<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6333112122965600496</id><updated>2012-02-01T00:51:41.781+05:30</updated><category term='video'/><category term='movie'/><category term='ലേഖനം'/><category term='ചെറുകഥ'/><category term='കവിത'/><category term='Audio'/><category term='വിവര് ത്തനം'/><category term='കുട്ടികള്‍'/><category term='തിരക്കഥ'/><category term='ചിത്രം'/><title type='text'>ഓണപ്പതിപ്പ്</title><subtitle type='html'>മാനുഷരെല്ലാരുമൊന്നു പോലെ...</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://onappathipp.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default?max-results=100'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>43</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6333112122965600496.post-5997153926053500805</id><published>2009-09-05T22:31:00.001+05:30</published><updated>2009-09-05T22:33:43.013+05:30</updated><title type='text'>ഉള്ളടക്കം</title><content type='html'>&lt;table border="0" style="height: 100%; width: 100%;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="height: 840px;" valign="top" width="50%"&gt;&lt;table border="0" style="height: 840px; width: 100%;"&gt;&lt;tbody&gt;&lt;tr height="20" style="color: white; font-weight: bold;"&gt;&lt;td bgcolor="#9bb246" height="15"&gt;സിനിമ&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_27.html"&gt;പരോള്‍: സനാതനന്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr height="20" style="color: white; font-weight: bold;"&gt;&lt;td bgcolor="#9bb246"&gt;വീഡിയോ&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_3192.html"&gt;കുറ്റിപ്പുറം പാലം:ഇടശ്ശേരിയുടെ കവിത പി രാമന്‍ ചൊല്ലുന്നു&lt;/a&gt;‍&lt;/td&gt;&lt;/tr&gt;&lt;tr height="20" style="color: white; font-weight: bold;"&gt;&lt;td bgcolor="#9bb246"&gt;കവിസമ്മേളനം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_10.html"&gt;സ്വപ്നങ്ങള്‍: കെ.ജി. സൂരജ്&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/ou.html"&gt;ബിനു എം ദേവസ്യയുടെ കവിതകൾ: : ആലാപനം, സംഗീതം: സംവിദാനന്ദ്‌&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/river.html"&gt;ബിനു എം ദേവസ്യയുടെ കവിതകള്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_7066.html"&gt;കവിതാ ബാലകൃഷ്ണന്‍ കവിത ചൊല്ലുന്നു&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_8500.html"&gt;കെ ആര്‍ ടോണി കവിത ചൊല്ലുന്നു&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_3242.html"&gt;സെബാസ്റ്റ്യന്‍ കവിത ചൊല്ലുന്നു&lt;/a&gt;&lt;br /&gt;&lt;a href="http://onappathipp.blogspot.com/2009/09/blog-post.html"&gt;കെ എം പ്രമോദ് കവിത ചൊല്ലുന്നു&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr height="20" style="color: white; font-weight: bold;"&gt;&lt;td bgcolor="#9bb246"&gt;കുട്ടികള്‍&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/powered-by-podbean.html"&gt;കുട്ടികളോട് മുല്ലനേഴി മാഷ് സംസാരിക്കുന്നു&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr height="20" style="color: white; font-weight: bold;"&gt;&lt;td bgcolor="#9bb246"&gt;തിരക്കഥ&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/era-of-masc.html"&gt;മുഖം‌മൂടിക്കാലം&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr height="20" style="color: white; font-weight: bold;"&gt;&lt;td bgcolor="#9bb246" height="15"&gt;വിവര്‍ത്തനം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_2135.html"&gt;യുദ്ധത്തിന്റെ നിഴലില്‍: ബെന്‍ ഓക്രി. വിവര്‍‌ത്തനം : ജോജി ജോണ്‍‌സണ്‍ &amp;amp; ജയേഷ്&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr height="20" style="color: white; font-weight: bold;"&gt;&lt;td bgcolor="#9bb246" height="15"&gt;ലേഖനം&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_03.html"&gt;കവിതയുടെ ബ്ലോഗ്: സൈബര്‍ ജനാധിപത്യകാലത്തെ പങ്കുവെയ്പ്പുകള്‍: സുധീഷ്‌ കോട്ടേമ്പ്രം&lt;/a&gt;&lt;br /&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_29.html"&gt;നൂറുരൂപ: ടി.പി. അനില്‍കുമാര്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_3241.html"&gt;മാഷു പോകുവോളം വണ്ടി വിടുവോളം അവനെത്തുവോളം ജീവിതം തീരുവോളമിങ്ങനെ: റഫീക്ക്(ഉമ്പാച്ചി)&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_7544.html"&gt;ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍: എം.ഫൈസല്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr height="20" style="color: white; font-weight: bold;"&gt;&lt;td bgcolor="#9bb246" height="15"&gt;ചെറുകഥ&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_6437.html"&gt;ഒളിച്ചോട്ടം:സിമി&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_22.html"&gt;അറ്റ് ദ എന്‍‌ഡ് ഓഫ് ദ വേള്‍ഡ്:സുനീഷ്.കെ.എസ്&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_23.html"&gt;ചന്ദനമരം: ലേഖാ വിജയ്&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_21.html"&gt;പുല്ലാണേയ്...പുല്ലാണേയ്...:- ദേവദാസ് വി.എം.&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_5052.html"&gt;ഈച്ച:ഗുപ്തന്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_865.html"&gt;പ്ര-ണ-യമെന്ന മൂന്ന് അക്ഷരം: സിജി&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;/td&gt;&lt;td style="height: 840px;" valign="top" width="50%"&gt;&lt;table border="0" style="height: 840px; width: 100%;"&gt;&lt;tbody&gt;&lt;tr height="20" style="color: white; font-weight: bold;"&gt;&lt;td bgcolor="#9bb246" height="15"&gt;കവിത&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_6453.html"&gt;അകം വാഴ്വ്: സറീന&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_14.html"&gt;പൂവുകളെക്കുറിച്ചോര്‍ത്തപ്പോള്‍ വെറുതേ... : ജ്യോനവന്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_13.html"&gt;നുസൈബ: മേലേതില്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_11.html"&gt;നാടകാന്ത്യം: അരുണ്‍ വിജയന്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_17.html"&gt;വാക്ക്: ബിനു എം ദേവസ്യ&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_18.html"&gt;മലയാളിയുടെ മരണം: ഹാരിസ്.ഇ&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_3228.html"&gt;പിറവി: മുഹമ്മദ് കവിരാജ്&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_2509.html"&gt;നിദ്ര:വിഷ്ണുപ്രസാദ്&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_902.html"&gt;പ്രവാസി: വിനോജ്&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_26.html"&gt;രണ്ടു കവിതകള്‍: പി.എ.അനീഷ്&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_6211.html"&gt;അവസാനം: സി.പി&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_3668.html"&gt;സമയസൂചികള്‍: ദീപ ബിജോ അല്‍ക്സാണ്ടര്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_7688.html"&gt;സൂര്യന്‍: അക്‍ബര്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_6056.html"&gt;ഫ്രെയിമുകളിലേക്കെത്തുമ്പോള്‍: കിനാവ്&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_6976.html"&gt;ഒരു നഷ്ട നഗരിയില്‍: മഹി&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_1586.html"&gt;വഴികള്‍ രചിക്കുന്നവര്‍: സിന്ധുമനോഹരന്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_110.html"&gt;മിന്നലുകളെ വായിക്കേണ്ടത്‌ :സുനില്‍ ജി കൃഷ്ണന്‍&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post_28.html"&gt;ഓണപ്പുലരിയില്‍: ചാന്ദ്‌‌നി&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr height="20" style="color: white; font-weight: bold;"&gt;&lt;td bgcolor="#9bb246" height="15"&gt;ചിത്രങ്ങള്‍&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/httpkeraladailyphoto.html"&gt;പഴംനുറുക്കും ഓണത്തുമ്പിയും: ജിനു&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;a href="http://onappathipp.blogspot.com/2009/08/blog-post.html"&gt;നിറം: പുത്തലത്ത് വിനോദ്&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-5997153926053500805?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/5997153926053500805/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_9452.html#comment-form' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/5997153926053500805'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/5997153926053500805'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_9452.html' title='ഉള്ളടക്കം'/><author><name>simy nazareth</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh6.googleusercontent.com/-yIPOU5BF6Xs/AAAAAAAAAAI/AAAAAAAACF8/ccf3eFaul6k/s512-c/photo.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-1363352123529298325</id><published>2009-09-05T22:30:00.001+05:30</published><updated>2009-09-05T22:50:03.227+05:30</updated><category scheme='http://www.blogger.com/atom/ns#' term='Audio'/><title type='text'>കെ എം പ്രമോദ്</title><content type='html'>&lt;div style="text-align: center;"&gt;കവിസമ്മേളനം&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_P84NHYUZFIs/SqKdnLalxEI/AAAAAAAABE0/7mtMRZKgXRY/s1600-h/photo+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" lk="true" src="http://2.bp.blogspot.com/_P84NHYUZFIs/SqKdnLalxEI/AAAAAAAABE0/7mtMRZKgXRY/s320/photo+copy.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;object align="middle" classid="clsid:d27cdb6e-ae6d-11cf-96b8-444553540000" codebase="http://fpdownload.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,0,0" height="25" id="mp3playerdarksmallv3" width="210"&gt;  &lt;param name="allowScriptAccess" value="sameDomain" /&gt; &lt;param name="movie" value="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/i7vw6q/145319307.mp3&amp;autoStart=no" /&gt; &lt;param name="quality" value="high" /&gt;&lt;param name="bgcolor" value="#ffffff" /&gt;&lt;param name="wmode" value="transparent" /&gt; &lt;embed src="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/i7vw6q/145319307.mp3&amp;autoStart=no" quality="high"  width="210" height="25" name="mp3playerdarksmallv3" align="middle" allowScriptAccess="sameDomain" wmode="transparent" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer" /&gt;&lt;/embed&gt;  &lt;/object&gt;&lt;/div&gt;&lt;br /&gt;&lt;a href="http://www.podbean.com/" style="border-bottom: medium none; color: #2da274; font-family: arial, helvetica, sans-serif; font-size: 11px; font-weight: normal; padding-left: 41px; text-decoration: none;"&gt;Powered by Podbean.com&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;കെ എം പ്രമോദ് കവിത ചൊല്ലുന്നു&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-1363352123529298325?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/1363352123529298325/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/09/blog-post.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/1363352123529298325'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/1363352123529298325'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/09/blog-post.html' title='കെ എം പ്രമോദ്'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_P84NHYUZFIs/SqKdnLalxEI/AAAAAAAABE0/7mtMRZKgXRY/s72-c/photo+copy.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-4738440862600162164</id><published>2009-08-28T14:51:00.002+05:30</published><updated>2009-08-28T23:28:38.162+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥ'/><title type='text'>പുല്ലാണേയ്...പുല്ലാണേയ്...</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_P84NHYUZFIs/SpgaZb9OfjI/AAAAAAAABEQ/7jp0nzd3ny8/s1600-h/Devadas-VM.JPG" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" lk="true" src="http://2.bp.blogspot.com/_P84NHYUZFIs/SpgaZb9OfjI/AAAAAAAABEQ/7jp0nzd3ny8/s200/Devadas-VM.JPG" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: left;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: left;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;(അരാഷ്ട്രീയ മുദ്രാവാക്യത്തെക്കുറിച്ചുള്ള ചില ഓർമ്മകൾ)&lt;/span&gt;&lt;span class="Apple-style-span" style="font-family: Georgia; font-size: 16px; line-height: normal;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal" style="text-align: left;"&gt;&lt;span class="Apple-style-span" style="font-family: Georgia; font-size: 16px; line-height: normal;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;span style="font-weight: bold;"&gt;- ദേവദാസ്&lt;/span&gt;&lt;/span&gt;&lt;span style="font-weight: bold;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt; &lt;/span&gt;&lt;/span&gt;&lt;span style="font-weight: bold;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;വി&lt;/span&gt;&lt;/span&gt;&lt;span style="font-weight: bold;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;.&lt;/span&gt;&lt;/span&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;span style="font-weight: bold;"&gt;എം.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;/span&gt;&lt;br /&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: right;"&gt;&lt;a href="http://4.bp.blogspot.com/_S69fJ0BGdxg/SpZXLtjZAPI/AAAAAAAAA5U/l7i8RjWi3Q4/s1600-h/handcuf.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5374579064031478002" src="http://4.bp.blogspot.com/_S69fJ0BGdxg/SpZXLtjZAPI/AAAAAAAAA5U/l7i8RjWi3Q4/s400/handcuf.jpg" style="cursor: pointer; display: block; height: 308px; margin: 0px auto 10px; text-align: center; width: 218px;" /&gt;&lt;/a&gt;&lt;b&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;/div&gt;&lt;div align="right" class="MsoNormal" style="text-align: right;"&gt;&lt;i&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;Power is not an institution, and not a structure; neither is it a certain strength we are endowed with;&lt;br /&gt;it is the name that one attributes to a complex strategical situation in a particular society...&lt;br /&gt;In its function, the power to punish is not essentially different from that of curing or educating...&lt;br /&gt;- &lt;/span&gt;&lt;/i&gt;&lt;i style="font-weight: bold;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 9pt; line-height: 115%;"&gt;Michel Foucault&lt;/span&gt;&lt;/i&gt;&lt;i style="font-weight: bold;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;b&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;xx/xx/1996&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;ഒരു ഉത്രാട ദിവസമായിരുന്നു അത്. മോഹിയാട്ടത്തിന് ഉപയോഗിക്കുന്ന പദങ്ങളും, വർണ്ണങ്ങളുമടങ്ങുന്ന ക്യാസറ്റിന്റെ റെക്കോർഡിങ്ങിന് മുമ്പായുള്ള ഫൈനൽ റിഹേഴ്സലിന് വേണ്ടി ഒരു ഹോട്ടലിൽ കൂടിയതായിരുന്നു ക്ലാസിക്കൽ സിംഗർ ജനാർദ്ദനനും, കൂട്ടരും. റിഹേഴ്സൽ തുടങ്ങുന്നേരത്താണ് തന്റെ ശ്രുതിപ്പെട്ടി നേരാം‌വണ്ണം മൂളുന്നില്ലെന്ന് ജനാർദ്ദനൻ മാഷ് തിരിച്ചറിഞ്ഞത്. ഫൈനൽ റിഹേഷ്സൽ ആയതിനാൽ എല്ലാം തന്നെ പെർഫക്റ്റ് ആയിരിക്കണമെന്ന് മാഷ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഞാ‍ൻ 2 വർഷത്തോളം മാഷുടെ കീഴിൽ ക്ലാസിക്കൽ മ്യൂസിക് പഠിച്ചിട്ടുണ്ട്. ആ നഗരത്തിൽ തന്നെയാണ് ഞാൻ താമസിക്കുന്നതെന്ന് അറിയാമായിരുന്ന മാഷ് എന്റെ വീട്ടിലെ ടെലഫോൺ നമ്പറിൽ വിളിച്ചു. അമ്മയാണ് ഫോണെടുത്തത്. ശ്രുതിപ്പെട്ടിയുണ്ടെങ്കിൽ അതെടുത്ത് പെട്ടെന്നു തന്നെ അവർ താമസിക്കുന്ന ലോഡ്ജിലെത്താൻ അറിയിച്ചു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;നേരം ഒരു ഒമ്പതുമണിയായിക്കാണും. അനിയത്തിമാരുടെ പൂക്കളമിടലും, കുരവയിടലുമെല്ലാം ചേർന്ന് വെളുപ്പാൻ കാലത്തേ ഉറക്കം മുറിച്ചതിനാൽ ഞാൻ നേരം വെളുത്തിട്ടും നല്ല ഉറക്കത്തിലായിരുന്നു. കാര്യം പറഞ്ഞുകൊണ്ട് അമ്മയെന്നെ കുലുക്കി വിളിച്ചുണർത്തി. പെട്ടെന്നു തന്നെ ഒരുങ്ങിയ ശേഷം ഞാൻ പെട്ടെന്നു തന്നെ ശ്രുതിപ്പെട്ടിയുമായി പുറത്തിറങ്ങി. ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിയാൽ മതിയെന്ന് അമ്മ നിർബന്ധിച്ചെങ്കിലും “ഇത് കൊടുത്തിട്ട് ഇപ്പോൾ തന്നെ മടങ്ങിവരാം” എന്നു പറഞ്ഞ് ബൈക്കെടുത്ത് ലോഡ്ജിലേക്കു തിരിച്ചു. അവിടെ ചെന്നപ്പോളാണ് കാര്യങ്ങൾ അറിഞ്ഞത്. ക്യാസറ്റിലെ സ്ത്രീ ശബ്ദത്തിനായി മാഷ് തിരഞ്ഞെടുത്ത ഗായിക ടൈഫോയ്ഡ് പിടിച്ച് ആശുപത്രിയിലാണ്. റിലീസിംഗ് തിയതി നിശ്ചയിച്ച് റെക്കോർഡിംഗിന് വേണ്ടി സ്റ്റുഡിയോ മുൻ‌കൂർ ബുക്കിംഗ് ചെയ്തു കഴിഞ്ഞിരുന്നു. നിശ്ചയിച്ച അന്ന് അതു നടന്നില്ലെങ്കിൽ കാശൊരുപാട് നഷ്ടമാകും. അതുകൊണ്ട് മാഷ് തന്നെ ശിഷ്യകളിൽ നന്നായി പാടുന്ന ഒരു പെൺ‌കുട്ടിയെയാണ് പാടാൻ തിരഞ്ഞെടുത്തത്. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;കാഴ്ചയിൽ ഇരുപത് വയസുള്ള സുന്ദരിയായ ആ പെൺകുട്ടി പരിഭ്രമിച്ചുകൊണ്ടും, ശ്രുതി തെറ്റിച്ചു കൊണ്ടും പദങ്ങൾ പാടുന്നത് കേൾക്കുന്നതു പോലും ആസ്വാദ്യകരമായിരുന്നു. പ്രഭാത ഭക്ഷണത്തെ മറന്നുകൊണ്ട് ഞാൻ റിഹേഴ്സലിനൊപ്പം കൂടി. ചൊൽക്കെട്ടും, സുമസായകയും, ജലജനാഭയുമെല്ലാം പാടിയുറപ്പിച്ച ശേഷമാണ് ലാസ്യരസപ്രദാനമായ പനിമതി മുഖിബാലേ.. എന്ന സ്വാതി തിരുന്നാൾ പദം പാടാൻ തുടങ്ങിയത്. ആഹരി രാഗം, മിശ്രചാപ്പ് താളം. &lt;/span&gt;&lt;br /&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;“ആഹരിയാണ് രാഗം കാലത്തു പാടിയാൽ അന്ന് അന്നം കിട്ടില്ലെന്നാണ് പ്രമാണം. നീയിതു ശരിക്കു പാടുവാണേൽ ഇന്നിവിടെ കൂടിയിരിക്കുന്ന ആർക്കും അന്നം കിട്ടില്ല“&lt;/span&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;ജനാർദ്ദനൻ മാഷ് കളി പറഞ്ഞു കൊണ്ട് ശുതിപ്പെട്ടിയുടെ ശബ്ദം അൽ‌പ്പം കൂടെ കൂട്ടിയശേഷം തുടത്താളം പിടിച്ചു. അതുവരെ പാടിയ പാട്ടുകളേക്കാൾ ഇമ്പത്തോടെ, അത്രമേൽ ആത്മവിശ്വാസത്തോടെ ആ പെൺകുട്ടി പദം പാടാൻ തുടങ്ങി. മാരകേളികളും, മദിരാക്ഷീ പരിഭവങ്ങളുമായി ആ പദം പാടിത്തീരുമ്പോൾ മാത്രമാണ് ഞാനും ആ പെൺകുട്ടിയോടൊപ്പം പാട്ടു മൂളുന്നുണ്ടായിരുവെന്ന തിരിച്ചറിവുണ്ടായത്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;ഉച്ചയോടെ റിഹേഴ്സൽ തീർന്നു. റൂമിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങി. റിസപ്ഷൻ കൌണ്ടറിനടുത്തെത്തിയപ്പോൾ മാനേജർ ഞങ്ങൾക്കരികിലേക്ക് വന്നു പറഞ്ഞു.&lt;br /&gt;“പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ഹർത്താലാണ്“&lt;br /&gt;“കാലത്ത് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലൊ. എന്തു പറ്റി പെട്ടെന്ന്?”&lt;br /&gt;“എതോ ആർ.എസ്.എസുകാരൻ വെട്ടേറ്റു മരിച്ചു. കടകളെല്ലാം അടയ്ക്കാൻ പറഞ്ഞ് ആളുവന്നിരുന്നു. വാഹനങ്ങളും തടയുന്നുണ്ട്. അതിനിടയിൽ ഇവിടെ അടുത്തുള്ള സി.പി.എം പാർട്ടി ഓഫീസിന് നേരെ ആരോ പന്നിപ്പടക്കം എറിഞ്ഞെന്നും കേൾക്കുന്നു. അത്ര പേടിക്കാനൊന്നും ഇല്ല റോഡിൽ നിറയെ പോലീസുകാർ ഇറങ്ങിയിട്ടുണ്ട്“&lt;br /&gt;മാഷോട് യാത്ര പറഞ്ഞ് ശ്രുതിപ്പെട്ടിയുമെടുത്ത് ഞാൻ വീട്ടിലേക്കു തിരിച്ചു. പാട്ടുകാരിയായ പെൺ‌കുട്ടിയുടെ മുഖവും, ശബ്ദവും ഓർത്തുകൊണ്ട് വളരെ സാവധാനത്തിലാണ് ബൈക്ക് ഓടിച്ചിരുന്നത്. കഷ്ടിച്ച് മൂന്ന് കിലോമീറ്റർ ചെന്നപ്പോഴേക്കും രണ്ട് പോലീസുകാർ ചേർന്ന് വഴി തടഞ്ഞു.&lt;br /&gt;“എവ്‌ട്ന്നാടാ?”&lt;br /&gt;ഞാൻ ലോഡ്ജിന്റെ പേരു പറഞ്ഞു.&lt;br /&gt;“അവിടെ എന്തായിരുന്നു കച്ചോടം?”&lt;br /&gt;“ഒരു പാട്ട് റിഹേഴ്സൽ ഉണ്ടായിരുന്നു. അതിന് വേണ്ടി...”&lt;br /&gt;“ഇതെന്താടാ മടിയിൽ വെച്ചേക്കണത്, റേഡിയോ ആണോ?”&lt;br /&gt;ചോദ്യം തീർന്നതും അയാൾ എന്റെ മടിയിൽ നിന്ന് ശ്രുതിപ്പെട്ടിയെടുത്ത് തിരിച്ചും മറിച്ചും നോക്കി.&lt;br /&gt;“കണ്ടിട്ട് റേഡിയോ പോലൊന്നും അല്ലല്ലോ. സത്യം പറയെടാ ബോംബ് വല്ലതും ആണോ?”&lt;br /&gt;“അല്ല സാർ. അത് ശ്രുതിപ്പെട്ടിയാണ്?”&lt;br /&gt;“എന്ത് പെട്ടി?”&lt;br /&gt;“സാർ, അത് പാട്ടുപാടുമ്പോൾ കൂടെ മൂളുന്ന ഒരു സാദനമാണ്... ശ്രുതിപ്പെട്ടി“&lt;br /&gt;“എന്ത് ശവപ്പെട്ടിയായാലും കൊള്ളാം നേരംകെട്ട സമയത്ത് ഇമ്മാതിരിയോരോ ഉരുപ്പടികളുമായി ഇറങ്ങിക്കോളും. സ്റ്റേഷനിലേക്ക് വാ.“&lt;br /&gt;“എന്തിനാണ് സാർ?“&lt;br /&gt;“അതൊക്കെ അവിടെ ചെന്നിട്ട് പറയാമെടാ”&lt;br /&gt;അതും പറഞ്ഞ് ശ്രുതിപ്പെട്ടിയുമായി ആ കോൺസ്റ്റബിൾ അൽ‌പ്പം മാറി നിന്നു. അതുവരെ നിശബ്ദനായിരുന്ന രണ്ടാമത്തെ കോൺസ്റ്റബിൾ എന്റെ അടുത്തേക്ക് വന്നു.&lt;br /&gt;“ഓണമൊക്കെയല്ലേ... കയ്യിലുള്ളത് വല്ലതും തന്ന് വേഗം വീടു പിടിക്കാൻ നോക്ക്. അങ്ങേരാകെ ദേഷ്യത്തിലാണ്”&lt;br /&gt;“സാർ, എന്റെ കയ്യിൽ കാശൊന്നുമില്ല. ഒരു മ്യൂസിക് ക്യാസറ്റിന്റെ റിഹേഴ്സൽ കഴിഞ്ഞ് വരുന്ന വഴിയാണ്”&lt;br /&gt;“രക്ഷയില്ല... ഇവനെ സ്റ്റേഷനിൽ കയറ്റേണ്ടി വരുമെന്നാണ് തോന്നുന്നത്. ആള് പിച്ചയാണ്”&lt;br /&gt;ഒന്നാമത്തെ പോലീസ് കോൺസ്റ്റബിളിനോട് അത്രയും പറഞ്ഞുകൊണ്ട് അയാൾ തന്റെ ജോലി പൂർത്തിയാക്കിയ ശേഷം അയാൾ നടന്നു നീങ്ങി. ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തു ചെന്നു.&lt;br /&gt;“സത്യമായിട്ടും കൈയ്യിൽ കാശില്ലാത്തതുകൊണ്ടാണ് സാർ.“&lt;br /&gt;“ആ എന്തായാലും സാറ് സ്റ്റേഷൻ വരെ ഒന്ന് വാ”&lt;br /&gt;ഒന്നാമത്തെ കോൺസ്റ്റബിളാണ് അതു പറഞ്ഞത്. അയാളുടെ നെയിം പ്ലേറ്റിൽ ‘ടി. വാസുദേവൻ‘ എന്ന് തെളിഞ്ഞു കാണാമായിരുന്നു. ഞങ്ങൾ രണ്ടുപേരും ബൈക്കിനടുത്തേക്കു ചെന്നു. ശ്രുതിപ്പെട്ടിയുമായി അയാൾ എന്റെ പുറകിൽ കയറി. സ്റ്റേഷനിൽ എത്തുന്നതു വരെ ഞങ്ങൾ സംസാരിച്ചതേയില്ല. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;ആദ്യമായാണ് ഞാൻ ഒരു പോലീസ് സ്റ്റേഷനിൽ കയറുന്നത്. അത്ഭുതത്തോടെയും, പരിഭ്രമത്തോടെയും ചുറ്റിലും നോക്കി. ബൈക്കിന്റെ കീ എന്റെ കൈയ്യിൽ നിന്ന് പിടിച്ച് വാങ്ങിയ ശേഷം സ്റ്റേഷന്റെ പ്രധാനവാതിലിന് പുറത്തുള്ള ബെഞ്ചിൽ ഇരിക്കാൻ കോൺസ്റ്റബിൾ എന്നോട് ആവശ്യപ്പെട്ടു. “സാറ് വരുന്നത് വരെ ഇവനിവിടെ ഇരിക്കട്ടെ, ഒന്ന് നോക്കിക്കൊള്ളണം” എന്ന് പാറാവുകാരന് നിർദ്ദേശം നൽകിക്കൊണ്ട് അയാൾ അകത്തേക്കു പോയി. ഞാൻ അനുസരണയൊടെ കാലുകൾ ഇളകിയ ആ ബെഞ്ചിൽ ചെന്നിരുന്നു. തൊട്ടടുത്തുള്ള ജനലിലൂടെ സ്റ്റേഷനകത്തേക്ക് എത്തി നോക്കി. റൈട്ടറുടെ മേശപ്പുറത്ത് ഒരപരിചിത വസ്തുവിനെപ്പോലെ എന്റെ ശുതിപ്പെട്ടി നിശബ്ദമായിരിക്കുന്നു. അതിന് തൊട്ടടുത്തു തന്നെ ഒരു ലാത്തിയും. റൈട്ടറുടെ മേശയ്ക്ക് എതിർ വശത്താണ് ലോക്കപ്പ്. നീണ്ടു ചുരുണ്ട മുടിയും, കുറ്റിത്താടിയുമുള്ള വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ അതിനകത്തുണ്ടായിരുന്നു. മുഷിഞ്ഞ ഒരു മുണ്ടും, ബനിയനും ആണ് വേഷം. ലോക്കപ്പിന്റെ ഒരു മൂലയിൽ കൂനിക്കൂടി ഇരിക്കുകയായിരുന്നു അയാൾ. കാഴ്ച മറച്ചുകൊണ്ട് എന്നെ പിടിച്ചുകൊണ്ട് വന്ന കോൺസ്റ്റബിളിന്റെ കാക്കി വസ്ത്രം തെളിഞ്ഞു. ജന്നൽക്കമ്പികളിൽ പിടിച്ചുകൊണ്ട് അയാൾ “എന്തേ?”യെന്ന് പുരികവും, തലയും ഉയർത്തി ആഗ്യം കാണിച്ചു. “ഒന്നുമില്ലെന്ന്” കണ്ണടച്ച്, ചുമലുകുലുക്കി ഞാൻ അനുസരണയൊടെ തിരിഞ്ഞിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;എന്നെക്കൂടാതെ മറ്റു മൂന്നു പേർ കൂടി ആ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ കയ്യിൽ ചില പേപ്പറുകളും ഉണ്ട്.&lt;br /&gt;&lt;i&gt;എന്ത് കുറ്റത്തിനാണ് അവരെ അവിടെ പിടിച്ചിരുത്തിയിരിക്കുന്നത്?&lt;br /&gt;ഇവരും എന്നെപ്പോലെ തന്നെ നിരപരാധികളാണോ?&lt;br /&gt;അതോ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയവരാണോ?&lt;br /&gt;ഇനി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് മാർഗം?&lt;br /&gt;വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലീസുകാർ അനുവദിക്കുമൊ?&lt;br /&gt;&lt;/i&gt;എന്നെല്ലാം അവരോട് ചോദിച്ചറിയണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാൽ പാറാവുകാരന്റെ നിശബ്ദതയ്ക്കും, നിശ്ചലതയ്ക്കും മുന്നിൽ ഭയത്തോടെ കീഴടങ്ങി. മണിക്കൂറുകളോളം അനക്കമറ്റിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;നേരം നട്ടുച്ചയായിരുന്നു. സ്റ്റേഷന് നേരെ മുന്നിലുള്ള ഹോട്ടലിൽ നിന്ന് പോലീസുകാർക്കുള്ള പാർസൽ ഭക്ഷണമെത്തി. ഭക്ഷണം കൊണ്ട് വന്ന പയ്യന്റെ കയ്യിൽ നിന്ന് അതു വാങ്ങിയ മേശപ്പുറത്ത് വെച്ചശേഷം കോൺസ്റ്റബിൾ പുറത്തിറങ്ങി ഞങ്ങളിരിക്കുന്ന ബെഞ്ചിനരികിലേക്കു വന്നു. അയാളെ കണ്ടതും ഞാനൊഴികെ ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്ന മൂന്ന് പേരും ബഹുമാനത്തോടെ ചാടിയെഴുന്നേറ്റു. ബെഞ്ചിന്റെ ഒരു വശം വായുവിൽ ഉയർന്നു. മറുവശത്ത് അരികിലിരുന്ന ഞാൻ നിയന്ത്രണം തെറ്റി താഴെ വീണു. നിലത്തു നിന്ന് എഴുന്നേറ്റ് ഞാൻ ഏവരേയും മാറിമാറി നോക്കി. ആരുടേയും മുഖത്ത് ഒരു പുഞ്ചിരി പോലും ഇല്ലായിരുന്നു. &lt;/span&gt;&lt;br /&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;“ഇന്നാകെ കൊഴപ്പം പിടിച്ച ഒരു ദിവസാണ്. പാസ്പോർട്ട് വെരിഫിക്കേഷനൊന്നും നടക്കുംന്ന് തോന്നണില്ല. നിങ്ങള് പോയി മറ്റന്നാൾ വാ”&lt;br /&gt;കയ്യിലുള്ള പേപ്പറുകൾ മടക്കിക്കൊണ്ട് ആ മൂന്നുപേരും സ്റ്റേഷനു പുറത്തേക്ക് നടന്നു മറഞ്ഞു. വീണ്ടും ഒരു വീഴ്ച ഒഴിവാക്കാൻ ഞാൻ കാലിളകുന്ന ബെഞ്ചിന്റെ നടുക്കായിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;റൈട്ടറും, കോൺസ്റ്റബിളും ചേർന്ന് മേശപ്പുറത്തിരിക്കുന്ന ഭക്ഷണപ്പൊതി തുറന്നു. വാട്ടിയ ഇലയിലെ പൊതിച്ചോറിന്റെയും, കറികളുടെയും മണം അവിടമാകെ പരന്നു. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. ഞാൻ വീണ്ടും ജനലഴികളിലൂടെ അകത്തേക്കു നൊക്കി. അശ്ലീലകരമാം വിധം ആർത്തിയോടെ പീച്ചിക്കുഴച്ചാണ് കോൺസ്റ്റബിൾ ഭക്ഷണം കഴിച്ചിരുന്നത്. അയാളുടെ കൈവിരലുകൾക്കിടയിലൂടെ ചോറിൻ വറ്റുകൾ പലപ്പോഴും പുറത്തേക്ക് തെറിച്ചു. ഭക്ഷണപ്പൊതിക്ക് അരികിലായി വെച്ചിരുന്ന എന്റെ ശ്രുതിപ്പെട്ടിയിൽ എച്ചിൽ പുരണ്ടു. ഓരോ ഉരുളകളുടെയും രുചി ആസ്വദിച്ചു കൊണ്ട്, വളരെ സാവധാനത്തിലാണ് റൈട്ടർ ഭക്ഷണം കഴിച്ചിരുന്നത്. ഒരുവറ്റു പോലും അയാൾ മേശപ്പുറത്തേക്ക് കളഞ്ഞിരുന്നില്ല. കോൺസ്റ്റബിൾ തിടുക്കത്തിൽ ഭക്ഷണം കഴിച്ച ശേഷം അടുത്തു തന്നെയുള്ള മൺകൂജയിൽ നിന്ന് വെള്ളം വായിലേക്കു കമിഴ്ത്തി. അതിനു ശേഷം ഒരു പ്ലാസിക് ഗ്ലാസിൽ വെള്ളമെടുത്ത ശേഷം അയാൾ പുറത്തു വന്നു. കൈ കഴുകിയ ശേഷം ഗ്ലാസിൽ ബാക്കിയായ വെള്ളം വായിലൊഴിച്ചു കവിൾ വീർപ്പിച്ചുകൊണ്ട് അയാൾ എന്റെ നേരെ നോക്കി. ഞാൻ തല താഴ്ത്തിയിരിന്നു. വായ് കഴുകിയ വെള്ളം മുറ്റത്തേക്ക് നീട്ടിത്തുപ്പിയ ശേഷം ഒരേമ്പത്തോടെ അയാൾ വീണ്ടും സ്റ്റേഷനകത്തു കയറി.&lt;/span&gt;&lt;br /&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;“ഓണം ഉത്രാടമായിട്ടും ഹോട്ടലിലെ ചവറ് ഭക്ഷണം കഴിക്കാനാണ് നമ്മടെയൊക്കെ വിധി”&lt;br /&gt;എന്നു നെടുവീർപ്പിട്ടുകൊണ്ട് അയാൾ ഒരു ബീഡിയ്ക്ക് തീ കൊളുത്തി. ബീഡി വലിച്ച ശേഷം കസേരയിൽ കണ്ണടച്ചിരുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;ലോക്കപ്പിന്റെ മൂലയ്ക്കിരുന്ന ചെറുപ്പക്കാരൻ എഴുന്നേറ്റു. അയാൾ അഴികളിൽ പിടിച്ച് പുറത്തേക്കു നോക്കി. ജനലഴികളിൽ മുഖം ചേർത്ത് ഞാൻ അയാളെത്തന്നെ ശ്രദ്ദിച്ചു കൊണ്ടിരുന്നു. ലോക്കപ്പിൽ കിടക്കുന്ന അയാളേക്കാൾ അസ്വതന്ത്രനും, തടവിലാക്കപ്പെട്ടവനും ആണോ ഞാനെന്ന് സ്വയം പരിഭവിച്ചു. കമ്പിയഴികളിൽ ചേർത്തുവെച്ച മുഖങ്ങളിലേക്ക് ഞങ്ങൾ പരസ്പരം നോക്കി. ഞങ്ങൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. റെട്ടർ മേശപ്പുറത്തുള്ള എതോ കടലാസുകെട്ടുകൾ മറിച്ചു നോക്കുകയും, ഇടയ്ക്ക് എന്തെല്ലാമോ കുത്തിക്കുറിക്കുകയും ചെയ്തു. മേശപ്പുറത്തിരിക്കുന്ന എന്റെ ശ്രുതിപ്പെട്ടിയ്ക്കരികിൽ തലചായ്ച്ചു വെച്ചു കിടന്ന കോൺസ്റ്റബിൾ കൂർക്കം വലിച്ചു തുടങ്ങിയിരുന്നു. ഞങ്ങൾ അയാളെ തന്നെ സൂക്ഷിച്ചു നോക്കി. ഉറക്കത്തിനിടയിൽ കോൺസ്റ്റബിളിന്റെ കൈ തട്ടിയപ്പോൾ ലാത്തി ഉരുണ്ടു നീങ്ങി മേശപ്പുറത്ത് നിന്ന് താഴേക്കു വീണു. അതിന്റെ ശബ്ദത്തിൽ അയാൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് അറ്റൻഷനായി നിന്നു. ആ കാഴ്ച കണ്ട് ഞങ്ങൾ ശബ്ദമില്ലാതെ ചിരിച്ചു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;ലോക്കപ്പിലെ ചെറുപ്പക്കാരൻ നിർഭാഗ്യവാനായിരുന്നു. അയാൾ ചിരിച്ചത് കോൺസ്റ്റബിൾ കണ്ടു. നിലത്തു കുനിഞ്ഞ് ലാത്തിയെടുത്ത ശേഷം അയാൾ തിരികെ മേശപ്പുറത്ത് ശ്രുതിപ്പെട്ടിക്കു മേൽ ചാരി നിർത്തി. ലോക്കപ്പിൽ കിടക്കുന്നവന്റെ പേരിലുള്ള പരാതിയെന്തെന്ന് റൈട്ടറോട് ചോദിച്ചു. റൈട്ടർ പരാതിക്കടലാസ് അയാളെ ഏൽ‌പ്പിച്ചു. പരാതി ഓടിച്ചു വായിച്ച ശേഷം അയാൾ റെട്ടറുടെ കസേരയ്ക്ക് മുകളിൽ തൂക്കിയ കൊളുത്തുകളിനൊന്നിൽ നിന്ന് ലോക്കപ്പിന്റെ ചാവിയെടുത്തു. വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരൻ ലോക്കപ്പിന് പുറത്തിറങ്ങി. ശ്രുതിപ്പെട്ടിക്കു മേൽ ചാരി വെച്ച ലാത്തിയെ പാടെ അവഗണിച്ചുകൊണ്ട് കോൺസ്റ്റബിൾ സ്റ്റേഷനിൽ തോക്കുകൾ വെച്ചിരുന്ന സ്റ്റാന്റിനടുത്തേക്ക് നടന്നു നീങ്ങി. ലാത്തിയേക്കാൾ നീളം കൂടിയ ഒരു വടിയെടുത്ത് മടങ്ങി വന്നു. അയാളത് വായുവിൽ വീശുമ്പോൾ മാത്രമാണ് പുളയുന്ന ശബ്ദത്തിൽ നിന്ന് അതൊരു ചൂരൽ വടിയാണെന്ന് എനിക്കു തിരിച്ചറിയാൻ കഴിഞ്ഞത്. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരൻ പേടിച്ചു വിറച്ചു കൊണ്ട് സ്വയം ചുരുങ്ങി നിന്നു. ആദ്യത്തെ അടി അയാളുടെ ഇടതു കയ്യിലാണ് വീണത്. അയാൾ അലറിക്കരയാൻ തുടങ്ങി. അടുത്തത് കാലിൽ. വേദനയാൽ ആ ചെറുപ്പക്കാരൻ കുനിഞ്ഞ് കാൽ തടവുന്നതിനിടയിൽ മുതുകിലായ് ചൂരൽ പതിഞ്ഞു. തെറിവിളികൾക്കിടയിൽ കോൺസ്റ്റബിൾ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ ചെറുപ്പക്കാരന്റെ ഉച്ചത്തിലുള്ള നിലവിളിയാൽ എനിക്കതൊന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. ചെറുപ്പക്കാരൻ നിലത്ത് കൂനിക്കൂടിയിരുന്നു. കരച്ചിൽ ഒരു ഞെരക്കത്തിലേക്കു മാത്രമായൊതുങ്ങി. അയാളുടെ ചുമലിലും, തലയിലും, പുറത്തുമെല്ലാം ചൂരൽ വടി പുളഞ്ഞു. ആ ചെറുപ്പക്കാരനെ നോക്കി കിതച്ചുകൊണ്ട് ഓങ്ങിയടിക്കുന്നതിനിടയിൽ കോൺസ്റ്റബിളിന്റെ കയ്യിലെ ചൂരൽ വടി ചുമരിലെ റ്റ്യൂബ് ലൈറ്റിൽ തട്ടി. റ്റ്യൂബ് ലൈറ്റ് പൊട്ടിത്തെറിച്ചു. വെളുത്ത പാടയുള്ള ചില്ലിൻ കഷ്ണങ്ങൾ നിലത്തു വീണു പരന്നു. കോൺസ്റ്റബിൾ അടി നിർത്തി. മേശപ്പുറത്തിരിക്കുന്ന പത്രക്കടലാസിൽ നിന്ന് ഒരു ഷീറ്റ് എടുത്ത് അയാൾ ചെറുപ്പക്കാരന് നേരെ നീട്ടി. “ഒരു തരി ചില്ല് പോലും നിലത്ത് കാണരുതെന്ന്” ആജ്ഞാപിച്ചു. കണ്ണീരു തുടച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ പത്രക്കടലാസ് വാങ്ങി. നിലത്തു നിന്ന് ചില്ലിൻ കഷ്ണങ്ങൾ പെറുക്കിയെടുത്ത് കടലാസിൽ വെച്ചു. ചെറിയ ചില്ലിൻ കഷ്ണങ്ങൾ ചേർത്തു കൂട്ടിയെടുക്കുമ്പോൾ പലപ്പോഴും അയാളുടെ വിരലുകൾക്ക് മുറിവേറ്റു. നിലത്ത് രക്തത്തുള്ളികൾ ഇറ്റിറ്റു വീണു. പത്രക്കടലാസിൽ നിന്ന് ഒരു കഷ്ണം കീറിയെടുത്ത് അയാൾ ചില്ലിൻ പൊടികളും, ചോരത്തുള്ളികളും തുടച്ചു കൂട്ടിയെടുത്തു. ചില്ലിൻ കഷ്ണങ്ങൾ നിറഞ്ഞ കടലാസു പൊതി അയാൾ കോൺസ്റ്റബിളിനെ ഏൽ‌പ്പിച്ചു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;കളിക്കുന്നതിനിടയിൽ മൂർച്ചയുള്ള എന്തോ കൊണ്ട് കൈ മുറിഞ്ഞ കുട്ടി കുഞ്ഞുടുപ്പിനുള്ളിൽ കൈകൾ മറച്ചു പിടിച്ചുകൊണ്ട് അമ്മയിൽ നിന്ന് ആ കാഴ്ച മറയ്ക്കുന്നതു പോലെയാണ് ചെറുപ്പക്കാരൻ നിന്നിരുന്നത്. അയാളുടെ മുഷിഞ്ഞ മുണ്ടിൽ ചോരനനവ് പടർന്നു. പോലീസുകാരോട് ഒന്നും തന്നെ ചോദിക്കുകയോ, പറയുകയോ ചെയ്യാതെ അയാൾ ലോക്കപ്പിനകത്തു ചെന്ന് ഒരു മൂലയിൽ ഇരുന്നു. ചില്ലിൻ കഷ്ണങ്ങൾ നിറഞ്ഞ കടലാസുപൊതി വലിച്ചെറിഞ്ഞ ശേഷം കോൺസ്റ്റബിൾ തിരികെ വന്നു. ലോക്കപ്പ് പൂട്ടി, കീ റൈട്ടറെ ഏൽ‌പ്പിച്ച ശേഷം അയാൾവീണ്ടും കസേരയിലിരുന്ന് ഉറക്കം തൂങ്ങാൻ തുടങ്ങി. ലോക്കപ്പിനുള്ളിലെ ചെറുപ്പക്കാരനെപ്പോലെയോ, ഉറക്കം തൂങ്ങുന്ന കോൺസ്റ്റബിളിനെപ്പോലെയോ, അലസമായി കടലാസുകെട്ടുകൾ മറിച്ചു നോക്കുന്ന റൈട്ടറെപ്പോലെയോ അനുകരിച്ച് നിശ്ചലമായും, ഇടയ്ക്കെല്ലാം ഇഴഞ്ഞുമാണ് സമയം കടന്നു പോയിരുന്നത്. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;റൈട്ടറുടെ മേശപ്പുറത്തെ കറുത്ത ടെലഫോൺ ശബ്ദിച്ചു. റീസീവർ എടുത്ത ശേഷം അയാൾ എല്ലാം മൂളിക്കേൾക്കുകയും, ഇടക്കെല്ലാം “ഉവ്വ് സാർ” എന്ന് തല കുലുക്കയും ചെയ്തു. ലാത്തി കയ്യിലെടുത്ത് മേശയുടെ മറുവശത്തിരിക്കുന്ന കോൺസ്റ്റബിളിന്റെ ചുമലിൽ തട്ടി. . കോൺസ്റ്റബിൾ കണ്ണുതിരുമ്മി എഴുന്നേറ്റ് റൈട്ടറുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.&lt;br /&gt;“കുറച്ച് കഴിഞ്ഞാൽ സാറ് ഇവിടെ എത്തും”&lt;br /&gt;“എന്തായി? പ്രശ്നങ്ങളൊന്നും ഇല്ലല്ലോ?”&lt;br /&gt;“ഏയ്.. അത്ര വലിയ കുഴപ്പം ഒന്നും ഇല്ലെന്നാണ് അങ്ങേര് പറയുന്നത്”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;എന്നു പറഞ്ഞ ശേഷം റൈട്ടർ ലാത്തി തിരികേ ശ്രുതിപ്പെട്ടിയുടെ മുകളിലായ് ചാരി നിർത്തി. ഉറക്കം ഒഴിവാക്കാൻ കനത്ത കാൽ‌ വെയ്പ്പുകളോടെ കോൺസ്റ്റബിൾ സ്റ്റേഷനകത്തു നടക്കാൻ തുടങ്ങി. ഇടയ്ക്കെല്ലാം കസേരയിൽ ചെന്നിരുന്ന് ശ്രുതിപ്പെട്ടിയുടെ നോബ് തിരിച്ചു, അതു മൂളുമ്പോഴെല്ലാം ജനലഴികളിലൂടെ എന്നെ തുറിച്ചു നോക്കി. അപ്പോഴെല്ലാം ഞാൻ ഭയത്തോടെ മുഖം വെട്ടിച്ചു. മേലുദ്യോഗസ്ഥന്റെ വരവു പ്രതീക്ഷിച്ച് അയാൾ ഇടയ്ക്കെല്ലാം പുറത്തേക്ക് എത്തി നോക്കി.&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;ഉച്ചഭക്ഷണം കൊണ്ട് വന്ന പയ്യൻ ഇത്തവണ വരുമ്പോൾ ഒരു കൈയ്യിൽ ചായ ഗ്ലാസുകളും, മറുകയ്യിൽ എണ്ണ പുരണ്ട കടലാസു പൊതിയും ഉണ്ടായിരുന്നു. ചായ നിറച്ച ഗ്ലാസുകളും, ചൂടുള്ള പഴം പൊരികളും മേശപ്പുറത്ത് നിരത്തപ്പെട്ടു. പാറാവുകാരൻ അകത്തു ചെന്ന് തന്റെ പങ്ക് പെട്ടെന്നു തീർത്ത ശേഷം പുറത്തേക്കു വന്നു. ഭക്ഷണം കൊണ്ട് വന്ന പയ്യന്റെ ചുമലിൽ തോണ്ടിയ ശേഷം കോൺസ്റ്റബിൾ ലോക്കപ്പിലേക്കു നോക്കിക്കൊണ്ട്, പുരികമുയർത്തി “അവിടെയും“ എന്ന് ആംഗ്യം കാണിച്ചു. പയ്യൻ ഒരു പഴം പൊരിയെടുത്ത് ലോക്കപ്പിനടുത്തേക്ക് ചെന്നു, അഴികൾക്കിടയിലൂടെ കൈ നീട്ടി. ലോക്കപ്പിന്റെ മൂലയിലിരുന്ന ചെറുപ്പക്കാരൻ സാവധാനത്തിൽ എഴുന്നേറ്റു ചെന്ന് അതു വാങ്ങി. പയ്യൻ കൈയ്യിൽ പുരണ്ട എണ്ണ അഴികളിൽ തുടച്ചു. അവൻ ഒരിക്കൽ പോലും ലോക്കപ്പിനകത്തെ ചെറുപ്പക്കാരന്റെ മുണ്ടിൽ പറ്റിയ ചോരക്കറയിലേക്ക് ഉറ്റു നോക്കുകയോ, ആശ്ചര്യപ്പെടുകയൊ ചെയ്തില്ല. തിരികെ വന്ന് കാലിഗ്ലാസുകൾ പെറുക്കിയെടുത്ത് സ്റ്റേഷനു പുറത്തു കടന്നു. ചെറുപ്പക്കാരൻ വീണ്ടും ലോക്കപ്പിന്റെ മൂലയിൽ ചെന്നിരുന്നു. അയാൾ സാവധാനത്തിൽ പഴംപൊരി ചവയ്ക്കാൻ തുടങ്ങി. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞാണ് എസ്.ഐ സ്റ്റേഷനിലേക്ക് വന്നത്. ജീപ്പ് സ്റ്റേഷൻ മുറ്റത്തെത്തിയതും പാറാവുകാരൻ അറ്റൻഷനായി. ആറടിയിലതികം ഉയരത്തിൽ, ഇരുനിറത്തിലുള്ള ചെറുപ്പക്കാരനായിരുന്നു എസ്.ഐ. ജീപ്പിൽ നിന്നിറങ്ങി അയാൾ സ്റ്റേഷന്റെ പടികൾ കയറുമ്പോൾ അവിടെയുള്ള പൂക്കളത്തിൽ ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ചു. അങ്ങനെയൊരു പൂക്കളം അവിടെയുണ്ടായിരുന്നുവെന്ന് അപ്പോൾ മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. എസ്.ഐ അടുത്തെത്തിയതും ഞാൻ ബെഞ്ചിൽ നിന്ന് ചാടിയെണീറ്റു നിന്നു. ഇടതു വശത്തേക്ക് തല ചെരിച്ച് എന്നെയൊന്നു നോക്കിയ ശേഷം അയാൾ അകത്തേക്കു കയറി. റൈട്ടറും, കോൺസ്റ്റബിളും കസേരകളിൽ നിന്നെഴുന്നേറ്റ് സല്യൂട്ട് ചെയ്തു. പ്രത്യഭിവാദ്യം ചെയ്ത ശേഷം ഹാഫ് ഡോർ തള്ളിത്തുറന്നുകൊണ്ട് അയാൾ തന്റെ മുറിയിലേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ കോൺസ്റ്റബിളിനെ അകത്തേക്ക് വിളിച്ചു. എസ്.ഐ വന്നത് ലോക്കപ്പിന്റെ മൂലയിരുന്ന് ഉറങ്ങുന്ന ചെറുപ്പക്കാരൻ അറിഞ്ഞില്ലെന്ന് തൊന്നുന്നു. അയാൾ എപ്പോഴാണ് ഉറങ്ങാൻ തുടങ്ങിയതെന്ന് ഞാൻ ശ്രദ്ധിച്ചതുമില്ല. എസ്.ഐയുടെ മുറിയിൽ നിന്ന് കോൺസ്റ്റബിൾ പുറത്തിടങ്ങി. ജനലഴികൾക്കടുത്ത് വന്ന ശേഷം വിരൽ ചൂണ്ടിക്കൊണ്ട് “അകത്തു ചെല്ലാൻ” അയാൾ ആംഗ്യം കാണിച്ചു. ഞാൻ ബെഞ്ചിൽ നിന്നെഴുന്നേറ്റ് സ്റ്റേഷനകത്തേക്കു കടന്നു. ഹാഫ് ഡോർ തുറന്നു പിടിച്ചു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;“സാർ..“&lt;br /&gt;“ആ... അകത്തേക്കു വാടോ”&lt;br /&gt;“എന്താ സംഗതി? എന്താണ് തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞത്?”&lt;br /&gt;“സാർ.. അതൊരു ശ്രുതിപ്പെട്ടിയാണ്. ഈ പാട്ടുപാടുമ്പോൾ ഒക്കെ കൂടെ മൂളാൻ ഉപയോഗിക്കുന്നത്. കാലത്ത് ഒരു മ്യൂസിക് ക്യാസറ്റിന് വേണ്ടിയുള്ള റിഹേഴ്സൽ കഴിഞ്ഞ് വരുന്ന വഴിയാണ് എന്നെ പിടിച്ചത്.”&lt;br /&gt;“അതെടുത്തോണ്ട് വാ”&lt;br /&gt;ഞാൻ മുറിയ്ക്കു പുറത്തു കടന്നു. കോൺസ്റ്റബിൾ മേശപ്പുറത്ത് നിന്ന് ശ്രുതിപ്പെട്ടിയെടുത്ത് എനിക്ക് നേരേ നീട്ടി. അയാളുടെ മുഖത്തു നോക്കാതെ അതു വാങ്ങിക്കൊണ്ട് വീണ്ടും എസ്.ഐയുടെ അടുത്തേക്ക്.&lt;br /&gt;“ഇതാണ് സാർ”&lt;br /&gt;“ഓൺ ചെയ്യ്...”&lt;br /&gt;നോബ് തിരിച്ചു ഓൺ ചെയ്ത ശേഷം എസ്.ഐയുടെ മേശപ്പുരത്തു വെച്ചു, അതു മൂളാൻ തുടങ്ങി. എസ്.ഐ പുഞ്ചിരിച്ചു.&lt;br /&gt;“പെട്ടെന്ന് ഇതെന്ത് കുന്തമാണെന്ന് അയാൾക്ക് മനസിലായി കാണില്ല. അതാവും തന്നെ പിടിച്ച് കൊണ്ട് വന്നത്. ഇന്ന് ആകെ പ്രശ്നമുള്ള ഒരു ദിവസാണ്. സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. അതാണ്ടാവും...”&lt;br /&gt;“അതല്ല സാർ. ഇതെന്ത് ഉപകരണമാണെന്ന് ഞാൻ ആ സാറിനോട് പറഞ്ഞിരുന്നു. എന്നിട്ടും എന്നെ വെറുതെ വിട്ടില്ല. അതു മാത്രമല്ല കാശും ചോദിച്ചു. കാശുണ്ടായിരുന്നില്ല സാർ... അതു കൊണ്ടാണ് എന്നെ പിടിച്ചു കൊണ്ടു പോന്നത്. അതും ഈ ശ്രുതിപ്പെട്ടീടെ പേരും പറഞ്ഞ്. സത്യം പറഞ്ഞാൽ വീട്ടീന്ന് കാലത്ത് തിരക്കിട്ടിറങ്ങിയതു കൊണ്ട് ഞാൻ ബൈക്കിന്റെ ബുക്കും, പേപ്പറും, ലൈസൻസും ഒന്നും എടുത്തിട്ടുണ്ടായിരുന്നില്ല. എന്നാൽ അതു കൊണ്ടൊന്നും അല്ല എന്നെ പിടിച്ചോണ്ട് പോന്നത്...”&lt;br /&gt;ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു. എസ്.ഐ. പുഞ്ചിരിയൊടെ എന്റെ മുഖത്തേക്ക് നോക്കി.&lt;br /&gt;“തനിക്കെത്ര വയസായി?”&lt;br /&gt;“പത്തൊമ്പത്”&lt;br /&gt;“എന്നിട്ടാണോ ഇള്ളപ്പിള്ളാരെപ്പോലെ കരയുന്നത്?”&lt;br /&gt;“വെഷമം കൊണ്ടാണ് സാർ...”&lt;br /&gt;എസ്.ഐ കസേരയിൽ നിന്നെണീറ്റു. മേശപ്പുറത്തു നിന്ന് ശ്രുതിപ്പെട്ടിയെടുത്ത് എനിക്കരികിലെത്തി. അതപ്പൊഴും മൂളുന്നുണ്ടായിരുന്നു.&lt;br /&gt;“ഇതെങ്ങനെയാണ് ഓഫാക്കുന്നത്?”&lt;br /&gt;ഞാൻ നോബിലേക്ക് ചൂണ്ടിക്കാണിച്ചു. മൂളൽ ശബ്ദം നിലച്ചു. ശ്രുതിപ്പെട്ടി തിരികെ ഏൽ‌പ്പിച്ച ശേഷം എന്റെ ചുമലിൽ കൈയ്യിട്ടുകൊണ്ട് എസ്.ഐ. മുറിയ്ക്കു പുറത്തിറങ്ങി. കോൺസ്റ്റബിളിനെ നോക്കി “എന്താണെടോ വാസുദേവാ ഇതൊക്കെ”യെന്ന് കപടമായി ശാസിച്ചു. വീണ്ടും എന്റെ മുഖത്തേക്ക് നോക്കി കണ്ണിറുക്കി. ഭയമൊഴിഞ്ഞിരുന്നതിനാൽ ഞാൻ പുഞ്ചിരിച്ചു.&lt;br /&gt;“ആ..എന്നാൽ താൻ പൊയ്ക്കോ”&lt;br /&gt;ഞാൻ എസ്.ഐയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.&lt;br /&gt;“പൊയ്ക്കോടോ”&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;കോൺസ്റ്റബിൾ ബൈക്കിന്റെ കീയെടുത്തു നീട്ടി. അതു വാങ്ങിയ ശേഷം നന്ദി പോലും പറയാതെ ഞാൻ തിരിഞ്ഞു നടന്നു. സ്റ്റേഷനിൽ നിന്ന് ആശ്വാസത്തോടെ പുറത്തിറങ്ങി. ബൈക്ക് സ്റ്റാർട്ടു ചെയ്ത് വാഹനത്തിരക്കൊഴിഞ്ഞ റോഡിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ ചോരക്കറ പുരണ്ട മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ചെറുപ്പക്കാരനെക്കുറിച്ചു മാത്രമാണ് ഞാൻ ഓർത്തത്. അയാളിപ്പോഴും ലോക്കപ്പിന്റെ മൂലയിലിരുന്ന് ഉറങ്ങുന്നുണ്ടാകുമോ?&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="center" class="MsoNormal" style="text-align: center;"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;*****&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi; font-size: 10pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN" style="font-family: AnjaliOldLipi;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="MsoNormal"&gt;&lt;span lang="EN-IN"&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-4738440862600162164?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/4738440862600162164/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_21.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4738440862600162164'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4738440862600162164'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_21.html' title='പുല്ലാണേയ്...പുല്ലാണേയ്...'/><author><name>Devadas V.M | ദേവദാസ് വി.എം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='27' src='http://1.bp.blogspot.com/-QswJpy1QudE/Tu-XETNOtHI/AAAAAAAADto/ORE9qTuC_8A/s220/profile.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_P84NHYUZFIs/SpgaZb9OfjI/AAAAAAAABEQ/7jp0nzd3ny8/s72-c/Devadas-VM.JPG' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-8506201980075687287</id><published>2009-08-28T12:23:00.002+05:30</published><updated>2009-08-28T12:50:43.347+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>അകം വാഴ്വ്</title><content type='html'>&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#003300;"&gt;സറീന&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;എന്‍റെ ഉറക്കത്തിന്‍റെ കരയില്‍&lt;br /&gt;എന്നുമിങ്ങനെ വന്നിരുന്ന്&lt;br /&gt;എന്താണ് നീ ചെയ്യുന്നത്?&lt;br /&gt;ഞാനൊന്നും അറിയില്ലെന്നാണോ!&lt;br /&gt;സ്വപ്നങ്ങളില്‍ നിറയെ പൂക്കുന്ന&lt;br /&gt;പൂവുകള്‍  നേരം വെളുക്കുമ്പോഴെയ്ക്കും&lt;br /&gt;കാണാതാവുന്നതെങ്ങനെയെന്ന് എനിക്കറിയാം.&lt;br /&gt;നീ നടന്ന വഴിയിലൊക്കെയുണ്ട് ആ പൂ മണം.&lt;br /&gt;ഉണര്‍ന്നു കണ്ണാടിയില്‍ നോക്കാതെ&lt;br /&gt;മുറ്റത്തിറങ്ങിയെങ്കില്‍ ആരെങ്കിലും കണ്ടുപിടിച്ചേനെ&lt;br /&gt;നെറ്റിയിലെ ഉറക്കം മണക്കുന്ന ഉമ്മ.&lt;br /&gt;പെട്ടെന്ന് ബസ്സ് കേറിപ്പോകാന്‍ നേരം&lt;br /&gt;പാതിയില്‍ നിര്‍ത്തിയ വാചകം&lt;br /&gt;കവിത പോലെ മുഴുമിപ്പിച്ചിരിയ്ക്കുന്നത്&lt;br /&gt;ഒട്ടുമിണങ്ങാത്ത പകലൊച്ചകളില്‍ നിന്ന്&lt;br /&gt;ഞാന്‍ വായിച്ചെടുക്കുന്നുണ്ട്.&lt;br /&gt;വേരുകള്‍ മാത്രമറിയുന്ന ജലസ്വകാര്യങ്ങളില്‍&lt;br /&gt;ഒരു  മരം തളിര്‍ക്കും പോലെ&lt;br /&gt;അകം നിറയെ ചിരിയ്ക്കുന്നുണ്ട്,&lt;br /&gt;ഒരിയ്ക്കലും ഭൂമിയുടെ വെട്ടമറിയാത്ത ഒരുവള്‍.&lt;br /&gt;കഴുകി കമഴ്ത്തിയ  പാത്രത്തില്‍  ഒരു തുണ്ട്&lt;br /&gt;ചീരയില പോലെ  ഇങ്ങനെ  മറഞ്ഞിരു‌ന്നോളൂ,&lt;br /&gt;ഉണ്ണാതെ നിറയുമ്പോള്‍ ഞാനറിയുന്നുണ്ട്.&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-8506201980075687287?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/8506201980075687287/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_6453.html#comment-form' title='42 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/8506201980075687287'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/8506201980075687287'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_6453.html' title='അകം വാഴ്വ്'/><author><name>സെറീന</name><uri>http://www.blogger.com/profile/02349837495163119011</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://2.bp.blogspot.com/_Zi-y8S10ev0/S9h-zet6oUI/AAAAAAAAAU0/H-w-ymbAI3A/S220/jalam.jpg'/></author><thr:total>42</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-2789638541411519016</id><published>2009-08-28T07:39:00.002+05:30</published><updated>2009-08-28T12:49:56.252+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>മിന്നലുകളെ വായിക്കേണ്ടത്‌</title><content type='html'>&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre; font-family:Arial;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#003300;"&gt;സുനില്‍ ജി കൃഷ്ണന്‍&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;മിന്നലുകൾ&lt;br /&gt;ആകാശത്തിന്റെ&lt;br /&gt;ദാഹമാണ്‌&lt;br /&gt;&lt;br /&gt;പിഞ്ഞിത്തീരുന്നതിനുമുമ്പ്‌&lt;br /&gt;ഒരു ഞൊടിയിൽ&lt;br /&gt;ഭൂമിയെ&lt;br /&gt;വെളിപ്പെട്ടുകിട്ടാൻ&lt;br /&gt;ദ്രവിച്ചുകഴിഞ്ഞ&lt;br /&gt;ശരീരം വിട്ട്‌&lt;br /&gt;അഴിഞ്ഞുവീഴുന്നതാണ്‌&lt;br /&gt;&lt;br /&gt;ജലത്താളുകളിൽ&lt;br /&gt;മഞ്ഞുപെൻസിലുകൾ കൊണ്ട്‌&lt;br /&gt;ആകാശം വരച്ചുപഠിക്കുമ്പോൾ&lt;br /&gt;ജീവിതത്തിന്‌&lt;br /&gt;കൈവേദനിക്കുന്നുവോയെന്ന്‌&lt;br /&gt;പാഞ്ഞുവന്നു നോക്കുന്നതാണ്‌&lt;br /&gt;&lt;br /&gt;അകത്തെ അറകളിൽ&lt;br /&gt;നിറച്ചിട്ട തൊണ്ടിമുതലുകൾക്കുമേൽ&lt;br /&gt;ഇരുണ്ടയാമങ്ങളിൽ&lt;br /&gt;ഒരു നിമിഷത്തേക്കുമാത്രം&lt;br /&gt;ടോർച്ച്‌ തെളിയും പോലെ&lt;br /&gt;പൊടുന്നനെ&lt;br /&gt;പകൽ വെളുക്കുന്നതാണ്‌&lt;br /&gt;&lt;br /&gt;മുഷിഞ്ഞതെല്ലാമെടുത്തുകളഞ്ഞ്‌&lt;br /&gt;തിളങ്ങുന്ന ഉടുപ്പിട്ടുനിർത്തി&lt;br /&gt;മരങ്ങളെ പുത്തനാക്കും&lt;br /&gt;&lt;br /&gt;ചിലവ&lt;br /&gt;അബദ്ധത്തിൽ&lt;br /&gt;എല്ലാം തെളിഞ്ഞ ആധിയിൽ&lt;br /&gt;വെന്തുപോകും&lt;br /&gt;&lt;br /&gt;ചിലർ വെളിച്ചമാണെന്നുമാത്രം&lt;br /&gt;കണ്ണടച്ച്‌ ഇരുട്ടാക്കും&lt;br /&gt;എന്നിട്ടും&lt;br /&gt;കുടിക്കാനൊന്നുമെടുക്കാതെ&lt;br /&gt;പുത്തനാണിത്തുമ്പിന്റെ&lt;br /&gt;ചിറകൊന്നുകുടഞ്ഞ്‌&lt;br /&gt;പറന്നുപോകു&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-2789638541411519016?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/2789638541411519016/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_110.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/2789638541411519016'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/2789638541411519016'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_110.html' title='മിന്നലുകളെ വായിക്കേണ്ടത്‌'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-3441748229974877849</id><published>2009-08-28T00:17:00.001+05:30</published><updated>2009-08-28T21:16:11.886+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍</title><content type='html'>എം.ഫൈസല്‍&lt;br /&gt;&lt;br /&gt;&lt;br /&gt;ഖലീല്‍ ജിബ്രാന്‍ പറയുന്നുണ്ട്. ഞാന്‍ തെരുവില്‍ വെച്ച് വേദനയാല്‍ പരിക്ഷീണനായ ഒരാളെ കണ്ടുമുട്ടി. ക്ഷണിച്ചപ്പോള്‍ അയാള്‍ വീട്ടിലേക്കു വന്നു. എന്റെ പത്നിയും മക്കളും ഞാനും ആ അവധൂതനുമായി ആഹാരവും സമയവും പങ്കിട്ടു. അയാള്‍ അയാളുടെ കഥകളുടെ കെട്ടഴിച്ചു. തീവ്രദുരിതങ്ങളില്‍ പിറന്നിട്ടും അയാള്‍ കാരുണ്യവാനായിരുന്നു. മൂന്നാം നാള്‍ അയാള്‍ യാത്ര പറഞ്ഞുപോയി. &lt;br /&gt;അയാള്‍ പോയിട്ടും ആരെങ്കിലും ഞങ്ങളെ വിട്ടുപിരിഞ്ഞു പോയപോലെ ഞങ്ങള്‍ക്കു തോന്നിയില്ല. ഞങ്ങളിലൊരാള്‍ ഇപ്പോഴും അകത്തുവരാതെ പുറത്ത് പൂന്തോട്ടത്തില്‍ ഉലാത്തുകയാണ് എന്നാണ് തോന്നിയത്. &lt;br /&gt;&lt;br /&gt;ഇങ്ങനെ ഓരോ മനുഷ്യനും പുറത്ത് ഉലാത്തുകയാണ്. ഈ ഉലാത്തലാണ് സഞ്ചാരങ്ങള്‍. ജനനം മുതല്‍ കനലൂതി ജ്വാലയുണ്ടാക്കുന്ന പോലെ സ്വന്തം ഇത്തിരി ലോകത്തെ വിസ്താരപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടുള്ള യാത്രകള്‍. എവിടെ പോകുമ്പോഴും ആ ലോകത്തെ കൂടെ കൊണ്ടുപോകുന്നു. അല്ലെങ്കില്‍ എവിടെയായിരുന്നാലും ആ വളയത്തിലേക്ക് തിരിച്ചു നടക്കുന്നു. ശരീരം കൊണ്ടോ മനസ്സുകൊണ്ടോ. &lt;br /&gt;ജലാലുദ്ദീന്‍ റൂമി അദ്ദേഹത്തിന്റെ കവിതയില്‍ പുറപ്പെട്ടു പോയവന്റെ വേപഥുവിന് ഒരടിക്കുറിപ്പെഴുതുന്നു. ദൂരത്തായിപ്പോയവന് ഒറ്റദുഖ:മേയുള്ളൂ. എന്നിനി തിരിച്ചെത്തി സ്വഭവനത്തില്‍ അന്തിയുറങ്ങാമെന്ന്. &lt;br /&gt;കടലാസിലെ എഴുത്തിന്റെ ഇടവേളകളില്‍ വെറുമെഴുത്തായി തുടങ്ങിയതാണ് പിന്നീട് ഫൈസലിന്റെ ഗുരുവായൂരിലെ സായാഹ്ന സഞ്ചാരങ്ങളായി പരിണമിച്ചത്. അത് ബ്ലോഗെഴുത്ത് വെറും നിലത്തെഴുത്തല്ല എന്ന നവബോധത്തിനു സമാന്തരമായി പച്ചപിടിച്ചതാണ്. &lt;br /&gt;&lt;br /&gt;ഞാന്‍ പിറകില്‍ വിട്ടുപോന്നതെന്തോ അതാണ് ഞാന്‍. വിട്ടു പോകു&lt;br /&gt;ന്നിടത്താണ് ഓരോ മനുഷ്യന്റെയും അലച്ചില്‍. ഉടലെടുക്കുന്ന ഓരോ ജീവിയും ഈ അലച്ചിലിന്റെ വിധേയനാണ്. ജീവിതായോധങ്ങളില്‍നിന്ന് വേഷപ്പകര്‍ച്ചയില്‍ ഒളിച്ചോടി എല്ലാവര്‍ക്കും നിഷ്പ്രയാസം തിരിച്ചെത്താനാവില്ല. ബഷീര്‍ പുറപ്പേട്ട പോലെ ചക്രവാളത്തോളം നീണ്ട യാത്രയാണ് ചിലര്‍ക്കത്. മറ്റു ചിലര്‍ക്ക് അമ്പത്തിയേഴില്‍ ഇ. എം. എസ് മന്ത്രിസഭ ജനിച്ചപ്പോള്‍ തഞ്ചാവൂരിലെ തൊഴില്‍ ഉപേക്ഷിച്ച് വാളയാര്‍ ചുരം കടന്നെത്തിയ ഒ.വി.വിജയനെ പോലെ തിരിച്ചെത്താനാവും. കര്‍ക്കിടകമഴക്കു വേണ്ടി മരുഭൂമിയിലെ നാടുമാറി ജീവിതമവസാനിപ്പിച്ചു വന്ന വി. കെ. ശ്രീരാമന്റേതും തിരിച്ചെത്തലാണ്. പക്ഷെ അടുത്തിരിക്കുമ്പോളല്ല അകലത്തായിരിക്കുമ്പോളാണ് എല്ലാ പ്രണയങ്ങളും തീക്ഷ്ണമാകുന്നത്. ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ പ്രണയത്തിന്റെ കാല്‍നടയാണ്. വഴിയോരങ്ങളോടുള്ള പ്രണയം. സന്ധ്യയില്‍ പരക്കുന്ന ഇലഞ്ഞിപ്പൂഗന്ധത്തോടുള്ള പ്രണയം. പിറ്റേന്നത്തെ സദ്യയ്ക്ക് ഊട്ടുപുരകളില്‍ കാലമാകുന്ന സദ്യവട്ടങ്ങളോടുള്ള പ്രണയം. &lt;br /&gt;ഗുര്‍വായൂര്‍ കേള്‍വി കേട്ടത് ശ്രീക്ര്‌ഷണ ദര്‍ശനത്തിനാണ്. ക്ര്‌ഷണന്‍ മീരയുടേതാണ്. ഗോപികമാരുടേതാണ്. പ്രണയത്തിന്റെയും ഭക്തിയുടെയും സംഗ്രാമതന്ത്രങ്ങളുടേതുമാണ് ക്ര്‌ഷണന്‍. ക്ഷേത്രം ഭക്തിയുടെ. ക്ഷേത്രത്തിനുചുറ്റും പ്രസരിക്കുന്നത് പ്രണയം. ഗുരുവായൂരിന് സായാഹ്നങ്ങള്‍ മാത്രമല്ല ഉള്ളത്. അതിന് പുലര്‍കാലമുണ്ട്. മധ്യാഹ്നമുണ്ട്. രാത്രിയുണ്ട്. പുലര്‍കാലത്ത് നനവില്‍ നടന്നുപോകുന്ന പെണ്‍കുട്ടികളുണ്ട്. മധ്യാഹ്നങ്ങള്‍ക്ക് വയറു നിറയെ ഉണ്ടതിന്റെ മയക്കമുണ്ട്. സായന്തനങ്ങള്‍ക്ക് പൂചൂടിയ പെണ്‍കുട്ടികളുടെ ആള്‍ക്കൂട്ടത്തില്‍ അലിയുന്ന ക്ഷണികമായ നയനപ്രണയങ്ങളുടെ സൌകുമാര്യമുണ്ട്. അതിന് ക്ഷേത്രച്ചുമരുകളിലെ ശില്പലാവണ്യമുണ്ട്. രാത്രിയ്ക്ക് മേദസ്സ് കൂടുമ്പോള്‍ തെരുവുമദിരാക്ഷിമാര്‍ ഇടപാടുകാരുമായി ഇടം തേടുന്ന താഴ്ന്ന ലോഡ്ജുകളുണ്ട്. വാടിയ മുല്ലപ്പൂവിന്റേയും കുട്ടീക്കൂറ പൌഡറിന്റേയും കലര്‍പ്പു ഗന്ധം പരക്കും അവര്‍ നടന്ന വഴികളില്‍.&lt;br /&gt;കുട്ടിയായിരിക്കുമ്പോഴാണ് മൂത്താപ്പ പറഞ്ഞത്. &lt;br /&gt;മോന്‍ പോയി ഭാരതീല്‍ന്ന് മസാലദോശ വാങ്ങിക്കൊണ്ടാ.&lt;br /&gt;&lt;br /&gt;മൂത്താപ്പ വയറ്റില്‍ ഒരു ഓപറേഷനു ശേഷം കച്ചവടത്തില്‍ നിന്ന് വിരമിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ഞാന്‍ ഹൈസ്കൂളില്‍&lt;br /&gt;പഠിക്കുന്ന കാലം. സൈക്കിളെടുത്ത് പടിഞ്ഞാറെ നടയിലെ കൊളാടി ബില്‍ഡിങ്ങിലുള്ള ഭാരതി ഹോട്ടലിലെത്തി. പിന്നീട് ആ യാത്ര ശീലിച്ചു. മസാലദോശക്ക് ഭാരതി ഹോട്ടല്‍ എന്ന പര്യായം അങ്ങനെ മനസ്സിലുറച്ചു. മൂത്താപ്പാടെ മരണശേഷവും നടക്കലേക്കു നടക്കുമ്പോള്‍ കാലുകള്‍ ആദ്യം പോവുക ഭാരതി ഹോട്ടലിലേക്കാണ്. വാതില്‍ക്കല്‍ എന്നെ കാണുമ്പോള്‍ വലതു കൈയ്യില്‍ ആറു വിരലുകളുള്ള സൌമ്യനായ ബെയറര്‍ വിളിച്ചു പറയും.&lt;br /&gt;&lt;br /&gt;ഒര് മസാലേയ്...&lt;br /&gt;&lt;br /&gt;അതു തിന്ന് പകുതിയാകുമ്പൊഴേക്ക് അയാള്‍ എന്നോട് ചോദിക്കാതെ ഒന്നുകൂടെ ഓര്‍ഡര്‍ ചെയ്യും. രണ്ടു മസാലദോശ. അതാണ് എന്റെ കണക്ക്. അതയാള്‍ക്ക് ശീലമായി.&lt;br /&gt;&lt;br /&gt;ആ രുചിയില്‍ മസാലദോശ പിന്നെ എവിടെ നിന്നും കഴിച്ചിട്ടില്ല.&lt;br /&gt;പ്രസാദെന്ന എന്റെ ചങ്ങാതിയുമായി പ്രീഡിഗ്രികാലത്ത് ഞാന്‍ നടത്തിയ യാത്രകള്‍ ആദ്യം വിശ്രമിക്കുക അന്നത്തെ ടൌണ്‍ഷിപ്പ് ലൈബ്രറിയിലായിരുന്നു. അവിടെ വായനക്കു വേണ്ടിയുള്ള തിരച്ചില്‍. കാലക്രമത്തില്‍ അവിടത്തെ കാറ്റ്ലോഗുകള്‍ മന:പാഠമായി, ലൈബ്രേറിയനേക്കാള്‍. ഏട്ടാമത്തെ ബി ക്ലാസ് അംഗമായിരുന്ന ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അമിതമായ വരിസംഖ്യാ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒരു സമരത്തിന്റെ ഭാഗമായി അവിടത്തെ അംഗത്വം ഉപേക്ഷിച്ചു. വായനശാലയും അതിനു മുമ്പിലുള്ള പൂന്തോട്ടവും അതിലെ ഗാന്ധിപ്രതിമയും അതിനു ചുറ്റുമുള്ള സിമന്റു ബെഞ്ചുകളിലെ ചര്‍ച്ചകളും കൊറിച്ച കപ്പലണ്ടികളും ഓര്‍മയുടെ ഭാഗമാണ്. ചായയോടൊപ്പം സ്വസ്ഥമായ ചര്‍ച്ചകള്‍ക്ക് കെ.ടി.ഡി. സി.യുടെ നന്ദനം ഭക്ഷണശാലയുണ്ടായിരുന്നു. ഇന്ത്യന്‍ കോഫീ ഹൌസ് പെട്ടെന്ന് ആളുകള്‍ വന്നെത്തുന്ന കിഴക്കേ നടയിലാണ് ഇന്നും. അവിടെ കൂടുതല്‍ ചടഞ്ഞിരിക്കാനാവില്ല.&lt;br /&gt;കൈവശം പണമില്ലാതാകുമ്പോള്‍ മലയാളത്തിലുള്ള, ഏതെങ്കിലും കാലം കഴിഞ്ഞ റെസീപ്റ്റ് പുസ്തകമെടുത്ത് സത്രം ഹാള്‍ പരിസരത്തേക്കു പോകും. അന്യസംസ്ഥാനക്കാരായ ഭക്തരുടെ വാഹനങ്ങള്‍ അവിടെ ഉണ്ടാകും. റെസീപ്റ്റ് കീറിക്കൊടുത്ത് പണം കൈപ്പറ്റി നേരെ കോഫീ ഹൌസിലേക്ക്. ഇക്കാര്യത്തില്‍ പ്രിയ ചങ്ങാതി ഹക്കീമിന്റെ തൊലിക്കട്ടിയായിരുന്നു വലിയ ശക്തി.&lt;br /&gt;കോഫീ ഹൌസ് മിക്കവാറും മധ്യവര്‍ഗ അരാഷ്ട്രീയ നഗരയുവത്വത്തിന്റെ താവളമായി മാറി. അവരുടെ അജണ്ട വേറെ. അങ്ങനെ രണ്ടു കപ്പു കാപ്പിക്കു ചുറ്റും എട്ടാള്‍ കണക്കേ ഞങ്ങള്‍ കോഫീ ഹൌസു വിട്ട് ഇന്ത്യാ സര്‍ക്കാറിന്റെ ഇന്ത്യന്‍ കോഫീ ബോഡു റെസ്റ്റോറെന്റില്‍ സമ്മേളിച്ചു.ചര്‍ച്ചകളുടെ മേല്‍ ചര്‍ച്ചകള്‍. അവിടെയെത്താത്ത കഥാപാത്രങ്ങളില്ല.&lt;br /&gt;ആന്റേട്ടന്റെ മാംസളഭംഗിയുള്ള കൊച്ചുകഥകള്‍. സൈമേട്ടന്റെ ഉപമകള്‍. കര്‍ണംകോടന്റെ ഗസല്‍ഭ്രമങ്ങള്‍. പ്രമോദിന്റെ ചങ്ങാതിക്കൂട്ടം വിശാലമാക്കാനുള്ള നെട്ടോട്ടങ്ങള്‍...&lt;br /&gt;റാസല്‍ഖൈമയില്‍ നിന്ന് അവധിക്കെത്തിയാല്‍ ബഷീര്‍ മേച്ചേരിയുടെ കൊച്ചുബാവക്കഥകള്‍.&lt;br /&gt;ഹോട്ടല്‍ ശാന്തഭവനുമുന്നില്‍ അജാനുബാഹുവായ ഉണ്ണ്യേട്ടനുണ്ടാകാറുണ്ടായിരുന്നു. പാര്‍ട്ടിയുടെ പോക്കില്‍ വേദനിച്ചു ഉണ്ണ്യേട്ടന്‍. പണ്ട് ഗള്‍ഫില്‍ നിന്ന് തിരികെ പറക്കുമ്പോള്‍ ക്ര്‌ത്യവിലോപത്തിന് എയര്‍ ഹോസ്റ്റസ്സിനെ നെയില്‍ കട്ടറുകൊണ്ട് ഭീഷണിപ്പെടുത്തിയ തന്റേടിയായ കിറുക്കന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഉണ്ണ്യേട്ടന്‍ ആത്മഹത്യ ചെയ്തു എന്ന് തബൂക്കില്‍ കഴിയുകയായിരുന്ന എനിക്കു വിളിച്ചു പറഞ്ഞത് കര്‍ണംകോടനായിരുന്നു. എന്റെ ‘സ്മരണകളിരമ്പും രണസ്മാരകങ്ങളേ...’ എന്ന കഥ (‘ദേഹവിരുന്ന്‘ എന്ന സമാഹാരത്തില്‍) സ്നേഹരൂപിയായ ഉണ്ണ്യേട്ടനുള്ള എന്റെ സ്മാരകമാണ്.&lt;br /&gt;മേല്പത്തൂര്‍ ഓഡിറ്റോറിയത്തിനു പിറകില്‍ എന്റെ പ്രൊഫെസര്‍ വി. പി ബാലക്ര്‌ഷ്ണനുണ്ടാകും. അക്കാദമിക് ചരിത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയവും സംസ്കാരവും മാഷ് മിക്കവാറും പങ്കു വെക്കുന്ന ഇടമായിരുന്നു സുഭാഷിന്റെ കടയുടെ മുന്‍‌വശം.&lt;br /&gt;പടിഞ്ഞാറെ നടയില്‍ ജോഷി കട നടത്തുന്നു. അവിടന്ന് നന്നാരി സര്‍ബത്ത് കുടിക്കാത്ത ദിവസങ്ങള്‍ എത്രയുണ്ടാകും? അവിടെയിരുന്നാല്‍ ക്ര്‌ഷ്ണ തിയെറ്ററിലേക്ക് തലയില്‍ മുണ്ടിട്ട് എ പടം കാണാന്‍ പോകുന്ന എന്റെ നാട്ടുകാരെ കാണാം. &lt;br /&gt;ഒരു നടത്തം അല്ലെങ്കില്‍ ഒരു സഞ്ചാരം എത്ര ഹ്രസ്വമാണ് അല്ലെങ്കില്‍ എത്ര ദീര്‍ഘമാണ് എന്നത് അതിന്റെ ഭൌതികമായ തരംഗദൈര്‍ഘ്യത്തെ മാത്രമാണ് അടയാളപ്പെടുത്തുന്നത്. സഞ്ചാരത്തിന്റെ ആഴവും പരപ്പും വഴികളുടെ തിരിച്ചറിവുകളിലാണ്. യാത്രികര്‍ പോകും. വഴി നിലനില്‍ക്കും. ഗുരുവായൂരിന്റെ വീഥികള്‍ നിലനില്‍ക്കുന്നു. നിറങ്ങള്‍ മാറി മാറി അണിഞ്ഞുകൊണ്ട്. ഭക്തി പെയ്യുന്ന നടവഴികള്‍ക്കപ്പുറത്ത് ആ നടത്തങ്ങള്‍ക്ക് വേറെ ചിലത് പറയാനുണ്ട്. അത്തരം പറച്ചിലുകളാണ് സായാഹ്നസഞ്ചാരങ്ങള്‍. അവിടെ ഉത്സവകാലമുണ്ട്. അവിടെ വ്ര്‌ശ്ചികക്കാറ്റുവീശുന്ന ഏകാദശിയുണ്ട്. ആദ്യമഴയുടെ ഇടിമിന്നലുകളുണ്ട്. &lt;br /&gt;പറഞ്ഞാലും ബാക്കിയാകുന്നതാണ് ജീവചരിത്രം.&lt;br /&gt;&lt;br /&gt;ഗുരുവായൂരിലെ സഞ്ചാരങ്ങള്‍ പിന്നെയും ബാക്കിയാകുന്നു.&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-3441748229974877849?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/3441748229974877849/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_7544.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3441748229974877849'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3441748229974877849'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_7544.html' title='ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍'/><author><name>നസീര്‍ കടിക്കാട്‌</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_ShSjGkhCDww/TNASU1XLQrI/AAAAAAAABDY/6SH7ZHJNJQA/S220/nk.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-6754504774836758811</id><published>2009-08-28T00:15:00.000+05:30</published><updated>2009-08-28T07:54:04.786+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>വഴികള്‍ രചിക്കുന്നവര്‍</title><content type='html'>&lt;span class="Apple-style-span" style="font-family: -webkit-monospace; font-size: 14px; line-height: 16px; "&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span"  style="color:#003300;"&gt;സിന്ധുമനോഹരന്‍&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;വഴികളെ അറിയണമെങ്കില്‍&lt;br /&gt;അവയുടെ ആത്മാവിലൂടെ&lt;br /&gt;കല്ലിനെയും മുള്ളിനെയും&lt;br /&gt;പ്രണയിച്ച്&lt;br /&gt;മരങ്ങളുടെ സ്വപ്നങ്ങളെ താലോലിച്ച്&lt;br /&gt;വെയിലിന്റെ വെള്ളാരം കണ്ണുകളിലേക്കിടക്കിടെ&lt;br /&gt;കല്ലെറിഞ്ഞു രസിച്ച്&lt;br /&gt;മുന്‍കൂട്ടി നിശ്ചയിക്കാത്ത&lt;br /&gt;ലക്ഷ്യവുമായി&lt;br /&gt;ശരീരമില്ലാത്തവനായി&lt;br /&gt;നടക്കണം&lt;br /&gt;വഴിയോരങ്ങളില്‍&lt;br /&gt;കൂട്ടിനുണ്ടാവും&lt;br /&gt;മുള്ളുകളുള്ള മാംസതളയുമായി&lt;br /&gt;കള്ളിച്ചെടികള്‍&lt;br /&gt;കണ്ണീര്‍കണങ്ങള്‍ പോലെ&lt;br /&gt;മരങ്ങളില്‍ നിന്ന് അടര്‍ന്നുപോയയിലകള്‍&lt;br /&gt;എത്ര നടന്നാലും&lt;br /&gt;കണ്ടെത്താനാവാത്ത ചില തേടലുകള്‍&lt;br /&gt;പിണക്കങ്ങളുടെ പാതിവഴിയില്‍&lt;br /&gt;തളര്‍ന്നുറങ്ങുന്ന നിഴലുകള്‍&lt;br /&gt;തിരിഞ്ഞു നോക്കാത്ത ഉപേക്ഷിക്കലിന്റെ&lt;br /&gt;ചരിത്രങ്ങള്‍&lt;br /&gt;എല്ലാ വഴികളിലുമുണ്ടാവും&lt;br /&gt;ഒറ്റപ്പെട്ട ഒരു യാത്രികന്റെ&lt;br /&gt;മറന്നു വെച്ച കാല്‍പ്പാടുകള്‍&lt;br /&gt;നീറുന്ന മനസ്സില്‍&lt;br /&gt;പുതിയ വഴികള്‍ രചിച്ചുകൊണ്ട്...&lt;/span&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-6754504774836758811?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/6754504774836758811/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_1586.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/6754504774836758811'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/6754504774836758811'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_1586.html' title='വഴികള്‍ രചിക്കുന്നവര്‍'/><author><name>നസീര്‍ കടിക്കാട്‌</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_ShSjGkhCDww/TNASU1XLQrI/AAAAAAAABDY/6SH7ZHJNJQA/S220/nk.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-4637561446171671855</id><published>2009-08-28T00:13:00.011+05:30</published><updated>2009-08-29T00:47:51.958+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>മാഷു പോകുവോളം വണ്ടി വിടുവോളം അവനെത്തുവോളം ജീവിതം തീരുവോളമിങ്ങനെ</title><content type='html'>&lt;a href="http://4.bp.blogspot.com/_P84NHYUZFIs/SpgtHZOw4lI/AAAAAAAABEY/2LQd3ywEk3Q/s1600-h/rfk.jpg"&gt;&lt;img id="BLOGGER_PHOTO_ID_5375095760321831506" style="WIDTH: 188px; CURSOR: hand; HEIGHT: 210px" alt="" src="http://4.bp.blogspot.com/_P84NHYUZFIs/SpgtHZOw4lI/AAAAAAAABEY/2LQd3ywEk3Q/s320/rfk.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#003300;"&gt;റഫീക്ക്(ഉമ്പാച്ചി)&lt;/span&gt;&lt;/span&gt;&lt;/b&gt; &lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:AnjaliOldLipi;font-size:100%;"&gt;&lt;span class="Apple-style-span" style="LINE-HEIGHT: 15px;font-size:13;" &gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="LINE-HEIGHT: 15px;font-family:arial;font-size:13;"  &gt;&lt;span style="LINE-HEIGHT: 1.2em; outline-width: initial; outline-: nonefont-family:AnjaliOldLipi;color:#000a00;"  &gt;ഒരുപക്ഷേ,&lt;br /&gt;വൈകിപ്പോയല്ലോ എന്ന വേവലാതിയില്‍&lt;br /&gt;നിരത്തു മുറിച്ചു കടക്കുമ്പോള്‍&lt;br /&gt;അയാളൊരു വണ്ടിക്കടിപ്പെട്ടിട്ടുണ്ടാവാം.&lt;br /&gt;ജഢം കാണുന്നേരും&lt;br /&gt;എന്തിനെന്നെ കാത്തു നിര്‍ത്തി&lt;br /&gt;എന്നാകുമോ ചോദിച്ചു പോവുക&lt;br /&gt;-റഫീക്ക്‌ അഹമദ്‌, കാത്തുനില്‍പ്പ്‌&lt;br /&gt;&lt;br /&gt;ശ്രീലങ്ക പണ്ടുകാലത്ത്‌ ഇന്ത്യയിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്‌. പിന്നെ അത്‌ അറ്റു വീണു. ഒറ്റപ്പെട്ടു. എന്നതില്‍ അതുണ്ട്‌. ഞാനും അങ്ങനെ ഒരു തുരുത്താവുകയാണെന്ന്‌ തോന്നുന്നു. എന്നില്‍ കുടിയേറുന്ന ആരെയെങ്കിലും കാത്ത്‌ ഒര്‌ ഇരിപ്പാണ്‌. തുരുത്തുകളുടെ ഏകാന്ത വാസവും ഭയവും തണുപ്പും നിസ്സംഗതയും എനിക്കിപ്പോഴറിയാം. എനിക്കങ്ങോട്ടും വരാവുന്നതാണ്‌. ഓരോ ഇടത്തിനും പക്ഷേ, അതിന്റേതു മാത്രമായ ഭൂമിശാസ്‌ത്രം, ചരിത്രം, വര്‍ത്തമാനം ഒക്കെയില്ലേ.., അതിനൊക്കെ വഴങ്ങി, അവയോട്‌ പിണങ്ങാനാകാതെ നിന്നെ കാത്തിരിക്കുന്ന എന്റെ ബദ്ധപ്പാടിന്റെ പേരാണിപ്പോള്‍ ജീവിതം.&lt;br /&gt;0&lt;br /&gt;ഇപ്പോള്‍ മഴ ഇടഞ്ഞു നില്‍ക്കുന്നു. ഇടവേളകള്‍ എന്നെ ഇപ്പോഴും മഥിക്കുന്നു. നമ്മുടെ ജീവിതം ഇങ്ങനെയായല്ലോ. ഒരു മഴ തോര്‍ന്ന്‌ മറ്റൊന്നിനായുള്ള കറുത്ത കാത്തു നില്‍പ്പ്‌. ഏതു കാത്തിരിപ്പും വേഗം ഉപമകളോട്‌ ചേരുന്നു. കാത്തിരിപ്പിന്റെ അസഹ്യതയും കടുപ്പവും കത്തെഴുത്തു കൊണ്ട്‌ കുറക്കാമായിരുന്ന ഒരു കാലമിന്ന്‌ കൂടെയില്ല.&lt;br /&gt;കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറക്കാന്‍ ഇടക്കെങ്കിലും വിളിക്കുക. ഒരു കാര്‍ഡെങ്കിലുമയക്കുക. കാര്‍ഡില്‍ വരുന്നത്‌ കത്തല്ല, കത്തു കാത്തുള്ള കുറഞ്ഞ വരികളിലെ പ്രാര്‍ത്ഥനയാണ്‌. നേരവും തരവും കിട്ടിയാല്‍ വന്നാല്‍ മതി. കാത്തിരുന്നിട്ട്‌ എനിക്കു മുഷിയില്ല.&lt;br /&gt;എന്റെ വിശേഷം നിനക്കറിയാം. നിന്റെ വിവരങ്ങള്‍ ഞാനുമറിയുന്നുണ്ട്‌. എന്നിട്ടും എഴുതണെന്നു തോന്നുന്നതിനാല്‍ എഴുതുന്നു. പിന്നെ, കിണറിനു ചുറ്റും പടര്‍ന്നു നില്‍ക്കുന്ന ചീരത്തഴപ്പിനു മറവിലൂടെ ഒരു പൂച്ച പതുങ്ങി പോകുന്നു. ഇനി അതിന്റെ അടുത്ത നീക്കം കാത്തിരിക്കുകയാണ്‌ ഞാന്‍. നിന്റെ അടുത്ത നീക്കവും. വേറെ ഒന്നുമില്ല.&lt;br /&gt;പണിതു തീരുകയാണ്‌ ഞങ്ങളുടെ വീട്‌. വീട്‌ ഉണ്ടാക്കാനാവില്ല എന്നാ ബാപ്പ പറയുന്നത്‌. അത്‌ ഉണ്ടായി വരണം. സന്നാഹങ്ങള്‍ എല്ലാമുണ്ടായിട്ടും ഒരു വീട്‌ പണിതു തീര്‍ക്കാനാവാതെ മരിച്ചു പോയ ചിലരുണ്ട്‌ കുടുംബത്തില്‍. ബാപ്പ അവരെ ഓര്‍മ്മിക്കുകയാണോ എന്ന്‌ പേടിക്കും ഞാന്‍. ഇപ്പോള്‍ മേലാവൊക്കെ വാര്‍പ്പിട്ട്‌ വീട്‌ ഏതാണ്ടായി കേട്ടോ. ഇനി കട്ടിളകളും വാതിലുകളും ജനലുകളും വെക്കണം. അടച്ചുറപ്പായാല്‍ പാര്‍ക്കാമല്ലോ എന്നാ ഉമ്മ പറയാറ്‌. നീ വന്നാല്‍ പാര്‍ക്കാമെന്ന്‌ ഞാന്‍ മനസ്സിലും പറയും.&lt;br /&gt;നീ വന്നിട്ടുള്ള തറവാട്ടിനടുത്തല്ല പുതിയ വീട്‌. ഇത്‌ വേറെ മണ്ണു വാങ്ങിയതാണ്‌. വീടിനായി മാത്രം. പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌. ചെത്തിത്തേക്കാത്ത അതിന്റെ ഉള്ളിലെ ഇരുട്ടിനും ചൂടിനും കട്ടി കുറവാണ്‌. കറന്റില്ലാത്തതിന്റെ പ്രാചീനത. കറന്റു പിടിപ്പിക്കാനുള്ള പണി നടക്കുന്നുണ്ട്‌. എന്നെ കാണുമ്പോള്‍ നൂറു വോള്‍ട്ടില്‍ ചിരിക്കുന്ന ഒരാളാ ചുമരു കുത്തി തുളക്കുന്നത്‌. അവനറിയില്ല എന്നെ.&lt;br /&gt;രാത്രി ജനല്‍ തുറന്നിട്ടാല്‍ തണുപ്പ്‌ കേറി വരും, കാറ്റിനൊപ്പം. മഞ്ഞില്‍ എം.ടി എഴുതിയത്‌ അപ്പോ ഞാന്‍ ഓര്‍ക്കും. നീയതെനിക്കു വായിച്ചു തന്ന അന്നത്തെ കടല്‍ക്കരയിലെ ഉച്ചയും. മുറിക്കുള്ളില്‍ പതുങ്ങി നില്‍ക്കുന്ന കള്ളനെ പോലെ കാറ്റ്‌. വിമലയെ തന്നെ കട്ടു കൊണ്ടു പാകാനാകുമോ കാറ്റ്‌ വന്നത്‌. അതല്ല അവളില്‍ നിന്ന്‌ വല്ലതുമോ?.&lt;br /&gt;വീട്ടില്‍ ആരെങ്കലും വരുന്ന ദിവസം എനിക്കെ അടക്കിനിര്‍ത്താനാവാതെ വരും. മഴക്കാലത്തിനു മുമ്പ്‌ കൂടാനായല്ലോ, ഭാഗ്യായി എന്നാവും അവര്‍ സംസാരിച്ചു തുടങ്ങുക. വാതം മടങ്ങി വന്ന കാലു കൊണ്ട്‌ ഇനിയും പരിചയപ്പെട്ടു തീര്‍ന്നിട്ടില്ലാത്ത പറമ്പ്‌ വേദനപ്പെട്ട്‌ അളന്നു നോക്കും എന്നും ബാപ്പ. നിറഞ്ഞ ഒരു കുളം പരല്‍മീന്‍. കയ്യെത്തിച്ചു വെള്ളമെടുക്കാവുന്ന ഒരു കിണര്‍, മീനോട്ടങ്ങള്‍ കാണാവുന്ന തോട്ടിന്റെ വീതിയില്‍ ഒരു ചാല്‍, അപ്പുറം പച്ച നിറത്തില്‍ പരക്കുന്ന പാടം ഒക്കെയുമുണ്ട്‌ പുതിയ വീട്ടിന്‌. വാടകക്കു പാര്‍ത്ത പഴയ പുരയിടങ്ങള്‍ ഓര്‍ത്തു കണ്ണു നിറക്കും ഉമ്മ. കരയാനുള്ളതാണ്‌ ഉമ്മയ്‌ക്ക്‌ ജീവിതം മുഴുവനും. എന്റെ മോള്‍ക്ക്‌ ഈ ഗതി വരരുതെന്ന്‌ ചിലപ്പോ കേഴും. നിനക്കുള്ള കാത്തു വെപ്പായി അങ്ങനെ കുറേ പ്രാര്‍ത്ഥനകള്‍ ഈ വീടു നിറയേ ഉണ്ട്‌. കാത്തിരിക്കുകയാ നിന്റെ വരവിനെ. വീടു കാണാനല്ല, പെണ്ണു കാണലിന്‌. വാ.. നിനക്കു ഞാന്‍ വച്ചിട്ടുണ്ട്‌. അരിഞ്ഞ്‌ ഉപ്പിലിട്ട്‌ ഓര്‍ക്കാട്ടേരി ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും നിന്നെ ഞാന്‍. കേട്ടോ..മഠയാ..&lt;br /&gt;0&lt;br /&gt;ഏറ്റവും നിസ്സംഗമായ കാത്തിരിപ്പ്‌ മരിച്ച വീട്ടിലേതാണ്‌. അകത്ത്‌ നെടുവീര്‍പ്പുകളുടെ കൂറ്റു കൂട്ടും വീട്‌, പുറത്ത്‌ ഒച്ചയുടെ തിരി താഴ്‌ത്തിവെക്കും കോലായ. മരണം നടന്ന വീടെന്നല്ല, മരിച്ച വീടെന്നാണ്‌ പറയുക. വീടും മരിക്കുന്നുണ്ട്‌. മയ്യത്ത്‌ വരാനുള്ള കാത്തിരിപ്പു കൂടിയായാല്‍, മരണങ്ങള്‍ വീട്ടിനു പുറത്തായ ഇപ്പോള്‍- ആലി മമ്മുക്കാന്റെ വീട്ടിനു മുറ്റത്ത്‌ ജനം പെരുകി. ലൈറ്റ്‌ കത്തിച്ചും കസേര നിരത്തിയും എല്ലാവരും സജീവമാകുകയാണ്‌. വെളിച്ചത്തിനു എന്തിനേയാണ്‌ നിഷേധിക്കാനാവുക. ഞാന്‍ വൃഥാ ആലിമമ്മുക്കാനെ തിരഞ്ഞു. ഇതും മൂപ്പരുടെ ഒരു തമാശയാണെങ്കിലോ..മയ്യിത്ത്‌ വന്നോ... ഇടി വീണതു പോലെ ആ ശബ്ദം ആള്‍ക്കൂട്ടത്തിലേക്ക്‌ വീണു ചിതറി. വീട്ടിനകത്തെ കരച്ചിലിന്റേയും കുന്തിരിക്കത്തിന്റെ ഗന്ധത്തിന്റേയുമിടയിലേക്ക്‌ ജനം ആലിമമ്മുക്കാനെ മയ്യിത്തായി രൂപാന്തരപ്പെടുത്തി. മയ്യിത്ത്‌ എത്തുമ്പോഴെത്രയാകും. വാച്ചില്‍ നോക്കിയ ഹാജിയാരു ചോദിച്ചു.(അര്‍ഷാദ്‌ ബത്തേരി, മരിച്ചവര്‍ക്കുള്ള കുപ്പായം). ഈ കഥ പല കുറി ആവര്‍ത്തിച്ചിരിക്കുന്നു ജീവിതം. മരണം നടന്ന വീട്ടില്‍ പിന്നെയുള്ള കാത്തിരിപ്പ്‌ ജീവിതത്തിന്റെ തിരിച്ചു വരവിനാണ്‌. മരണം കയറിപ്പോയ വീട്ടിലെ കുട്ടികളുടെ ഓടിക്കളികളെ വിലക്കാറില്ല മുതിര്‍ന്നവര്‍. മരണം ഒച്ചയും അനക്കവും വേര്‍പ്പെടുത്തിയ വീടുകളിലേക്ക്‌ കളിച്ചും ചിരിച്ചും കലമ്പിയും പതുജീവന്റെ നാമ്പുകളായ കുട്ടികള്‍ ജീവിതത്തെ വലിച്ചു കൊണ്ടു വരും. മരിച്ച വീടുകള്‍ക്ക്‌ കുട്ടികളാണ്‌ ഒച്ചയൂതി ജീവന്‍ വെപ്പിക്കുക&lt;br /&gt;0&lt;br /&gt;മരിച്ചാല്‍ മതിയെന്ന ഒടുക്കത്തെ കാത്തിരിപ്പുണ്ട്‌. കാറ്റു കിട്ടാതെ ചുരുങ്ങിപ്പോകുന്ന ഒരു ശ്വാസകോശവുമായി, അന്തരീക്ഷത്തോട്‌ മല്‍പ്പിടുത്തത്തിലെത്തുമായിരുന്നു മൂത്തുമ്മ. ഓടിട്ട വീടിന്റെ ഇറയത്തേക്ക്‌ കൈയ്യുയര്‍ത്തി, കഴുക്കോലിലേക്ക്‌ ഏന്തി വലിഞ്ഞ്‌ ശാസത്തിനായുള്ള നിവര്‍ന്നുയരലില്‍ മൂത്തുമ്മ അതു പുലമ്പും. അവര്‍ മുകളില്‍ നിന്ന്‌ പറിച്ചെടുക്കുകയാകുമപ്പോള്‍ ജീവനെ. ഞങ്ങളുമപ്പോള്‍ ഏതെന്നറിയാത്ത ഒരു കാത്തിരിപ്പിന്റെ വക്കത്തെത്തും. ഉച്ചരിക്കാന്‍ അനുവദിക്കപ്പെട്ട വാക്കുകളുടേയും വലിച്ചെടുക്കാന്‍ അവകാശപ്പെട്ട ജീവവായുവിന്റേയും ക്വാട്ട തീര്‍ന്നാല്‍ കൈവരുന്ന കര്‍മ്മ രാഹിത്യത്തിലാണ്‌ സാധാരണ മനുഷ്യരുടെ മരണം. അതില്‍ കാത്തിരിപ്പിനിട കിട്ടില്ല. പക്ഷേ, അളന്നു കിട്ടിയതു മുഴുവന്‍ നേടാനുള്ള പൊരുതലിനിടക്ക്‌ തോല്‍വി സമ്മതിച്ച്‌ ഒരു രാവിലെ ശാസകോശത്തിന്റെ ബലം കുറഞ്ഞ മൂത്തുമ്മ മരിച്ചു. ശ്വാസത്തിനായുള്ള പിടിയും വലിയും തുടരുന്നേരം മരണത്തെ കാത്തിരുന്നു വീട്‌ ആദ്യമായി. വലിവായിരുന്നു അവരുടെ ജീവിതവും മരണവും. അവര്‍ ശ്വാസമാണോ മരണമാണോ അവസാനം വലിച്ചടുപ്പിച്ചതെന്ന്‌ ഇന്നുമറിയില്ല&lt;br /&gt;0&lt;br /&gt;മെയ്യും ചുണ്ടും മറന്ന്‌&lt;br /&gt;മറ്റൊരാലിംഗനം പഠിക്കാന്‍&lt;br /&gt;എത്രയെത്ര പതിനാലാം രാവുകള്‍&lt;br /&gt;എണ്ണിയെണ്ണിയൊടുക്കണം&lt;br /&gt;- കമലാ സുരയ്യ&lt;br /&gt;പ്രണയത്തിന്റെ കാതല്‍ കാത്തിരിപ്പാണ്‌. ഏറ്റവും പ്രിയപ്പെട്ടതിനായുള്ള തിരച്ചിലാണ്‌ പ്രണയം. ഏറ്റവും പ്രിയങ്കരമായതിനു വേണ്ടി മറ്റു പ്രിയങ്ങളൊന്നൊന്നായി ത്യജിച്ച്‌, പ്രാപിക്കുന്ന ഒന്ന്‌. ശരീരം തന്നെ ആവശ്യമില്ലാത്ത കാത്തിരിപ്പ്‌. നാം സാധാരണ മനുഷ്യര്‍ ശരീരങ്ങളില്‍ കുടുങ്ങി അതിനെ തന്നെ കാത്തുകഴിയുന്നു. എന്നു വരും എന്ന്‌ വരുമെന്ന്‌ വികാരങ്ങള്‍ക്ക്‌ മുന്‍തൂക്കമുള്ള മനസ്സാണ്‌ കാത്തിരിക്കുന്നവന്റേത്‌. ഒറ്റക്കായവന്റെ അഭയമാണ്‌ കാത്തിരിപ്പ്‌. അവന്റെ അന്നമാണ്‌ ഓര്‍മ്മകള്‍. പ്രിയപ്പെട്ട വല്ലതിനേയും, ആരെയെങ്കിലും കാത്തിരിക്കണം നമുക്ക്‌.&lt;br /&gt;0&lt;br /&gt;ഒരു ജനനത്തിനായുള്ള വെമ്പലുകളില്‍, ഈ ലോകത്തു നിന്നൊക്കെ വിട്ട്‌ ഒരു കിനാവിലെന്ന പോലെ കഴിഞ്ഞ ഒമ്പതു മാസങ്ങള്‍. മുന്നില്‍ ഭയാനകമായ തീവ്രതയാണെന്ന അറിവില്‍ സ്വയം നടത്തുന്ന ഒരൊളിച്ചുകളി ആകാമിത്‌. നിങ്ങളൊക്കെയും വരുമെന്നറിഞ്ഞ അവനെ/അവളെ ഇങ്ങനെ കാത്തിരുന്നിരുന്നോ....? അച്ചടിച്ചു വരുമെന്നറിഞ്ഞ ഒരു രചനയെ കാത്തുകഴിയുന്ന പോലെയോന്നുമല്ലല്ലോ ഇതിനെ ആ പഴയ കാത്തിരിപ്പുകളോട്‌ ഉപമിക്കാന്‍...?&lt;br /&gt;&lt;br /&gt;സ്‌കാനിങ്ങ്‌ കഴിഞ്ഞ്‌ ഇറങ്ങിയ അവള്‍ പറഞ്ഞു കുഞ്ഞുവാവയുടേ മുഖം കണ്ടൂന്ന്‌. ഞാനപ്പോള്‍ പള്ളിയിലായിരുന്നു. ലാബിനു പുറത്ത്‌ കാത്തിരിക്കാതെ പോയതിന്‌,സ്‌ക്രീനിനു മുന്നില്‍ വരാതെ പോയതിനു അവളെന്നോട്‌ പിണങ്ങുക തന്നെ ചെയ്‌തു. അശോക ആശുപത്രിയുടെ മുന്നിലെ തിണ്ടില്‍ പ്രണയികളെപ്പോലെ ഇരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു നാം മാതാപിതാക്കളാകാന്‍ പോകുകയാണെന്ന്‌. അവളപ്പോള്‍ പറഞ്ഞു ഇപ്പോഴേ അങ്ങനെ ആണെന്ന്‌. ഉള്ളിലെ ഓരോ അനക്കവും അവളിലുണ്ടാക്കുന്ന ഉണര്‍ച്ചകളെ എനിക്കറിയാനാകുന്നില്ല. നാം ആണുങ്ങള്‍ക്ക്‌ ദൈവം വളരെ കുറച്ചേ തന്നുള്ളൂ ഈ ലോകാനുഭവമെന്ന്‌ അപ്പൊള്‍ തോന്നി. ഉള്ളില്‍ അവന്‍/അവള്‍ ഉറങ്ങുന്നത്‌ ഉണരുന്നത്‌ ഇക്കിളി കൂട്ടുന്നത്‌, അവന്റെ സാന്നിധ്യം ഇടക്കിടേ അറിയിക്കുന്നത്‌ ഒന്നും നാമറിയുന്നില്ല. അവനവളെയും അവനവളേയും കാത്തിരുന്ന കാത്തിരിപ്പോളം വരുമോ എന്റെ പ്രസവവാര്‍ഡിനു പുറത്തേ കാത്തു നില്‍പ്പ്‌.&lt;br /&gt;&lt;br /&gt;കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ത്ഥനയായ ഖുറാനിലെ അവരെ കണ്ണിനു കുളിര്‍മ്മയാക്കണേ എന്നതുരുവിട്ട്‌ ലേബര്‍ റൂമിനു പുറത്ത്‌ ഇരിക്കുന്നേരം, പഴയൊരു കൂട്ടുകാരി അല്‍ഭുതം പോലെ വന്ന്‌ കൈ പിടിച്ചു പറഞ്ഞു. റഫീക്കല്ലേ, കണ്ടപ്പോള്‍ ഉറപ്പു വന്നില്ല. ചോദിച്ചു മനസ്സിലാക്കി. എല്ലാമറിഞ്ഞു. ഞാനിപ്പോള്‍ രണ്ടെണ്ണത്തിനെ പെറ്റു കൂട്ടിയ ഉമ്മച്ചിയായെടോ. ഒന്നും പേടിക്കാനില്ല. വാവയെ ഇപ്പോ കൊണ്ടത്തരും പടച്ചോന്‍. കാണാന്‍ മോഹമുണ്ട്‌. കാത്തിരിക്കാന്‍ നേരമില്ല. ഒരു ചെക്കപ്പിനു വന്നതാ ഇവിടെ...നാളെ ഖത്തറിലേക്ക്‌ പോവുകയാ ഞാന്‍. നിന്റെ നമ്പര്‍ താ..ഈ കാത്തിരിപ്പിനെ കുറിച്ച്‌ നീ എഴുതണം. അതു വായിച്ചിട്ടേ ഇനി ഞാന്‍ വിളിക്കൂ.&lt;br /&gt;കാത്തിരുന്ന മറഞ്ഞ ജീവിതത്തില്‍ നിന്നല്‍പ്പമിതാ മുനീറാ..ഇപ്പോള്‍ ഞാന്‍ നിന്റെ വിളി കാത്തു തുടങ്ങി.&lt;br /&gt;0&lt;br /&gt;കാത്തു നില്‍പ്പുകള്‍ക്കും ഇരിപ്പുകള്‍ക്കും ഇടയിലുള്ള കുറച്ചു നേരത്തെ ഒഴിവ്‌ ഇപ്പോള്‍ ജീവിതം. ഒന്നു മറ്റൊന്നിനെ കാത്തു നില്‍പ്പാണ്‌ ജീവിതമാകെ. ആരുമാരെയും ഒന്നുമൊന്നിനേയും കാത്തിരിക്കാത്ത ദിവസമാകുമല്ലേ ലോകം അവസാനിക്കുക.&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-4637561446171671855?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/4637561446171671855/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_3241.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4637561446171671855'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4637561446171671855'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_3241.html' title='മാഷു പോകുവോളം വണ്ടി വിടുവോളം അവനെത്തുവോളം ജീവിതം തീരുവോളമിങ്ങനെ'/><author><name>നസീര്‍ കടിക്കാട്‌</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_ShSjGkhCDww/TNASU1XLQrI/AAAAAAAABDY/6SH7ZHJNJQA/S220/nk.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_P84NHYUZFIs/SpgtHZOw4lI/AAAAAAAABEY/2LQd3ywEk3Q/s72-c/rfk.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-5271528489916448123</id><published>2009-08-28T00:13:00.010+05:30</published><updated>2009-08-28T09:01:54.205+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥ'/><title type='text'>പ്ര-ണ-യമെന്ന മൂന്ന് അക്ഷരം      /  സിജി</title><content type='html'>വെബ്സ്റ്റേഴ്സിന്റെ "ഡിക്ഷ്ണറി ഓഫ്‌ കൊട്ടേഷന്‍സ്‌' നവിന്‍ പോളിന്റെ കയ്യില്‍ നിന്നും വാങ്ങിക്കുമ്പോള്‍ കണ്ണു കലങ്ങുകയോ ചുണ്ടു വിറയ്ക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഹൃദയത്തിലൂടെ ഒരു മിന്നല്‍ കടന്നുപോയി അത്‌ നിലച്ചതുപോലെ ഒരു തോന്നല്‍ ..അത്രമാത്രമേ തോന്നിയിരുന്നുള്ളു.&lt;br /&gt;&lt;br /&gt;നവീന്‍പോളിന്റെ പ്രണയം ശൂട്ടേന്ന് പൊട്ടി അവസാനിക്കുമെന്ന് അറിയാമായിരുന്നു. പുസ്തകപ്പുഴുവായിരുന്ന പാവം ചെറുക്കന്‍ താനൊരു ബോറനാണെന്ന് നിരന്തരം രേഖപ്പെടുത്തി.. അവള്‍ക്കിഷ്ടമുള്ള കളറിലുള്ള കുപ്പായമണിഞ്ഞു,നിരന്തരം സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്തു,അവധി ദിനങ്ങളില്‍ കാണാതിരിക്കുമ്പോള്‍ പട്ടിയെപ്പോലെയിരുന്നു മോങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;അവസാന വര്‍ഷം പിരിയാന്‍ നേരത്ത്‌ അവന്റെ ചാച്ചന്‍ അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന "ഡിക്ഷണറി ഓഫ്‌ കൊട്ടേഷന്‍സ്‌' എന്ന പുസ്തകം കൈയ്യില്‍ തന്ന് പിന്നേയും പിന്നേയും മോങ്ങി.&lt;br /&gt;&lt;br /&gt;'നീയില്ലാത്ത എന്റെ ജീവിതം വ്യര്‍ത്ഥമാണെന്ന്' പറഞ്ഞ്‌ മൂക്കു ചീറ്റി.. ഒരു ഭ്രാന്തനെപ്പോലെ മുടിയും താടിയും നീട്ടി ,ബീഡി വലിച്ച്‌, റോഡുവക്കിലെ പെപ്പു വെള്ളം കുടിച്ച്‌ അല്‍പമാത്രമായ ജീവന്‍ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. മറ്റൊരു സ്ത്രീയെ കൈവിരല്‍ തുമ്പുകൊണ്ട്‌ സ്പര്‍ശിക്കുക പോലുമില്ലെന്ന് കടുപ്പം പിടിച്ച മറ്റൊരു ശപഥവും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;പാവം പിടിച്ച ചെറുക്കന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലേക്ക്‌ പറന്ന് ഒരു ഡോക്ടറു പെണ്‍കുട്ടിയെ കെട്ടി മൂന്നു പിള്ളാരെയും ജനിപ്പിച്ചു സുഖമായി ജീവിച്ചു.&lt;br /&gt;&lt;br /&gt;കഥ ഇവിടെ അവസാനിക്കേണ്ടതായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അവനെ 'ഓര്‍ക്കൂട്ടില്‍' വെച്ചു കണ്ടപ്പോള്‍ ഭയങ്കരമായ സന്തോഷം തോന്നി. നൂലുപോലെയിരുന്ന ചെറുക്കന്‍ പെട്ടതലയനായതും,കുടവയറനായതുമായ ഫോട്ടോകള്‍ ഒളിഞ്ഞിരുന്നുനോക്കി ചിരിച്ചു. സന്തോഷം സഹിക്കാന്‍ വയ്യാതായപ്പോഴാണ്‌ ഒരു സ്ക്രാപ്പിട്ടത്‌. അവനതിനെ നിഷ്കരുണം നിരാകരിച്ചു. അവന്റെ കയ്യില്‍ നിന്നും നേരിട്ട ആദ്യത്തെ തിരസ്കാരം.... വീണ്ടും ഒന്നിട്ടു, വീണ്ടും വീണ്ടും തിരസ്കാരത്തോട്‌ തിരസ്കാരം. അവനിപ്പോള്‍ വിഷാദം നിറഞ്ഞ കണ്ണുകളേയും,കുലകുലയായുള്ള പറന്ന മുടിയേയുംചെവിയില്‍ കടുകു വറുക്കുന്ന സ്വഭാവമുള്ള പെണ്‍കുട്ടികളേയും വെറുക്കുന്നുണ്ടാകും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്ത്‌ പൊടിപിടിച്ച കീബോര്‍ഡില്‍ നോക്കിയപ്പോള്‍ ശെടാാ.. ജീവിതം ആകപ്പാടെ മാറാല പിടിച്ചല്ലോ എന്നോര്‍ത്തു. നഖങ്ങള്‍ മഞ്ഞ പിടിച്ചിരിക്കുന്നു,തലയില്‍ എണ്ണ തേച്ച്‌ കുളിച്ചിട്ട്‌ കാലങ്ങളായി കണ്ണാടി എടുത്തുകൊണ്ടു വന്ന് മുഖത്തെ മൊത്തത്തില്‍ ഒന്നു പരിശോധിച്ചു. മുപ്പത്തഞ്ചു വയസ്സിന്റെ വരകള്‍ ചുണ്ടിനോടു ചേര്‍ന്നു വന്നു തുടങ്ങിയതിന്റെ ചെറിയ ലക്ഷണമുണ്ട്‌. കണ്‍തടത്തിനു ചുറ്റും ബ്ലാക്ക്‌ സര്‍ക്കിള്‍ ഉണ്ട്‌,കൈവിരലുകള്‍ പരു പരുത്ത്‌ ഞെരമ്പ്‌ പൊന്തി തുടങ്ങിയിട്ടുണ്ട്‌. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഈ കൈകളെക്കുറിച്ചല്ലെ അപ്പുറത്തെ ക്ലാസ്സിലെ വിവരം കെട്ട ചെറുക്കന്‍ കവിതയെഴുതിയത്‌.&lt;br /&gt;&lt;br /&gt;മുടികളെ തൊട്ടപ്പോള്‍ പ്രീഡിഗ്രിയിലെ രാജേഷിനെ ഓര്‍മ്മ വന്നു. 'ആമസോണ്‍ നദിയിലെ ഓളങ്ങള്‍ എന്നു തുടങ്ങുന്ന ഗമണ്ടന്‍ പ്രേമ ലേഖനത്തിന്റെ മണം.. അവന്റെ പോക്കറ്റില്‍ നിന്ന് ബ്രൂട്ട്സ്‌ സ്പ്രേയുടേയും പോണ്‍സ്‌ പൗഡറിന്റേയും ഇടകലര്‍ന്ന മണം ഓരോ വരികളേയും പൊതിഞ്ഞിരുന്നു. അവനെ അടിമുടി അവള്‍ തിരസ്കരിച്ചു. അവന്റെ ആമസോണ്‍ നദിയെ തുണ്ടം തുണ്ടമാക്കി അവന്റെ ഡെസ്കിനു മുകളിലേക്കു വലിച്ചെറിഞ്ഞു എത്രമാത്രം അവനന്ന് യാചിച്ചു. 'പ്രണയമെന്ന മൂന്നക്ഷരം' എന്ന പേരില്‍ കോളേജ്‌ മാഗസിനില്‍ അവന്‍ അവളെക്കുറിച്ച്‌ കവിത അടിച്ചു വിട്ടു (നിര്‍ഭാഗ്യവശാല്‍ കുറച്ചെങ്കിലും കവിത്വമുള്ളവരേ അവളെ പ്രേമിച്ചിട്ടുള്ളു. ഒരായിരം പ്രാവശ്യം അവളുടെ പേരിനെ അവര്‍ കുത്തികൊന്നു&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്ന് ജീവിതത്തിലാദ്യമായി അവരൊടൊക്കെ മനസ്താപം തോന്നുന്നു. പൊട്ടിപൊട്ടിക്കരയണമെന്നു തോന്നുന്നുണ്ട്‌ പക്ഷെ ഇനി മോങ്ങിയിട്ടു കാര്യമില്ല. എങ്ങി നെ കരയാതിരിക്കും മുപ്പത്തിയഞ്ചു കഴിഞ്ഞ ഒരു കോളേജു ടീച്ചര്‍,രണ്ടു കുട്ടികളുടെ അമ്മ,മുരടനായ ഭര്‍ത്താവ്‌ ..ഇവര്‍ക്കൊക്കെ ഇടയില്‍ പെട്ട്‌ വയസ്സന്‍ പേരപോലെ തോലുരിഞ്ഞ്‌,ഒരു തുള്ളി സ്നേഹത്തിനായ്‌ ദാഹിച്ച്‌ ,അവസാനം മരിച്ച്‌ തീവെച്ച്‌ കുറച്ച്‌ ചാരമായിപോകും. ഭീകരം...അതി ഭീകരമെന്നു പറയണം.&lt;br /&gt;&lt;br /&gt;കുട്ടികള്‍ അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്നുണ്ട്‌. അനില്‍ ഇന്നും വീട്ടില്‍ വരാന്‍ വെകും. അയാള്‍ പെണ്ണുപിടിയനോ കള്ളുകുടിയനോ ഒന്നുമല്ല എങ്കിലും മൊത്തത്തില്‍ ഒരു മുഷിഞ്ഞ സ്വഭാവമാണ്‌. കോലിട്ടു തോണ്ടി നോക്കണം സ്നേഹമുണ്ടോയെന്നറിയാന്‍. മിക്കവാറും സമയം ബിസിനസ്സിനെ പറ്റിയോര്‍ത്ത്‌ മൂഡോഫ്‌ ആണ്‌. ആവശ്യത്തിനു പണമുണ്ട്‌. 'ചാവുമ്പോ ഇതൊക്കെ കെട്ടിപ്പെറുക്കോ" അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. കുട്ടികള്‍ മിടുക്കരാണ്‌. എല്ലാ വിഷയത്തിലും ഫസ്റ്റാണ്‌. അച്ഛന്റെ ബുദ്ധിയാണ്‌ അമ്മയെപ്പോലെ 'ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറയും' 'എന്‍. എസ്‌ മാധവന്റെ കഥകളും ' ഒന്നും വായിച്ച്‌ സമയം മെനക്കെടുത്തിയില്ല. 'എ പെര്‍ഫെക്ട്‌ ഫാമിലി' എന്നൊക്കെപ്പറഞ്ഞാല്‍ ഇതാണ്‌. അതിനിടയിലാണ്‌ 'ഡിക്ഷണറി ഓഫ്‌ കൊട്ടേഷന്‍സും, ഒര്‍ക്കൂട്ടും,സ്ക്രാപ്പും ഒക്കെ ഇടയില്‍ കയറി എടങ്ങേറാക്കിയത്‌.&lt;br /&gt;&lt;br /&gt;നവീന്‍ പോളിനു സ്ക്രാപ്പയച്ചില്ലായിരുന്നുവെങ്കില്‍ ,അവന്‍ സമ്മാനിച്ച പുസ്തകം പൂര്‍വ്വകാല സ്മരണയോടെ മറിച്ചു നോക്കിയില്ലായിരുന്നെങ്കില്‍ അവള്‍ക്ക്‌ ഇങ്ങനെയൊരു മുടിഞ്ഞ ചിന്ത ഉണ്ടാകുമായിരുന്നില്ല. അവളെ തല്ലണം എന്തിനവള്‍ ഫിലാഡല്‍ഫിയയില്‍ കിടക്കുന്ന ചെറുക്കന്‌ സ്ക്രാപ്പയച്ചു? എന്തിനവള്‍ സായിപ്പുമാരും മദാമമ്മാരും ജിവിതം.പ്രണയം എന്നിങ്ങനെ ലോകത്തിലെ സകല കുണ്ടാമണ്ടികളെക്കുറിച്ചും കുത്തിക്കുറിച്ചു വെച്ചിരിക്കുന്ന പുസ്തകമെടുത്ത്‌ മറിച്ചുനോക്കി? &lt;br /&gt;&lt;br /&gt;പുസ്തകപ്പുഴുക്കളും, ആദര്‍ശ ധീരന്മാരും നേതാക്കളുമായിരുന്ന ചെറുക്കന്മ്മാര്‍ ഇടക്കിടെ ഒരു മഹത്‌ വചനമെടുത്ത്‌ വിശിയെറിഞ്ഞ്‌ പെണ്‍കുട്ടികളെ പുളകം കൊള്ളിച്ചിരുന്ന പുസ്തകമാണ്‌ അവള്‍ അബദ്ധവശാലെടുത്ത്‌ വായിച്ച്‌ 'കല്ല്യാണത്തിലൂടെ അപ്പാടെ മരിക്കുന്ന പ്രണയത്തെ' പ്പറ്റിയുള്ള തലതെറിച്ച ചിന്ത മനസ്സിലേക്ക്‌ വലിച്ചുകേറ്റിയത്‌. &lt;br /&gt;&lt;br /&gt;കഷ്ടകാല സമയമാണ്‌... കണ്ടകശനിയാണ്‌ കൊണ്ടേ പോകുന്ന സമയമാണ്‌ .ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യം. ഒരു പാവം പിടിച്ച ഹൃദയത്തെ ഇങ്ങനെ പൂക്കാതെയും തളിര്‍ക്കാതെയും ദുഃഖിപ്പിച്ച്‌ ഇരുത്തിക്കൂടാ..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പിറ്റേ ദിവസം കാലത്ത്‌ അഞ്ചിന്‌ പതിവുപോലെ എഴുന്നേറ്റ്‌ കുട്ടികളെ സ്കൂളിലേക്ക്‌ ഒരു വിധം ഒരുക്കി അയച്ച്‌ ഒന്ന് ശ്വാസമെടുത്തു. ബസ്സ്‌ വരാന്‍ പതിനഞ്ചു മിനുട്ടുകൂടിയുണ്ട്‌. മൂന്നു നാലു ഇഡലി വാരിവിഴുങ്ങി. പിന്നെയുള്ള സമയം മേയ്ക്കപ്പിനായ്‌ മാറ്റിവെച്ചു. മുടി നന്നായ്‌ ഒതുക്കികെട്ടി.,കണ്ണിനുമുകളിലൂടെ ഒരു വരവരച്ചു,പൊട്ടു തൊട്ട്‌ ചുണ്ടില്‍ ചെറുതായൊന്നു തേയ്ച്ചു. കണ്ണാടിയില്‍ മുഖം നോക്കി. പണ്ടത്തെ അത്രയില്ലെങ്കിലും കാണാന്‍ മോശം ഒന്നും ഇല്ല. ദുഃഖിതയായുള്ള നായികയുടെ ലുക്ക്‌ തേയ്ച്ചാലും കുളിച്ചാലും പോകില്ല, പക്ഷെ ആ ദു:ഖത്തെയാണ്‌ നവീന്‍ പോള്‍ മോഹിച്ചു മോഹിച്ചു പരവശനായത്‌. &lt;br /&gt;&lt;br /&gt;&lt;br /&gt;സ്റ്റാഫ്‌ റൂമില്‍ പതിവുപോലെ എല്ലാവരും ഉണ്ടായിരുന്നു. ഇന്നെന്താ വല്ല കല്ല്യാണത്തിനും പോകുന്നുണ്ടോയെന്ന് മിക്കവരും ചോദിച്ചു. ജോണ്‍ സാറും,വിജയകുമാറും പതിവുപോലെ ഒരു വളിച്ച തമാശ പറഞ്ഞു ചിരിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കുറച്ചുനേരം പുറത്തു നടന്ന് ശുദ്ധവായു ശ്വസിക്കാമെന്നുകരുതി വേഗം പുറത്തിറങ്ങി.പുറത്ത്‌ മടക്കുകളില്ലാത്ത ഭൂമിയെക്കണ്ടപ്പോള്‍ കുറച്ച്‌ ആശ്വാസം തോന്നി.&lt;br /&gt;&lt;br /&gt;വരാന്തയിലൂടെ നടക്കുമ്പോള്‍ അവള്‍ വളരെ ഏകാകിയാകും.വലിയൊരു ഹാളില്‍ ആരുമില്ലാതെ ഒറ്റക്കിരിക്കുന്ന പ്രതീതി.പടവുകളില്‍ ചടഞ്ഞിരിക്കുന്ന ചാര പ്രാവുകള്‍ മനസ്സില്‍ നിശബ്ദതയുടെ തുരുത്തുകള്‍ പണിയും. പതിവുപോലെ കുട്ടികള്‍ ടീച്ചറോടു ചിരിക്കുമ്പോള്‍ അവരുടെ മുഖങ്ങളെ തിരിച്ചറിയാതെ, വിഭ്രാന്തി വന്ന് അവളുടെ ബുദ്ധിയെ പരിഭ്രമിപ്പിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;സ്റ്റാഫ്‌ റൂമിനപ്പുറത്ത്‌ വിശാലമായ പറമ്പുണ്ട്‌. ചെറിയൊരു സിമന്റു ബ്ലോക്കുകൊണ്ടാണ്‌ അതിനെ വേര്‍തിരിച്ചിരിക്കുന്നത്‌. ആകാശത്ത്‌ മിക്കപ്പോഴും വട്ടം വീശുന്ന പരുന്തുകളെകാണാം. കരിഞ്ഞും വാടിയും നില്‍ക്കുന്ന പുല്ലുകളില്‍ പുള്ളിക്കുത്തുകളുള്ള പശുക്കള്‍ മേഞ്ഞു നടക്കുന്നതുകാണാം.&lt;br /&gt;&lt;br /&gt;അവള്‍ ശ്വാസത്തെ ഉള്ളിലേക്കെടുത്ത്‌ മൂക്കിലൂടെ ഊതിവിട്ടു. പ്രാണായാമത്തിലൂടെ മനസ്സിനെ തണുപ്പിച്ചു. ഹൃദയത്തെ പൂക്കാതെയും തളിര്‍ക്കാതെയും ദുഃഖിതയാക്കി ഇരുത്തിക്കൂടാ..&lt;br /&gt;&lt;br /&gt;&lt;br /&gt;പറമ്പിന്റെ ഇടത്തേ അറ്റത്തായ്‌ വലിയൊരു പ്ലാവുണ്ട്‌ അവിടെയാണ്‌ പ്രണയിക്കുന്ന കുട്ടികളുടെ ഇടത്താവളം.അവിടെയിരുന്നവര്‍ മതിയാവോളം വര്‍ത്തമാനം പറയും. ഇന്നവിടെ ആരും ഇല്ല. പകരം മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ പുതിയ സാര്‍ അവിടെ നിന്ന് സിഗരറ്റു വലിക്കുന്നുണ്ട്‌. കുറച്ചു നാളായി അയാള്‍ അവിടേക്ക്‌ സ്ഥലം മാറി വന്നിട്ട്‌, അന്തര്‍മുഖനാണ്‌ വിവാഹിതനല്ല എന്നാണ്‌ പറഞ്ഞുകേട്ടത്‌ . ഏകാകിയായ പുരുഷനെ കണ്ടപ്പോള്‍ അവള്‍ക്കു പാവം തോന്നി. സാധാരണ അടുപ്പു കല്ലുകൂട്ടിയതുപോലെ കുറച്ചുപേര്‍ നിന്ന് പുകയൂതുകയും വളിപ്പു പറഞ്ഞു ചിരിക്കുകയുമാണ്‌ ചെയ്യുക.&lt;br /&gt;&lt;br /&gt;അയാള്‍ ഒരു മൂടല്‍ മഞ്ഞുപോലെ വിഷാദച്ഛായയില്‍ അവള്‍ക്കുമുന്നിലൂടെ കടന്നുപോയി. ഒന്നു മൃദുവായി ചിരിച്ചിരുന്നിരിക്കണം.&lt;br /&gt;&lt;br /&gt;കവിയായിരിക്കുമോ? പൊടുന്നനെ കവികളെ അവള്‍ അഗാധമായ്‌ സ്നേഹിച്ചു.&lt;br /&gt;&lt;br /&gt;മരങ്ങള്‍,പൂക്കള്‍,ആകാശം എന്നിവയെപ്പറ്റി കുത്തിക്കുറിക്കുവാന്‍ മുരടന്മാര്‍ക്കുപറ്റില്ല. ഒരു പെണ്ണിനെ അടിമുടി തളിര്‍പ്പിക്കാന്‍ ഒരു കവിക്കേ കഴിയൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നീട്‌ പല സ്ഥലത്ത്‌ വെച്ചും അവള്‍ അയാളെ കണ്ടു. ചിലപ്പോഴൊക്കെ ഒരു ദീര്‍ഘരേഖ ഹൃദയത്തിലൂടെ കടന്നുപോയി. ഹൃദയം ചില്‍,ചില്‍ എന്ന് മിടിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ഞെരമ്പുകളിലൂടെ ചോര കടന്നുപോകുന്നുണ്ട്‌. വര്‍ഷങ്ങള്‍ക്കു ശേഷം ഹൃദയത്തിന്റെ തുടിപ്പുകള്‍ തിരിച്ചറിയാനാവുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;തെറ്റാണോ? വിവാഹിത രണ്ടു കുട്ടികളുടെ അമ്മ. അതിനവള്‍ എന്തു ചെയ്തു പ്രവര്‍ത്തന രഹിതമായ ഒരു പാവം ഹൃദയത്തെ ഒന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു,&lt;br /&gt;&lt;br /&gt;ഹ..ഹാാ യെന്നവള്‍ ചിരിച്ചു. സിനിമാ നടിയെപ്പോലെ തലമുടി പിന്നിലേക്കൊന്നു വാരിയെറിഞ്ഞു. വെകീട്ട്‌ വീട്ടില്‍ വന്നപ്പോള്‍ അവള്‍ ഗംഭീരമായൊരു മൂളിപ്പാട്ടു പാടി. ഒരൊറ്റമണിക്കൂര്‍ നിന്നങ്ങു കുളിച്ചു. കുട്ടികളെ വഴക്കു പറഞ്ഞില്ല. തറതുടക്കാന്‍ വന്ന പെണ്ണിന്‌ കുറച്ചു നാരങ്ങാവെള്ളം കൊടുത്ത്‌ ഫാനിനു കീഴെ കുറച്ചുനേരം ഇരുത്തി. സ്നേഹം,കാരുണ്യം, ദയ എന്നിവ കുറച്ചുകൂടി കോശങ്ങളില്‍ പടരുകയാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;രാത്രി അനില്‍ വന്നു. ബിസിനസ്സിന്റെ കാര്യങ്ങളെപ്പറ്റിയോര്‍ത്ത്‌ ഇനി തലപുകയ്ക്കരുതെന്ന് അയാളെ അവള്‍ സാന്ത്വനിപ്പിച്ചു തലയില്‍ ചെറുതായി മാന്തിക്കൊടുത്ത്‌ ചൂടുപിടിച്ചിരിക്കുന്ന തലയെ തണുപ്പിച്ചു. ചുക്കുവെള്ളം കുടിച്ച്‌ ഉറക്കത്തിലേക്ക്‌ അയാള്‍ വഴുതിവീഴുന്നതും നോക്കി അവളിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ആദ്യരാത്രിയില്‍ നവീന്‍പോളിനെപ്പറ്റി പറഞ്ഞപ്പോള്‍ അയാളുടെ രക്തം തിളച്ചില്ല. വിശാലഹൃദയനായിട്ടല്ല അതൊക്കെ സില്ലി കാര്യങ്ങള്‍ എന്നേ അയാള്‍ കരുതിയുള്ളു. ഭയങ്കരമായ ഒരു ആശ്വാസമായിരുന്നു അവള്‍ക്ക്‌ . 'ഡോക്ടറോടു ചോദിക്കുകയിലെ ' ഭര്‍ത്താവിനെപ്പോലെ ചെപ്പക്കുറ്റിക്കടിച്ച്‌ ഇടക്കിടെ കുത്തിയും മാന്തിയും നോക്കി,വെള്ളമടിച്ചു വന്ന് പീഡിപ്പിച്ച്‌ പീഡീപ്പിച്ച്‌ അവളെ കൊന്നെങ്കിലോ എന്നുകരുതി മടിച്ചു മടിച്ചാണ്‌ പറഞ്ഞത്‌. &lt;br /&gt;&lt;br /&gt;പിന്നീട്‌ തണുത്തുറഞ്ഞ അയാളുടെ സ്നേഹം കണ്ടപ്പോള്‍ എന്തുകൊണ്ട്‌ അയാള്‍ക്ക്‌ തന്നെ അത്രയ്ക്കങ്ങു സ്നേഹിച്ചുകൂടാ എന്നു തോന്നി. നവീന്‍ പോളിനെ വഴിയില്‍ വെച്ചെങ്ങാന്‍ കണ്ടാല്‍ തുണ്ടം തുണ്ടമാക്കി അരിഞ്ഞ്‌ സൂപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കില്‍ അവളുടെ ഹൃദയം തേന്മാവിനെപ്പോലെ പൂത്തുലഞ്ഞിരുന്നേനെ. അല്ലെങ്കില്‍ അവളുടെ ഹൃദയത്തെ തൊടുന്ന എന്തെങ്കിലും അയാള്‍ക്കു പറഞ്ഞുകൂടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;അവള്‍ നക്ഷത്രങ്ങളെ നോക്കി.അലസമായ്‌ വരുന്ന കാറ്റിനെ തൊട്ടു. ഇലകള്‍ തിളങ്ങുന്നതും പൂക്കള്‍ അനങ്ങുന്നതും നോക്കി നിന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മലയാളം സാര്‍ മിക്ക ദിവസവും പ്ലാവിനടിയില്‍ നിന്ന് സിഗരറ്റു വലിച്ചു. അയാള്‍ അരികിലൂടെ കടന്നുപോകുമ്പോഴൊക്കെ ഹൃദയത്തിലൂടെ ഒരു വാല്‍ നക്ഷത്രം കടന്നുപോയി. &lt;br /&gt;&lt;br /&gt;'ടീച്ചറുടെ നാടെവിടെയാണ്‌'?&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരിക്കല്‍ അയാള്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;അവള്‍ നാടിനെപ്പറ്റിയും,വീടിനെപ്പറ്റിയും, അനിലിനെപ്പറ്റിയും,കുട്ടികളെപ്പറ്റിയു ം പറഞ്ഞു. അയാള്‍ കുറച്ചേ പറഞ്ഞുള്ളു പക്ഷെ പറഞ്ഞതൊക്കെയും ആകര്‍ഷകവും മാന്യവുമായിരുന്നു.&lt;br /&gt;&lt;br /&gt;പിന്നീട്‌ പല പ്രാവശ്യവും അവര്‍ സംസാരിച്ചു. സാഹിത്യവും രാഷ്ട്രീയവും കാരുണ്യവുമൊക്കെ ഇടകലര്‍ന്നു വന്നു.അവള്‍ പറയുന്നതൊക്കെ അയാള്‍ ശ്രദ്ധയോടെ കേട്ടു. തന്റെ സംസാരം അയാളുടെ ചുളിഞ്ഞ ജീവിതത്തെ കുറച്ച്‌ നിവര്‍ത്തിയെങ്കില്‍ എന്നവള്‍ ചിന്തിച്ചു. ചിലപ്പോള്‍ കടുകുമണിപോലെ പൊട്ടിത്തെറിച്ച്‌ അവള്‍ അയാളെ ചിരിപ്പിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരിക്കള്‍ അയാള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;'നോക്കൂ ടീച്ചറേ എന്റെ ജീവിതം ഒരു ചെറിയ വൃത്തം പോലെയാണ്‌ ഒരു കുത്തില്‍ നിന്നും തുടങ്ങി ഒരു കുത്തില്‍ അവസാനിച്ചു.'&lt;br /&gt;&lt;br /&gt;&lt;br /&gt;അവള്‍ കൂടുതലായൊന്നും ചോദിച്ചില്ല. ദുഃഖിതരെ കൂടുതല്‍ ദുഃഖിപ്പിക്കരുത്‌ പ്രത്യേകിച്ചും അയാളെ&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതിനിടയില്‍ അവളുടെ ഹൃദയം നന്നായ്‌ മിടിക്കുകയും, സന്തോഷിക്കുകയും ഊഞ്ഞാലാടുകയും ചെയ്തു. അവള്‍ക്ക്‌ അത്രയ്ക്കേ വേണ്ടിയിരുന്നുള്ളു,ജീവിച്ചിരിക്കുന്നുവെന്നുള്ള ചെറിയൊരു തെളിവെടുപ്പ്‌. ചെറിയ ഒരു അനക്കം......&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കോളേജടച്ചു. അവള്‍ക്ക്‌ മലയാളം സാറിനോട്‌ യാത്ര പറയാനായില്ല.മുടിഞ്ഞ തിരക്കായിരുന്നു അന്ന്. വെക്കേഷന്‍ മുഴുവന്‍ ഹൃദയം ഒരു നല്ല വര്‍ത്തമാനം കേള്‍ക്കാന്‍ കാത്തിരുന്നു. മഴയും വെയിലും ഇടകലര്‍ന്ന് സമയം വേഗം പാഞ്ഞുപോയി. കോളേജു തുറന്ന ജൂണില്‍ ചാറ്റല്‍ മഴത്ത്‌ അവള്‍ അയാളെക്കാണാന്‍ ഡിപ്പാര്‍ട്ടുമെന്റിലേക്ക്‌ നടന്നു. ശിവന്‍ സാര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.&lt;br /&gt;&lt;br /&gt;&lt;br /&gt;'സാറിവിടെ നിന്നും മാറ്റമായ്‌ പോയല്ലോ ടീച്ചറേ..വല്ല പൊസ്തകോം കൊടുക്കാനുണ്ടോ. ഞാന്‍ ഇടക്ക്‌ പാര്‍ട്ടി മീറ്റിങ്ങില്‍ വെച്ചു കാണും.'&lt;br /&gt;&lt;br /&gt;ശിവന്‍ സാര്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;അവള്‍ സതംഭിച്ചില്ല. കണ്ണു നീരും വന്നില്ല. അവളുടെ ഹൃദയത്തെ അവള്‍ തൊട്ടുനോക്കി,അതവിടെത്തന്നെയുണ്ട്‌ ചടേം പടേന്ന് മിടിക്കുന്നുണ്ട്‌. അവള്‍ കൈകൊണ്ട്‌ അതിനെ തലോടി.&lt;br /&gt;&lt;br /&gt;'ഒരു പുസ്തകം കൊടുക്കാനുണ്ട്‌ ഞാന്‍ നാളെ കൊണ്ടുവരാം.'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അവള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് ഡിക്ഷ്ണറി ഓഫ്‌ കൊട്ടേഷന്‍സ്‌&lt;br /&gt;&lt;br /&gt;എന്ന പുസ്തകം അവള്‍ കൊണ്ടുവന്ന് ശിവന്‍ സാറിനുകൊടുത്തു.&lt;br /&gt;&lt;br /&gt;അതിന്റെ അവസാനപേജില്‍ അവള്‍ ഇങ്ങനെ എഴുതി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'ഒരിക്കല്‍ എന്റെ ഹൃദയം നിലച്ചിരുന്നു,ഇപ്പോഴത്‌ വീണ്ടും മിടിക്കുന്നുണ്ട്‌.ഒരിക്കല്‍ ഞാന്‍ ഒരാളെ സ്നേഹിച്ചിരുന്നു ആ സ്നേഹം മുഴുവന്‍ ഈ പുസ്തകത്തിലുണ്ട്‌. നിങ്ങളുടെ സ്നേഹം മിടിക്കാത്ത ഏതെങ്കിലും ഹൃദയത്തിനുകൊടുക്കൂ ആ ഹൃദയം ജീവിക്കട്ടെ'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അവള്‍ ലീവെഴുതിക്കൊടുത്ത്‌ വീട്ടിലേക്ക്‌ നടന്നു.ചെറുതായ്‌ മഴ ചാറുന്നുണ്ട്‌ അവള്‍ കുടയെപ്പറ്റിത്തന്നെ മറന്നു. ഹൃദയം ചടപടേന്ന് മിടിക്കുന്നുണ്ട്‌. അവള്‍ക്ക്‌ ഹൃദയത്തെപ്പറ്റിയോര്‍ത്തപ്പോള്‍ ചിരിവന്നു.&lt;br /&gt;&lt;br /&gt;വയസ്സന്‍ പേരപോലെ തോലുരിഞ്ഞ്‌,ഒരു തുള്ളി സാന്ത്വനം കിട്ടാതെ മുരടിച്ച്‌,മരിച്ച്‌,തീവെച്ച്‌ ചാരമായിപ്പോകുന്ന ഹൃദയമല്ല ... മരിക്കുന്നതിനുമുമ്പ്‌ സന്തോഷത്തോടെ ഊഞ്ഞാലാടി പൊട്ടിപൊട്ടി ചിരിച്ച ഒരു പാവം ഹൃദയം..അവള്‍ക്കത്‌ സ്വന്തം ഹൃദയമാണോയെന്നുതന്നെ സംശയം തോന്നി!&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-5271528489916448123?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/5271528489916448123/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_865.html#comment-form' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/5271528489916448123'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/5271528489916448123'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_865.html' title='പ്ര-ണ-യമെന്ന മൂന്ന് അക്ഷരം      /  സിജി'/><author><name>Siji Vyloppilly</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/--sxcnKA0O4A/TySrgFzD3FI/AAAAAAAAAOo/ZYPo2_JveaI/s220/MeraBachaa.JPG'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-1277707052584847103</id><published>2009-08-28T00:06:00.002+05:30</published><updated>2009-08-28T20:05:39.463+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ഓണപ്പുലരിയില്‍</title><content type='html'>&lt;span class="Apple-style-span" style="font-family: arial; border-collapse: collapse; font-size: 13px; "&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#003300;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ചാന്ദ്‌നി&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കാറ്റ്‌ മാറ്റിമാറ്റി വരയ്ക്കും&lt;br /&gt;മണൽക്കാഴ്ചകളിലേയ്ക്ക്‌&lt;br /&gt;കണ്ണുകൾ പറിച്ചു നട്ട കാലം മുതൽ&lt;br /&gt;&lt;br /&gt;തണ്ടിനും തളിരിനും വിലയിട്ട പൂക്കളെ&lt;br /&gt;തുമ്പയെന്നും മുക്കുറ്റിയെന്നും&lt;br /&gt;വായിച്ചു തളർന്നതാണ്‌&lt;br /&gt;&lt;br /&gt;നക്ഷത്രങ്ങൾ പിറക്കാത്ത മാനത്ത്‌&lt;br /&gt;വിളർത്തു നിൽക്കും ചന്ദ്രനെ&lt;br /&gt;'തൂമയെഴും നിലാ'വെന്ന്‌&lt;br /&gt;ചൊല്ലി മടുത്തതാണ്‌&lt;br /&gt;&lt;br /&gt;കണ്ണടയ്ക്കും മുൻപേ വരും ഉണർച്ചയിൽ&lt;br /&gt;പലകുറി മുറിഞ്ഞും തിളച്ച്‌ മറിഞ്ഞും&lt;br /&gt;ചോപ്പ്‌ മരവിച്ചതാണ്‌&lt;br /&gt;&lt;br /&gt;കടലിനെ കരയെന്ന്‌ വിളിയ്ക്കാൻ&lt;br /&gt;കടം കൊള്ളാതൊരു പുഞ്ചിരി&lt;br /&gt;കരുതണമെന്നും കൊതിച്ചതാണ്‌&lt;br /&gt;&lt;br /&gt;വേനൽത്തീയിൽ വെന്തുമലർന്ന&lt;br /&gt;ദേഹത്തിനുള്ളിൽ കത്തും പച്ചയെ,&lt;br /&gt;ചപ്പില പൊതിഞ്ഞ്‌&lt;br /&gt;പാളമൂടി മുഖമെഴുതി&lt;br /&gt;കൊട്ടും താളത്തിലാടി വരും&lt;br /&gt;കുമ്മാട്ടിയെന്ന്‌ കൂടി&lt;br /&gt;പകർത്തി വിളിയ്ക്കുന്നു ഞാൻ.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-1277707052584847103?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/1277707052584847103/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_28.html#comment-form' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/1277707052584847103'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/1277707052584847103'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_28.html' title='ഓണപ്പുലരിയില്‍'/><author><name>നസീര്‍ കടിക്കാട്‌</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://1.bp.blogspot.com/_ShSjGkhCDww/TNASU1XLQrI/AAAAAAAABDY/6SH7ZHJNJQA/S220/nk.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-4636308684844436355</id><published>2009-08-27T20:53:00.002+05:30</published><updated>2009-08-27T21:23:22.115+05:30</updated><category scheme='http://www.blogger.com/atom/ns#' term='Audio'/><title type='text'>സെബാസ്റ്റ്യന്‍</title><content type='html'>&lt;div align="center"&gt;&lt;span style="color:#003300;"&gt;കവിസമ്മേളനം&lt;/span&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;div align="center"&gt;&lt;a href="http://3.bp.blogspot.com/_ShSjGkhCDww/SparQBQqs6I/AAAAAAAAAxY/FnUuEfQPnfA/s1600-h/sebastian.jpg"&gt;&lt;img id="BLOGGER_PHOTO_ID_5374671497017865122" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 150px; CURSOR: hand; HEIGHT: 185px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_ShSjGkhCDww/SparQBQqs6I/AAAAAAAAAxY/FnUuEfQPnfA/s400/sebastian.jpg" border="0" /&gt;&lt;/a&gt;&lt;strong&gt;&lt;br /&gt;&lt;/strong&gt;&lt;p&gt;&lt;/p&gt;&lt;strong&gt;സെബാസ്റ്റ്യന്‍ ചൊല്ലുന്നു&lt;/strong&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;br /&gt;&lt;p align="center"&gt;&lt;br /&gt;&lt;object id="mp3playerdarksmallv3" codebase="http://fpdownload.macromedia.com/pub/shockwave/cabs/flash/swflash.cab#version=" height="25" width="210" align="middle" classid="clsid:d27cdb6e-ae6d-11cf-96b8-444553540000"&gt;&lt;param name="_cx" value="5556"&gt;&lt;param name="_cy" value="661"&gt;&lt;param name="FlashVars" value=""&gt;&lt;param name="Movie" value="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/sspukw/sebastian.mp3&amp;amp;autoStart=no"&gt;&lt;param name="Src" value="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/sspukw/sebastian.mp3&amp;amp;autoStart=no"&gt;&lt;param name="WMode" value="Transparent"&gt;&lt;param name="Play" value="-1"&gt;&lt;param name="Loop" value="-1"&gt;&lt;param name="Quality" value="High"&gt;&lt;param name="SAlign" value=""&gt;&lt;param name="Menu" value="0"&gt;&lt;param name="Base" value=""&gt;&lt;param name="AllowScriptAccess" value="sameDomain"&gt;&lt;param name="Scale" value="NoScale"&gt;&lt;param name="DeviceFont" value="0"&gt;&lt;param name="EmbedMovie" value="0"&gt;&lt;param name="BGColor" value="FFFFFF"&gt;&lt;param name="SWRemote" value=""&gt;&lt;param name="MovieData" value=""&gt;&lt;param name="SeamlessTabbing" value="1"&gt;&lt;param name="Profile" value="0"&gt;&lt;param name="ProfileAddress" value=""&gt;&lt;param name="ProfilePort" value="0"&gt;&lt;param name="AllowNetworking" value="all"&gt;&lt;param name="AllowFullScreen" value="false"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; &lt;embed src="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/sspukw/sebastian.mp3&amp;autoStart=no" quality="high" width="210" height="25" name="mp3playerdarksmallv3" align="middle" allowscriptaccess="sameDomain" wmode="transparent" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer"&gt;&lt;/embed&gt;&lt;br /&gt;&lt;br /&gt; &lt;/object&gt;&lt;br /&gt;&lt;br /&gt;&lt;a style="PADDING-LEFT: 41px; FONT-WEIGHT: normal; FONT-SIZE: 11px; COLOR: #2da274; BORDER-BOTTOM: medium none; FONT-FAMILY: arial, helvetica, sans-serif; TEXT-DECORATION: none" href="http://www.podbean.com/"&gt;Powered by Podbean.com&lt;/a&gt; &lt;/p&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-4636308684844436355?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/4636308684844436355/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_3242.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4636308684844436355'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4636308684844436355'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_3242.html' title='സെബാസ്റ്റ്യന്‍'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ShSjGkhCDww/SparQBQqs6I/AAAAAAAAAxY/FnUuEfQPnfA/s72-c/sebastian.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-3238210088168577153</id><published>2009-08-27T20:44:00.002+05:30</published><updated>2009-08-27T21:31:34.437+05:30</updated><category scheme='http://www.blogger.com/atom/ns#' term='Audio'/><title type='text'>കെ ആര്‍ ടോണി</title><content type='html'>&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="color:#003300;"&gt;കവിസമ്മേളനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;a href="http://1.bp.blogspot.com/_ShSjGkhCDww/SpasiHcQNtI/AAAAAAAAAxg/Ojtvzg5ESmo/s1600-h/krtoni.jpg"&gt;&lt;img id="BLOGGER_PHOTO_ID_5374672907426346706" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 150px; CURSOR: hand; HEIGHT: 185px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_ShSjGkhCDww/SpasiHcQNtI/AAAAAAAAAxg/Ojtvzg5ESmo/s400/krtoni.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;p align="center"&gt;&lt;/p&gt;&lt;br /&gt;&lt;p align="center"&gt;&lt;/p&gt;&lt;strong&gt;കെ.ആര്‍.ടോണി ചൊല്ലുന്നു&lt;/strong&gt;&lt;br /&gt;&lt;p align="center"&gt;&lt;/p&gt;&lt;br /&gt;&lt;p align="center"&gt;&lt;/p&gt;&lt;p align="center"&gt;&lt;object id="mp3playerdarksmallv3" codebase="http://fpdownload.macromedia.com/pub/shockwave/cabs/flash/swflash.cab#version=" height="25" width="210" align="middle" classid="clsid:d27cdb6e-ae6d-11cf-96b8-444553540000"&gt;&lt;param name="_cx" value="5556"&gt;&lt;param name="_cy" value="661"&gt;&lt;param name="FlashVars" value=""&gt;&lt;param name="Movie" value="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/5hwzh/KRTony.mp3&amp;amp;autoStart=no"&gt;&lt;param name="Src" value="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/5hwzh/KRTony.mp3&amp;amp;autoStart=no"&gt;&lt;param name="WMode" value="Transparent"&gt;&lt;param name="Play" value="-1"&gt;&lt;param name="Loop" value="-1"&gt;&lt;param name="Quality" value="High"&gt;&lt;param name="SAlign" value=""&gt;&lt;param name="Menu" value="0"&gt;&lt;param name="Base" value=""&gt;&lt;param name="AllowScriptAccess" value="sameDomain"&gt;&lt;param name="Scale" value="NoScale"&gt;&lt;param name="DeviceFont" value="0"&gt;&lt;param name="EmbedMovie" value="0"&gt;&lt;param name="BGColor" value="FFFFFF"&gt;&lt;param name="SWRemote" value=""&gt;&lt;param name="MovieData" value=""&gt;&lt;param name="SeamlessTabbing" value="1"&gt;&lt;param name="Profile" value="0"&gt;&lt;param name="ProfileAddress" value=""&gt;&lt;param name="ProfilePort" value="0"&gt;&lt;param name="AllowNetworking" value="all"&gt;&lt;param name="AllowFullScreen" value="false"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; &lt;embed src="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/5hwzh/KRTony.mp3&amp;autoStart=no" quality="high" width="210" height="25" name="mp3playerdarksmallv3" align="middle" allowscriptaccess="sameDomain" wmode="transparent" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer"&gt;&lt;/embed&gt;&lt;br /&gt;&lt;br /&gt; &lt;/object&gt;&lt;br /&gt;&lt;br /&gt;&lt;a style="PADDING-LEFT: 41px; FONT-WEIGHT: normal; FONT-SIZE: 11px; COLOR: #2da274; BORDER-BOTTOM: medium none; FONT-FAMILY: arial, helvetica, sans-serif; TEXT-DECORATION: none" href="http://www.podbean.com/"&gt;Powered by Podbean.com&lt;/a&gt; &lt;/p&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-3238210088168577153?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/3238210088168577153/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_8500.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3238210088168577153'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3238210088168577153'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_8500.html' title='കെ ആര്‍ ടോണി'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ShSjGkhCDww/SpasiHcQNtI/AAAAAAAAAxg/Ojtvzg5ESmo/s72-c/krtoni.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-8979724714847898634</id><published>2009-08-27T20:30:00.001+05:30</published><updated>2009-08-27T21:31:04.112+05:30</updated><category scheme='http://www.blogger.com/atom/ns#' term='Audio'/><title type='text'>കവിതാ ബാലകൃഷ്ണന്‍</title><content type='html'>&lt;div align="center"&gt;&lt;strong&gt;&lt;span style="color:#003300;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="color:#003300;"&gt;കവിസമ്മേളനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;a href="http://3.bp.blogspot.com/_ShSjGkhCDww/SpatP1YzXsI/AAAAAAAAAxo/Dt4_jgMugK4/s1600-h/kavithabala.jpg"&gt;&lt;img id="BLOGGER_PHOTO_ID_5374673692854017730" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 150px; CURSOR: hand; HEIGHT: 185px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_ShSjGkhCDww/SpatP1YzXsI/AAAAAAAAAxo/Dt4_jgMugK4/s400/kavithabala.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;strong&gt;കവിത ബാലകൃഷ്ണന്‍ ചൊല്ലുന്നു&lt;/strong&gt;&lt;br /&gt;&lt;p align="center"&gt;&lt;/p&gt;&lt;br /&gt;&lt;p align="center"&gt;&lt;/p&gt;&lt;br /&gt;&lt;p align="center"&gt;&lt;/p&gt;&lt;br /&gt;&lt;p align="center"&gt;&lt;/p&gt;&lt;br /&gt;&lt;p align="center"&gt;&lt;/p&gt;&lt;p align="center"&gt;&lt;object id="mp3playerdarksmallv3" codebase="http://fpdownload.macromedia.com/pub/shockwave/cabs/flash/swflash.cab#version=" height="25" width="210" align="middle" classid="clsid:d27cdb6e-ae6d-11cf-96b8-444553540000"&gt;&lt;param name="_cx" value="5556"&gt;&lt;param name="_cy" value="661"&gt;&lt;param name="FlashVars" value=""&gt;&lt;param name="Movie" value="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/hczp7a/KavithaBalakrishnan.mp3&amp;amp;autoStart=no"&gt;&lt;param name="Src" value="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/hczp7a/KavithaBalakrishnan.mp3&amp;amp;autoStart=no"&gt;&lt;param name="WMode" value="Transparent"&gt;&lt;param name="Play" value="-1"&gt;&lt;param name="Loop" value="-1"&gt;&lt;param name="Quality" value="High"&gt;&lt;param name="SAlign" value=""&gt;&lt;param name="Menu" value="0"&gt;&lt;param name="Base" value=""&gt;&lt;param name="AllowScriptAccess" value="sameDomain"&gt;&lt;param name="Scale" value="NoScale"&gt;&lt;param name="DeviceFont" value="0"&gt;&lt;param name="EmbedMovie" value="0"&gt;&lt;param name="BGColor" value="FFFFFF"&gt;&lt;param name="SWRemote" value=""&gt;&lt;param name="MovieData" value=""&gt;&lt;param name="SeamlessTabbing" value="1"&gt;&lt;param name="Profile" value="0"&gt;&lt;param name="ProfileAddress" value=""&gt;&lt;param name="ProfilePort" value="0"&gt;&lt;param name="AllowNetworking" value="all"&gt;&lt;param name="AllowFullScreen" value="false"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; &lt;embed src="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/hczp7a/KavithaBalakrishnan.mp3&amp;autoStart=no" quality="high" width="210" height="25" name="mp3playerdarksmallv3" align="middle" allowscriptaccess="sameDomain" wmode="transparent" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer"&gt;&lt;/embed&gt;&lt;br /&gt;&lt;br /&gt; &lt;/object&gt;&lt;br /&gt;&lt;br /&gt;&lt;a style="PADDING-LEFT: 41px; FONT-WEIGHT: normal; FONT-SIZE: 11px; COLOR: #2da274; BORDER-BOTTOM: medium none; FONT-FAMILY: arial, helvetica, sans-serif; TEXT-DECORATION: none" href="http://www.podbean.com/"&gt;Powered by Podbean.com&lt;/a&gt; &lt;/p&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-8979724714847898634?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/8979724714847898634/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_7066.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/8979724714847898634'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/8979724714847898634'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_7066.html' title='കവിതാ ബാലകൃഷ്ണന്‍'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ShSjGkhCDww/SpatP1YzXsI/AAAAAAAAAxo/Dt4_jgMugK4/s72-c/kavithabala.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-3769410031450653144</id><published>2009-08-27T20:25:00.002+05:30</published><updated>2009-08-27T23:02:14.084+05:30</updated><category scheme='http://www.blogger.com/atom/ns#' term='video'/><title type='text'>കുറ്റിപ്പുറം പാലം</title><content type='html'>&lt;div style="text-align: center;"&gt;ഇടശ്ശേരിയുടെ കവിത &lt;/div&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span"  style="color:#CC0000;"&gt;&lt;b&gt;കുറ്റിപ്പുറം‌പാലം&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span"  style="color:#CC0000;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: center;"&gt;പി രാമന്‍ ചൊല്ലുന്നു&lt;/div&gt;&lt;div style="text-align: center;"&gt;സംവിധാനം-പി പി രാമചന്ദ്രന്‍&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;ചിത്രസന്നിവേശം-അന്‍‌വര്‍ അലി,ശരത്‌ചന്ദ്രന്‍&lt;/div&gt;&lt;div style="text-align: center;"&gt;ഛായാഗ്രഹണം-ജമാലുദ്ദീന്‍&lt;/div&gt;&lt;div style="text-align: center;"&gt;2002 ല്‍ കുറ്റിപ്പുറം പാലം പശ്ചാ‍ത്തലമാക്കി ചെയ്തത്.&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;embed src="http://www.youtube.com/v/iXrKDDLxiag&amp;amp;hl=" fs="1&amp;amp;rel=" width="425" height="344" type="application/x-shockwave-flash" allowfullscreen="true" allowscriptaccess="always"&gt;&lt;/embed&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-3769410031450653144?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/3769410031450653144/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_3192.html#comment-form' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3769410031450653144'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3769410031450653144'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_3192.html' title='കുറ്റിപ്പുറം പാലം'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-8055833193585219419</id><published>2009-08-27T19:35:00.001+05:30</published><updated>2009-08-28T07:27:57.137+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥ'/><title type='text'>ഈച്ച / ഗുപ്തന്‍</title><content type='html'>പാതിരായ്ക്ക് കാള വണ്ടി ഇഴഞ്ഞു വരുന്നതുപോലെയാണ് ചിലകാര്യങ്ങള്‍ നടക്കുന്നത്. ആദ്യം അകലെ കട കട ശബ്ദം കേള്‍ക്കും. പിന്നെ വളവു തിരിഞ്ഞൊരു വെളിച്ചം തുള്ളിത്തുള്ളി വരും. ഒരു ചാട്ടവാറിന്റെ ചുഴറ്റല്‍. ഉരുവിന്റെ നിലവിളി.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ അകലെ പാറമടയ്ക്കരികിലെ കയറ്റത്തില്‍ കേള്‍ക്കാം പത്തനാപുരം റോഡില്‍ ജീപ്പ് കയറി വരുന്നശബ്ദം. വക്കച്ചനാവണം. ഒപ്പം അളിയന്മാരുണ്ടാവണം.&lt;br /&gt;&lt;br /&gt;അതിലൊരാള്‍ മാത്തുക്കുട്ടിയായിരിക്കും. കൊമ്പന്‍ മീശക്കാരന്‍ . ആറടി ഉയരവും അതിനൊത്തവണ്ണവുമുള്ള ശിക്കാരി. കള്ളവാറ്റു ചൂണ്ടിയ ഒരുത്തനെ വേട്ടയാടിയതിനു ജയിലില്‍ പോയവന്‍. ചോരകണ്ട് അറപ്പ് തീര്‍ന്നവന്‍ .&lt;br /&gt;&lt;br /&gt;'ആ പൊട്ടനവിടെത്തന്നെയൊണ്ടോ ജോസേ?' -- ചായക്കടയ്ക്കകത്ത് ആരോ ചോദിക്കുന്നു.&lt;br /&gt;&lt;br /&gt;'ആം. അവടെത്തന്നെയിരിപ്പൊണ്ട്'. കാണാതെങ്ങനെ മറുപടി പറയുന്നാവോ കഴുത. കാര്യം ശരിയാണ്. ഉണ്ട്. അവിടെത്തന്നെയുണ്ട്. കുലവെട്ടി മറിച്ചിട്ട വാഴത്തട ആരോ കുത്തിച്ചാരിവച്ചതുപോലെ. കാലു നീട്ടിയിട്ട്. തല മുട്ടിലേക്ക് ചായ്ചുവച്ച്. ഒരേയിരിപ്പ്. അനങ്ങിയിട്ടേയില്ല.&lt;br /&gt;&lt;br /&gt;'റാന്നീന്ന് മാത്തുക്കുട്ടി വരുവോടാ?' -- ചോദ്യത്തില്‍ ഭയമല്ല. നടക്കാനുള്ളത് നടക്കും എന്ന് ഒന്നുകൂടി ഉറപ്പിക്കലാണ്.&lt;br /&gt;&lt;br /&gt;ഉച്ചമുതല്‍ ഇതുതന്നെയാണവസ്ഥ. സൂചനകളിലൂടെ വല നെയ്തുവരുന്ന ഒരു കഥയില്‍ കുരുങ്ങി കാത്തുനില്‍ക്കുകയാണ്. പലരും. പലയിടങ്ങളില്‍. പല മറവുകളില്‍.&lt;br /&gt;&lt;br /&gt;പൊട്ടന്‍ കുട്ടാപ്പുവും ഒരുപക്ഷേ കാത്തിരിക്കുകയാവും.&lt;br /&gt;&lt;br /&gt;പൊട്ടനെത്തല്ലാന്‍ വക്കച്ചന് അളിയന്മാരുടെ കൂട്ടുവേണ്ട. ഗള്‍ഫ് സരസമ്മയുടെ വീട്ടില്‍ മിനിലോറിക്കിറക്കുന്ന റബറ് തടി ഒറ്റത്തച്ചിന് വിറകാക്കും പൊട്ടന്‍. എങ്കിലും ആരെങ്കിലും തല്ലിയാല്‍ തിരിച്ചു തല്ലില്ല.&lt;br /&gt;&lt;br /&gt;തല്ലാനല്ല കൊല്ലാനാണ് പോകുന്നതെന്ന് പറഞ്ഞതാണ് വക്കച്ചന്‍. മാത്തുക്കുട്ടി വന്നാല്‍ അതുതന്നെ നടന്നേക്കും.&lt;br /&gt;&lt;br /&gt;പൊട്ടനു പ്രാണനില്‍ പേടിയില്ലേ. ചാവാനിരിക്കുകയാണെന്ന് തോന്നും.&lt;br /&gt;വളവില്‍ ഹോണടിക്കുന്നു. ഇതുവരെ ഒരു നല്ല തല്ല് കണ്ടിട്ടില്ല. ഇന്നു പറ്റിയേക്കും. പൊട്ടനെ മാത്തുക്കുട്ടി കുത്തുമോ. ഈശ്വരാ വീട്ടില്‍ പോയിരുന്നിട്ട് പിന്നെ വന്നു നോക്കാം.&lt;br /&gt;&lt;br /&gt;പോകാന്‍ പറ്റുന്നില്ല. ചായക്കടയിലെ വൃത്തിയുള്ള ചില്ല് പെട്ടിയില്‍ വാഴക്കാ അപ്പവും പരിപ്പുവടയും ബോണ്ടയും അടുക്കി വച്ചിരിക്കുന്നു. ഒരു വലിയ ഈച്ച ഉള്ളിലുണ്ട്. തിന്നാനുള്ള ഒന്നിലും പോയിരിക്കാതെ അത് ചില്ലില്‍ നിന്ന് ചില്ലിലേക്ക് മാറിപ്പറക്കുന്നു. രക്ഷപെടാനാണ്. പറ്റണ്ടേ. കാഴ്ചകള്‍ ചില്ലു പോലെയാണ്. തളച്ചിട്ടുകളയും.&lt;br /&gt;&lt;br /&gt;'ചാന്നാരെ ഒരു ചായ'. ചാന്നാ‍രു നിന്റെ തന്ത എന്ന് വേലുക്കുട്ടിയാശാന്‍ ക്ലീനായി തന്തയ്ക്ക് വിളിക്കുന്നു. എന്നാല്‍ നായരെ ഒരു നായ. അയാള്‍ കേള്‍ക്കണ്ട.&lt;br /&gt;&lt;br /&gt;വണ്ടി വന്നു. വക്കച്ചന്‍ ഇറങ്ങി. മറുവശത്തുനിന്ന് മാത്തുക്കുട്ടിയും. പിന്നില്‍ നിന്ന് വേറേ രണ്ടളിയന്മാരും. എതിര്‍ വശത്തെ മാടക്കടയിലേക്കാണ്.&lt;br /&gt;&lt;br /&gt;‘നാലു സോഡേം ഒരു വിത്സും’ മാത്തുക്കുട്ടിയുടെ മുണ്ടിനടില്‍ നിന്ന് വരയന്‍ കളസം വഴിയേപോയ രാധാമണിയേ നോക്കി ചിരിച്ചു. രാധാമണി പേടിച്ച് ഓടിപ്പോകുന്നു.&lt;br /&gt;&lt;br /&gt;‘എന്തുചെയ്തിട്ടാന്നോ എല്ലാരും കൂടെ ആ പൊട്ടന്‍ ചെക്കനെ കൊല്ലാന്‍ പോവുന്നത്’ പലചരക്കു കടയില്‍ ഉപ്പുചാക്ക് ചാരിയിരുന്ന പാറുത്തള്ള പിറുപിറുക്കുന്നു.&lt;br /&gt;&lt;br /&gt;വക്കച്ചന്റെ പെങ്ങള്‍ ആന്‍സിയുമായി ബന്ധപ്പെട്ട എന്തോ ആണ്. വക്കച്ചന്റെ പെണ്ണ് അലീസാണ് കശപിശ തുടങ്ങിയതു പോലും. പൊട്ടന്റെ ചെവിട്ടത്ത് ഒന്നു പൊട്ടിച്ചതിനു ശേഷമാണ് വക്കച്ചന്‍ അളിയന്മാരെ വിളിക്കാന്‍ പോയത്.&lt;br /&gt;&lt;br /&gt;കുട്ടാപ്പു. പാവം കുട്ടാപ്പു. കറമ്പന്‍. പൊട്ടന്‍. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തവന്‍. അവന്‍ ആന്‍സിയെ എന്തു ചെയ്തെന്നാണ്. പ്രേമിച്ചോ? കമന്റടിച്ചോ? കുളിപ്പുരയില്‍ ഒളിഞ്ഞുനോക്കിയോ? കയറിപ്പിടിച്ചോ ?...&lt;br /&gt;&lt;br /&gt;പറയാന്‍ പറ്റില്ല. മനസ്സുകൊണ്ട് പൊട്ടനാണേലും അവനും ഒരാണല്ലേ. ഒന്നുമില്ലാതെ വക്കച്ചന്‍ ഒരുത്തനെ കൊല്ലാനിറങ്ങുമോ&lt;br /&gt;&lt;br /&gt;‘ആ ചെറുക്കന്‍ അതുവഴിയെങ്ങാണ്ട് പോയതേയൊള്ള് . ആ ആലീസൊരുത്തി ഒണ്ടാക്കിയ പ്രശ്നമാന്നാ അമ്മായി പറയ്‌ന്നെ’ ചായക്കടയ്ക്കുള്ളില്‍ നിന്ന് ജോസ് പറയുന്നു.&lt;br /&gt;&lt;br /&gt;‘നെന്റെമ്മായി അല്ലേ. അവര്‍ക്ക് ഈ കുട്ടാപ്പുവുമായി എന്താണ്ടൊക്കെ എടപാടൊള്ളതാ’ മറ്റാരോ. നാട്ടില്‍ പലരും വീട്ടിലെ ചില്ലറ ജോലികള്‍ക്ക് കുട്ടാപ്പുവിനെ വിളിക്കാറുണ്ട്. ഗള്‍ഫ് സരസമ്മയുടെ വീട്ടിലെ ജോലികഴിഞ്ഞാല്‍ കുട്ടാപ്പു ഒക്കെ ചെയ്തുകൊടുക്കും. ഇപ്പോള്‍ ആന്‍സീടെ കാര്യം വന്നപ്പോഴല്ലേ. ഇതിനുമുമ്പ് എന്തൊക്കെ ഒപ്പിച്ചിട്ടുണ്ടെന്ന് ആര്‍ക്കറിയാം.&lt;br /&gt;&lt;br /&gt;നാട്ടിലെ വാര്‍ത്തകളാണ്. ഒക്കെ പെയിന്റ് ചെയ്ത് നീറ്റായി പത്രപ്പരുവത്തിലേ വരൂ. പത്രവാര്‍ത്ത കണ്ടിട്ടില്ലേ "പ്ലസ് റ്റൂ വിദ്യാര്‍ത്ഥിനി വിഷം ഉള്ളില്‍ ചെന്നു മരിച്ചു. മുരിക്കിന്‍ വിള വടക്കേ വീട്ടില്‍ സഹകരണബാന്കുദ്യോഗസ്ഥന്‍ ദിനകരന്റെ മകള്‍ ആഷ (17) വിഷം ഉള്ളില്‍ ചെന്നു മരിച്ചു. പ്ലസ് വണ്‍ പരീക്ഷയില്‍ കിട്ടുമെന്ന് ഉറപ്പായിരുന്ന വിഷയത്തില്‍ തോറ്റതില്‍ മനം നൊന്താണ് അങ്ങാടിമുക്ക് സെയ്ന്റ് അന്തോണീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ആഷ ഈ കടുംകൈ ചെയ്തതെന്ന് വീട്ടുകാര്‍ പറഞ്ഞു."&lt;br /&gt;&lt;br /&gt;പതിനേഴാം വയസ്സില്‍ മരിക്കാന്‍ കണ്ട വകുപ്പ് നോക്കിക്കേ. വിഷയത്തില്‍ തോറ്റ് വിഷം ഉള്ളില്‍ ചെന്നുപോലും. വിഷയം ഉള്ളില്‍ ചെന്നുകാണും. ചെക്കന്മാര്‍ക്ക് വിഷയാസക്തി കൂടിവരുന്ന കാലമാണ്. എന്തു സംഭവിച്ചാലും വീട്ടുകാര്‍ കാശുകൊടുത്ത് പരീക്ഷയില്‍ തോറ്റതാക്കും. കുടുംബത്തിന്റെ മാനം നോക്കണ്ടേ.&lt;br /&gt;&lt;br /&gt;അതൊക്കെ തന്നെയാണ് നാട്ടിലെ കാര്യവും ഒന്നും പറയണ്ട.&lt;br /&gt;&lt;br /&gt;അപ്പനാരെന്നും അമ്മയാരെന്നും അറിയാത്ത കുട്ടപ്പു (പൊട്ടന്‍ കുട്ടാപ്പു 39വയസ്സ്) കവലയില്‍ കുത്തേറ്റ് മരിച്ചു. പള്ളിക്കാലായില്‍ വക്കച്ചന്റെ പെങ്ങള്‍ ആന്‍സി പരീക്ഷയില്‍ തോറ്റതില്‍ മനം നൊന്ത് വക്കച്ചന്റളിയന്‍ മാത്തുക്കുട്ടിയാണ്.. എന്നമട്ടില്‍ ഒരു വാര്‍ത്ത നാളെ പത്രത്തില്‍ വരുമോ.&lt;br /&gt;&lt;br /&gt;കഥകളുടെ ചിറകൊടിച്ച് വളിച്ച വാര്‍ത്തകളാക്കുന്ന അറുബോറന്മാരെ തൂക്കിക്കൊല്ലണം.&lt;br /&gt;&lt;br /&gt;സോഡകുടിയും കൂടിയാലോചനയും കഴിഞ്ഞ് വക്കച്ചനും അളിയന്മാരും വായനശാലയിലേക്ക് നടക്കുകയാണ്. മാത്തുക്കുട്ടി മുന്നില്‍. ബാക്കി മൂന്നുപേരും പിന്നില്. റോഡിനു നടുവിലൂടെയാണ് നടത്തം. ആന നടക്കുന്നതുപോലെ. കൂപ്പില്‍ നിന്ന് തടികയറ്റി വന്ന ലോറി വശത്ത് ഒതുങ്ങിക്കൊടുത്തു. ആണുങ്ങളായാല്‍ ഇങ്ങനെ വേണം.&lt;br /&gt;&lt;br /&gt;ഇരുന്നിടത്തു തന്നെ ഇരിക്കുകയാണ് കുട്ടാപ്പു. ഇവനിതെന്ത് ഭാവിച്ചാണ്? ഓടിച്ചെന്ന് പറഞ്ഞാലോ, എഴുന്നേറ്റ് ഓടാന്‍. ഗള്‍ഫ് സരസമ്മയുടെ വീട്ടിലേക്ക് ഓടിക്കയറാന്‍ ഒരു നിമിഷം മതി. സരസമ്മ തടസം നിന്നാല്‍ പള്ളിക്കാലാക്കാരുപോലും ഒന്നറയ്ക്കും.&lt;br /&gt;&lt;br /&gt;പക്ഷെ ഇനിയും ഓടിച്ചെന്നാല്‍ അവിടെക്കിട്ടാനുള്ള അടി ഇവിടെക്കിട്ടിയെന്നുവരും. വേണ്ട. തന്നെയല്ല ഇതുവരെ പാവം പോലെയൊക്കെ നടന്നെങ്കിലും ഇപ്പോള്‍ അവന്റെ ഇരിപ്പുകണ്ടാല്‍ കള്ള ലക്ഷണമുണ്ട്. എടാ കുട്ടാപ്പൂ തങ്കക്കുടമേ നീ ആന്‍സിയെ എന്താടാ ചെയ്തത് ?&lt;br /&gt;&lt;br /&gt;ആനക്കൂട്ടം കുട്ടാപ്പുവിനെ കണ്ടിരിക്കുന്നു. 'മാത്തുക്കുട്ടിച്ചായാ വിടരുതവനെ' എന്ന് അലറിക്കൊണ്ട് വക്കച്ചന്‍ വേലിയരികിലെ ശീമപ്പത്തല്‍ ചവിട്ടിയൊടിക്കുന്നു. മാത്തുക്കുട്ടീടെ അനിയന്‍ വഴിയരികില്‍ നിന്നൊരുപാറക്കല്ല് വലിച്ചു പൊക്കുന്നു.&lt;br /&gt;&lt;br /&gt;മാത്തുക്കുട്ടി കയ്യില്‍ ആയുധമൊന്നുമില്ലാതെ കുട്ടാപ്പുവിന്റെ നേരേ ചാടിക്കുതിച്ചു ചെല്ലുകയാണ്.&lt;br /&gt;&lt;br /&gt;‘അയ്യോ ആരെങ്കിലുമൊന്ന് ചെന്ന് പിടിച്ചുമാറ്റ്'’ പിന്നില്‍ ഭവാനിയക്കയാണ്. നല്ല സമയം. പെണ്ണുങ്ങള്‍ക്കുമാത്രമേയൊള്ളോ ഇവനോട് സഹതാപം?&lt;br /&gt;&lt;br /&gt;ഒരു ചവിട്ടിനു തന്നെ കുട്ടാപ്പു വീണു. ഈ വേലുക്കുട്ടിയാശാന് ചായ കൊണ്ടുവരാന്‍ കണ്ട നേരം. ചായ കയ്യില്‍ പിടിപ്പിച്ചിട്ട് തല്ല് നോക്കി നിന്ന് വിറക്കുകയാണ് കിളവന്‍. ശവം.&lt;br /&gt;&lt;br /&gt;മാത്തുക്കുട്ടിയുടെ അനിയന്‍ ടപ്പേന്ന് താഴേക്കിട്ട കല്ലില്‍ നിന്ന് കുട്ടാപ്പു രക്ഷപെട്ടു. അവിടെയിട്ട് വക്കച്ചനും ഒരളിയനും കൂടി അവനെ അവിടെയിട്ട് ചവിട്ടുകയാണ്.&lt;br /&gt;&lt;br /&gt;‘ഞാനെങ്ങാനും ആയിരുന്നെങ്കി ചവിട്ടാമ്മരുന്ന കാലീ പിടിച്ച് പൊക്കി നെലത്തിട്ടേനേ ആ കാലമാടനെ.’ ജോസ് കടയ്ക്കുള്ളില്‍ നിന്ന് ഇറങ്ങിവന്നിട്ടുണ്ട്. ഹയ്യട! വാചകമടിയേയുള്ളൂ.&lt;br /&gt;&lt;br /&gt;‘ആശാനേ ഞാനൊരുകെട്ട് ബീഡിയെടുത്തേ' എന്നു വിളിച്ചുപറഞ്ഞ് രാധാകൃഷ്ണനും റോഡിലേക്കിറങ്ങുന്നു.&lt;br /&gt;&lt;br /&gt;ചായക്ക് ചൂടുമില്ല കടുപ്പവുമില്ല. കിളവന്‍ തല്ലുകാരെ നോക്കിനിന്നാണ് ചായയുണ്ടാക്കിയതെന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;കുട്ടാപ്പു നിലവിളിക്കുന്നതുപോലുമില്ല. നിലത്തുകിടന്ന് ചവിട്ടുകൊള്ളുകയാണ്. വക്കച്ചന്‍ വേലിപ്പത്തല്‍ കൊണ്ട് കിട്ടുന്നിടത്തൊക്കെ കുത്തുകയും അടിക്കുകയും ചെയ്യുന്നു. എന്തെങ്കിലും നടക്കും.&lt;br /&gt;&lt;br /&gt;ഹൊ! ഗ്ലാസ് ഇപ്പോള്‍ കയ്യില്‍ നിന്ന് പോയേനെ. വിറയ്ക്കുന്നുണ്ടേ. പോക്കറ്റില്‍ മൊബൈല്‍ ഫോണുണ്ട്. അതെടുത്താല്‍ വീഡിയോ പിടിച്ചുവയ്ക്കാമായിരുന്നു.&lt;br /&gt;&lt;br /&gt;മാത്തുക്കുട്ടി കുട്ടാപ്പുവിനെ പിടിച്ചുപൊക്കുന്നു. മതിലില്‍ ചാരിനിര്‍ത്തുന്നു. ഇപ്പോള്‍ കത്തിയെടുക്കും. കുത്തും. ചോര ചുവന്നു ചാടും. ഫോണെവിടെ?. അല്ലെങ്കില്‍ വേണ്ട. നാട്ടുകാരു കണ്ടാല്‍ എന്തുവിചാരിക്കും?&lt;br /&gt;&lt;br /&gt;ആരാണത്? ങും. വാസുദേവന്‍ സാര്‍ ആണ്. പള്ളിക്കൂടം വാധ്യാര്‍ ആന്‍ഡ് പഞ്ചായത്ത് മെംബര്‍. അയാളിന്നു വാങ്ങിക്കും.&lt;br /&gt;&lt;br /&gt;ഓ നന്നായി. മാത്തുക്കുട്ടി വിട്ടു. കുട്ടാപ്പു നിലത്തു വീണു. വാസുദേവന്‍സാര്‍ വക്കച്ചനോടും അളിയന്മാരോടും സംസാരിക്കുന്നു. കുട്ടാപ്പു രക്ഷപെട്ടു എന്ന് തോന്നുന്നു. നന്നായി. കുട്ടാപ്പു പാവമല്ലേ? ആന്‍സിയെ ഒന്നു നോക്കിയെനു വച്ചാല്‍ എന്താണ് അല്ലെങ്കില്‍ ഒന്നു ലൈനടിച്ചെന്നു വച്ചാല്‍ എന്താണ്?&lt;br /&gt;&lt;br /&gt;ചായ തണുത്തുപോയി. ഹ! ഈച്ച.. കാലൊന്നു തട്ടിമുറിഞ്ഞ വൃണത്തില്‍ വന്നിരുന്നു ചൊറിയുന്നു. വാസുവണ്ണന്റെ കടയില്‍ നിന്ന് ഒരു തുണ്ട് പ്ലാസ്റ്റര്‍ വാങ്ങി ഒട്ടിക്കണം.&lt;br /&gt;&lt;br /&gt;ചാന്നാരേ ഞാനെറങ്ങുന്നേ.&lt;br /&gt;&lt;br /&gt;ആം. നിന്റെ അമ്മയോട് ഞാന്‍ ചോയിച്ചെന്നു പറ. മുതുകിളവന്‍. പിന്നെയും തെറിപറയുകയാണ്. നിങ്ങളെ വൈകിട്ടു പാമ്പുകടിക്കും.&lt;br /&gt;&lt;br /&gt;കുട്ടാപ്പുവിനു ഒരു ചവിട്ടുകൂടി കിട്ടിയെന്ന് തോന്നുന്നു. ഒന്നുമുണ്ടായില്ലല്ലോ. നന്നായി. ഒന്നുമല്ലേലും പൊട്ടനല്ലേ. പാവം.&lt;br /&gt;&lt;br /&gt;‘ടാ കുട്ടാപ്പുവേ...’ ഗള്‍ഫ് സരസമ്മയാണ്. കഥയൊന്നും അറിഞ്ഞമട്ടില്ല. അടുക്കളയില്‍ നിന്നു നീട്ടിവിളിച്ചാല്‍ ജംഗ്ഷനില്‍ കേള്‍ക്കും മൂപ്പത്തിയുടെ ശബ്ദം.&lt;br /&gt;&lt;br /&gt;‘ഡാ എവ്ടെ പ്പോയിക്കെടക്കുവാടാ പൊട്ടാ.’&lt;br /&gt;&lt;br /&gt;വൈകിട്ട് ഗള്‍ഫ് സരസമ്മ കുട്ടാപ്പുവിന് തൈലം പുരട്ടിക്കൊടുക്കുമായിരിക്കും. കുളിക്കുന്ന വേഷത്തില്‍. അടിപ്പാവാടയൊക്കെ നെഞ്ചത്തുകയറ്റി ഉടുത്ത്. പതിവ് സഹായക്കാരനല്ലേ.&lt;br /&gt;എന്തോ ആവട്ടെ!&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-8055833193585219419?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/8055833193585219419/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_5052.html#comment-form' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/8055833193585219419'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/8055833193585219419'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_5052.html' title='ഈച്ച / ഗുപ്തന്‍'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-3040900874761091217</id><published>2009-08-27T13:10:00.007+05:30</published><updated>2009-09-19T13:22:14.942+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ഒരു നഷ്ട നഗരിയില്‍</title><content type='html'>&lt;div style="TEXT-ALIGN: left"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#003300;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മഹി&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div style="TEXT-ALIGN: left"&gt;&lt;a href="http://1.bp.blogspot.com/_P84NHYUZFIs/SpaUey3ZyHI/AAAAAAAABC4/sJQ4VR4m1fc/s1600-h/mahi+new.jpg"&gt;&lt;img id="BLOGGER_PHOTO_ID_5374646462084401266" style="WIDTH: 156px; CURSOR: hand; HEIGHT: 189px" alt="" src="http://1.bp.blogspot.com/_P84NHYUZFIs/SpaUey3ZyHI/AAAAAAAABC4/sJQ4VR4m1fc/s320/mahi+new.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഓരോ നോട്ടത്തിലും ആഴ്ന്നു പോകുന്നു&lt;br /&gt;നിശബ്ദതയുടെ ഒരു പൂര്‍ണ്ണ വൃത്തത്തിലേക്ക്‌&lt;br /&gt;രണ്ടായി പിരിഞ്ഞ്‌ കണ്ണുകളുടെ ഉള്‍ക്കിണറുകളിലേക്ക്‌&lt;br /&gt;ആഴത്തിലൊരു കടലിരമ്പുന്നു&lt;br /&gt;ഒര്‍മ്മകളുടെ പ്രാചീനമായൊരു തണുപ്പ്‌ വന്നു മൂടുന്നു&lt;br /&gt;ഉടലിന്റെ മണ്ണിലേക്ക്‌ തുളഞ്ഞ്‌&lt;br /&gt;വേരുകള്‍ മൌനത്തിന്റെ&lt;br /&gt;ചരിത്രം തേടി അലയുകയാണ്‌&lt;br /&gt;അവ നിന്റെ ഉള്ളിലൂടൊഴുകുന്ന&lt;br /&gt;ചുവന്ന നദീ തീരത്ത്‌&lt;br /&gt;ഒരു നഷ്ട നഗരിയെ കണ്ടെത്തുന്നു&lt;br /&gt;അവിടെ ആശ്ലേഷങ്ങളുടെ കൊത്തു പണികളും&lt;br /&gt;നിശബ്ദമായ ജനാലകളും&lt;br /&gt;അടഞ്ഞ വാതിലുകളുമുള്ള വീടുകള്‍&lt;br /&gt;ചുംബനങ്ങളുടെ പുരാതന ലിപികളില്‍&lt;br /&gt;എഴുതപ്പെട്ട ശിലാശാസനങ്ങള്‍&lt;br /&gt;ഭരിച്ചു പോയവര്‍ അവശേഷിപ്പിച്ച മുദ്രകള്‍&lt;br /&gt;അസ്ഥികളില്‍ തീര്‍പ്പിച്ച സ്തംഭങ്ങള്‍,&lt;br /&gt;മോഹങ്ങളുടെ ഏകാന്തമായ പാതകള്‍&lt;br /&gt;സ്വപ്നങ്ങളുടെ വയലുകള്‍&lt;br /&gt;അവയിലെറിഞ്ഞ വിത്തുകള്‍&lt;br /&gt;പ്രണയത്തിന്റെ അരണി കടഞ്ഞ്‌ കടഞ്ഞ്‌&lt;br /&gt;അവര്‍ നിന്നില്‍ പടര്‍ത്തിയ തീ,&lt;br /&gt;പുരാതനമായ ആ തീ&lt;br /&gt;പൂജിച്ച പുഷ്പങ്ങള്‍&lt;br /&gt;എല്ലാം മണ്ണിട്ടു മൂടി മണ്ണിട്ടു മൂടി നിശബ്ദമാക്കുന്ന&lt;br /&gt;എല്ലാത്തിനേയും അന്ധമാക്കുന്ന&lt;br /&gt;കാലത്തിന്റെ അതേ ഇരുട്ട്‌&lt;br /&gt;അതിന്റെ ഗുഹാമുഖത്തു നിന്നും&lt;br /&gt;മനുഷ്യരിപ്പോള്‍ നടന്നു പോകുന്നു&lt;br /&gt;നിന്റെ വിജനതയില്‍ നിന്നും നടന്നു നടന്നു പോകുന്നു&lt;br /&gt;കാഴ്ചകളും ശബ്ദങ്ങളുമാകുന്നു&lt;br /&gt;റോഡുകളും കെട്ടിടങ്ങളുമാകുന്നു&lt;br /&gt;വേഗങ്ങളും വ്യഥകളുമാകുന്നു&lt;br /&gt;അതിനരികില്‍ നിന്റെ ഇടത്തു വശത്ത്‌&lt;br /&gt;എത്ര പുഞ്ചിരികളാണ്‌ ഒരു പൂവാവുന്നതെന്ന്‌&lt;br /&gt;എത്ര മൌനങ്ങളാണ്‌ ഒരു വാക്കാവുന്നതെന്ന്‌&lt;br /&gt;എത്ര മരണങ്ങളാണ്‌ ഒരു ചരിത്രമാവുന്നതെന്ന്‌&lt;br /&gt;സംശയിച്ചു കൊണ്ടേ നില്‍ക്കുമ്പോള്‍&lt;br /&gt;നിന്നില്‍ നിന്നും എന്നിലേക്ക്‌ അലയടിച്ചുയരുന്ന&lt;br /&gt;ഒരു പച്ചപ്പില്‍ ഞാന്‍ മുങ്ങുന്നു&lt;br /&gt;മുങ്ങി മുങ്ങി പോകുന്നു&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-3040900874761091217?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/3040900874761091217/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_6976.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3040900874761091217'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3040900874761091217'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_6976.html' title='ഒരു നഷ്ട നഗരിയില്‍'/><author><name>Mahi</name><uri>http://www.blogger.com/profile/15858452210046092383</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://bp3.blogger.com/_B-wJbGG191I/SJhF2hbb5GI/AAAAAAAAAC8/m7546FIk1UA/S220/Mahi.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_P84NHYUZFIs/SpaUey3ZyHI/AAAAAAAABC4/sJQ4VR4m1fc/s72-c/mahi+new.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-4760498465211941579</id><published>2009-08-27T12:27:00.003+05:30</published><updated>2009-08-28T13:21:21.471+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ഫ്രെയിമുകളിലേക്കെത്തുമ്പോള്‍</title><content type='html'>&lt;span style="font-weight:bold;"&gt;കിനാവ്&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ShSjGkhCDww/Spa9K7f0LGI/AAAAAAAAAyA/navSIjxYYV8/s1600-h/framukalikku+or+anything.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 220px; height: 193px;" src="http://4.bp.blogspot.com/_ShSjGkhCDww/Spa9K7f0LGI/AAAAAAAAAyA/navSIjxYYV8/s320/framukalikku+or+anything.jpg" border="0" alt="" id="BLOGGER_PHOTO_ID_5374691200780741730" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പ്രത്യക്ഷപ്പെടുന്നെങ്കില്‍&lt;br /&gt;ദൈവം&lt;br /&gt;കത്രീനാകൈഫിന്റെ&lt;br /&gt;രൂപത്തിലായിരിക്കണേ&lt;br /&gt;എന്നൊരൊറ്റ പ്രാര്‍ത്ഥനേയുള്ളൂ&lt;br /&gt;എന്റെ ചങ്ങായി&lt;br /&gt;നീലാണ്ടന്&lt;br /&gt;&lt;br /&gt;കണ്ഠത്തിലെ&lt;br /&gt;വിഷം മനസിലില്ല&lt;br /&gt;&lt;br /&gt;‘ഒറ്റ സ്നാപ്പിലൊതുക്കാനാവാത്ത&lt;br /&gt;ജീവിതസത്യത്തെ’&lt;br /&gt;ക്യാമറാകണ്ണുള്ള&lt;br /&gt;ഹൃദയത്തില്‍ നിന്നും&lt;br /&gt;ചായം പുരണ്ട&lt;br /&gt;ക്യാന്‍‌വാസിലേക്ക്&lt;br /&gt;ഒളിച്ചുകടത്തും&lt;br /&gt;കിറുക്കന്‍ ചങ്ങായി&lt;br /&gt;&lt;br /&gt;ഞങ്ങള് രണ്ടാളുംകൂടി&lt;br /&gt;ആന്‍ഡലസ് ഗാര്‍ഡനിലെ&lt;br /&gt;പുല്ലുകൊറിക്കുമ്പോള്‍&lt;br /&gt;ദേ...&lt;br /&gt;ഒരു പൊട്ടക്കണ്ണന്‍ ദൈവം&lt;br /&gt;കാമറാഫ്രെയിമിലേക്കങ്ങനെ&lt;br /&gt;തുറിച്ചു നോക്കുന്നു&lt;br /&gt;&lt;br /&gt;രൂപഭംഗി ഒട്ടുമില്ലാത്ത&lt;br /&gt;ഒരറുബോറന്‍ ദൈവത്തെ&lt;br /&gt;നമുക്കെന്തിനെന്നെന്റെ ചങ്ങായി&lt;br /&gt;&lt;br /&gt;എന്റെ ദൈവമേ&lt;br /&gt;എന്റെ ദൈവമേന്ന്&lt;br /&gt;ചിലരലമുറയിട്ടു കേഴുന്നതല്ലേടാ&lt;br /&gt;പുസ്തകം നെഞ്ചോടു ചേര്‍ത്തുവെച്ച്&lt;br /&gt;പ്രതിഫലക്കണക്ക്&lt;br /&gt;മനസില്‍ കൊറിച്ച്&lt;br /&gt;വാഴ്ത്തി വാഴ്ത്തിപ്പാടുന്നതല്ലേടാ&lt;br /&gt;ദൈവത്തെ രക്ഷിക്കാന്‍&lt;br /&gt;വാളെടുത്തില്ലേടാ എത്രപേര്‍&lt;br /&gt;ഉരുവിട്ടും ഉദ്ദരിച്ചും&lt;br /&gt;വിശപ്പു മാറ്റുന്നതല്ലേടാ ചിലര്‍&lt;br /&gt;കൂടെ കൂട്ടിയാല്‍ നാലുകാശ്&lt;br /&gt;കൂടെപ്പോന്നാലോ എന്ന് ഞാന്‍&lt;br /&gt;&lt;br /&gt;എല്ലാം തകിടം മറിച്ചു പഹയന്‍&lt;br /&gt;ചിന്തകള്‍ക്കും മീതെ ഒരു വാമനക്രിയ&lt;br /&gt;&lt;br /&gt;ഫ്രെയിമിലൊതുങ്ങാത്ത ദൈവത്തെ&lt;br /&gt;നാലതിരുകള്‍ക്കുള്ളില്‍&lt;br /&gt;ഞെരുക്കിക്കൊള്ളിച്ചു പഹയന്‍&lt;br /&gt;കുതറിയും കുടഞ്ഞു മാറിയും&lt;br /&gt;നില്‍ക്കക്കള്ളിയില്ലാതെ&lt;br /&gt;കള്ളിക്കകത്തു നില്‍ക്കേണ്ടി വന്നു&lt;br /&gt;പാവം ദൈവം.&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-4760498465211941579?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/4760498465211941579/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_6056.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4760498465211941579'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4760498465211941579'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_6056.html' title='ഫ്രെയിമുകളിലേക്കെത്തുമ്പോള്‍'/><author><name>സജീവ് കടവനാട്|Kadavanad</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='27' src='http://bp1.blogger.com/_jmpAke3LXYA/Rxylpp8hKTI/AAAAAAAAAC4/ampQ_0Fy3kk/s320/%E0%B4%95%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B5%E0%B5%8D.BMP'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ShSjGkhCDww/Spa9K7f0LGI/AAAAAAAAAyA/navSIjxYYV8/s72-c/framukalikku+or+anything.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-4984472417364362327</id><published>2009-08-27T10:26:00.002+05:30</published><updated>2009-08-27T23:12:44.734+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവര് ത്തനം'/><title type='text'>യുദ്ധത്തിന്റെ നിഴലില്‍</title><content type='html'>&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span"  style="color:#003300;"&gt;ബെന്‍ ഓക്രി&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span" style="font-family: 'Trebuchet MS'; font-weight: normal; line-height: 18px; "&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;span class="Apple-style-span"  style="color:#003300;"&gt;വിവര്‍‌ത്തനം : ജോജി ജോണ്‍‌സണ്‍ &amp;amp; ജയേഷ്&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഉച്ച കഴിഞ്ഞ് മൂന്ന് പട്ടാളക്കാര് ഗ്രാമത്തില് വന്നു. അവരുടെ വരവില് ആടുകളും കോഴികളും നാള് പാടും ചിതറിയോടി. വന്നയുടന് അവര് പനയോല മേഞ്ഞ കള്ളുഷാപ്പില് കയറി ഈച്ചകാളര് ക്കുന്ന മൊന്തയില് അവര് കള്ള് നുണഞ്ഞു.&lt;br /&gt;&lt;br /&gt;ഒമോവൊ  ജനലിലൂടെ അവരെ കാണുകയായിരുന്നു. അച്ഛന് പുറത്തെയ്ക്ക് പോകുന്നതും കാത്തിരിക്കുകയാണവന് . റേഡിയോവില് വാര് ത്തകള് തുടരുന്നുണ്ടായിരുന്നു. യുദ്ധത്തിനിടയില് നഗരത്തില് നിന്നും അച്ഛന്` നിസ്സാരവിലയ്ക്ക് കിട്ടിയതായിരുന്നു അത്. ഒരു അമൂല്യവസ്തു പോലെ വെളുത്ത തുണി കൊണ്ട് മൂടി അത് വീട്ടില് സൂക്ഷിക്കപ്പെട്ടിരുന്നു. അച്ഛന് മുടി ചീകി, ക്ഷൌരം ചെയ്യാത്ത മുഖത്ത് ആഫ്റ്റര് ഷേവ് ലോഷന് പുരട്ടി പാകമാകാത്ത മുഷിഞ്ഞ കോട്ട് ധരിക്കുകയായിരുന്നു. റേഡിയോവില് യുദ്ധത്തിന്റെ വാര് ത്തകള് തുടര് ന്നു.&lt;br /&gt;&lt;br /&gt;അപ്പോഴും  ഒമോവൊ ജനലിലൂടെ നോക്കി നില് ക്കുകയായിരുന്നു. അവന്റെ അച്ഛന് ദേഷ്യം തോന്നി. അപ്പോള് അപരിചിതയായ ഒരു സ്ത്രീ കടന്ന് പോയി. കഴിഞ്ഞ ഒരാഴ്ചയായി അതേ സമയത്ത് ആ സ്ത്രീ അതിലേ കടന്ന് പോകുന്നുണ്ടായിരുന്നു. കറുത്ത മൂടുപടം കൊണ്ട് മുഖം മറച്ച്. എക്സ്പ്രസ്സ് ബൈ വേ കടന്ന് കാട്ടില് അവര് മറഞ്ഞു. ഒബോവ അവരുടെ തിരിച്ച് വരവ് കാത്ത് ജനാലയ്ക്കരികില് നിന്നു.&lt;br /&gt;&lt;br /&gt;റേഡിയോവില് പ്രധാനവാര് ത്തകള് അവസാനിച്ചിരുന്നു. അന്ന് രാത്രി ചന്ദ്രഗ്രഹണമുണ്ടാകുമെന്ന് റേഡിയോവില് അറിയിപുണ്ടായിരുന്നു. അച്ഛന് ദേഷ്യത്തോടെ മുഖത്തെ വിയര് പ്പ് തുടച്ച് പറഞ്ഞു.&lt;br /&gt;&lt;br /&gt;" ഓ, ഇത് കേട്ടാത്തോന്നും ഈ ചന്ദ്രഗ്രഹണം യുദ്ധം ഇല്ലാതാകുമെന്ന്"&lt;br /&gt;&lt;br /&gt;" എന്താ അച്ഛാ ഈ ചന്ദ്രഗ്രഹണം ? " ഒബോമൊ ചോദിച്ചു&lt;br /&gt;&lt;br /&gt;" ലോകം മുഴുവന് ഇരുട്ടും ... വിചിത്രകാര്യങ്ങള് നടക്കും "&lt;br /&gt;&lt;br /&gt;" എന്ന് വച്ചാല് ? "&lt;br /&gt;&lt;br /&gt;അയാള് ഒരു സിഗരറ്റ് കത്തിച്ച് കൊണ്ട് പറഞ്ഞു&lt;br /&gt;&lt;br /&gt;" മരിച്ചവര് നടക്കും പാടും , അത് കൊണ്ട് നീ അധികനേരം പുറത്തൊന്നും ഇറങ്ങി നടക്കരുത് കേട്ടോ ? "&lt;br /&gt;&lt;br /&gt;ഒബാവൊ. തലയാട്ടി&lt;br /&gt;&lt;br /&gt;" ഗ്രഹണത്തിന് കുട്ടികളെ വെറുപ്പാണ്.. അത് അവരെ തിന്നും "&lt;br /&gt;&lt;br /&gt;ഒമോവൊ അത് വിശ്വസിച്ചില്ല. പുന്ചിരിയോടെ അയാള് അവന്` പത്ത് കോബോ കൊടുത്തു. എന്നിട്ട് പറഞ്ഞു.&lt;br /&gt;&lt;br /&gt;" റേഡിയോ നിര് ത്ത്..യുദ്ധത്തെക്കുറിച്ച് ഒരു കുട്ടി കേള് ക്കുന്നത് നല്ലതല്ല"&lt;br /&gt;&lt;br /&gt;&lt;br /&gt;ഒമോവൊ റേഡിയോ നിര് ത്തി. അച്ഛന് വാതില് ക്കല് മദ്യം തളിച്ച് പൂര് വ്വികരോട് പ്രാര് ത്ഥിച്ചു. പിന്നെ പെട്ടി എടുത്ത് ഉല്സാഹത്തോടെ പുറത്തേയ്ക്ക് നടന്നു. പ്രധാനനിരത്തിലെ ബസ് സ്റ്റോപ്പിലേയ്ക്ക് അയാള് പോകുന്നതും നോക്കി അവന് നിന്നു. അച്ഛന് ബസ്സില് കയറിയത് കണ്ടയുടന് അവന് റേഡിയോ വച്ചു. ആ സ്ത്രീയുടെ വരവും കാത്ത് ജനാലപ്പടിയില് . കഴിഞ്ഞ തവണ അവരെ കാണൂമ്പോള് , അവര് തന്റെ മഞ്ഞ കുപ്പായത്തില് കൈ തിരുകി പ്രതിഷേധകമായാണ് നടക്കുന്നത്. കൂട്ടുകാര് പറയാറുണ്ട് , അവള് ക്ക് നിഴലില്ലയെന്ന്. അവളുടെ കാലുകള് നിലത്ത് തൊടാറില്ല പോലും . അവള് നടന്ന് പോകുമ്പോഴൊക്കെ കൂട്ടുകാര് പലതും വലിച്ചെറിയാറുണ്ട്. എന്നാല് , അവള് നിര് ഭയയായി പിന്തിരിഞ്ഞ് നോക്കുക പോലും ചെയ്യാത് നടന്ന് പോകുമായിരുന്നു.&lt;br /&gt;&lt;br /&gt;അസ്സഹനീയമായിരുന്ന ചൂടായിരുന്നു. മൂര് ച്ച നഷ്ടപ്പെട്ട നേര് ത്ത ആരവങ്ങള് . ഗ്രാമീണകര് നിദ്രാടകരെപ്പോലെ അവരുടെ ജോലികളില്  ഉടക്കി നിന്നു. കത്തുന്ന സൂര്യന്റെ കിരണങ്ങള് ക്ക് കീഴെ ഇരുന്ന് പട്ടാളക്കാര് മദ്യപാനം തുടരുന്നു. ചീട്ട് കളി പുരോഗമിച്ചു. അവര് കുട്ടികള് ക്ക് പണം കൊടുക്കുന്നതും കുശലം ചോദിക്കുനന്തും ഒമോവൊ ശ്രദ്ധിച്ചു.&lt;br /&gt;&lt;br /&gt;അവന് പടവുകള് ഓടിയിറങ്ങി കളള് ഷാപ്പിന്റെ പരിസരത്ത് കറങ്ങി നടന്നു. പട്ടാളക്കാര് അവനെ സാകൂതം നോക്കി . തിരികെ പോകുമ്പോള് അവരിലൊരാള് അവനെ വിളിച്ചു.&lt;br /&gt;&lt;br /&gt;" എന്താ നിന്റെ പേര്? " അയാള് ചോദിച്ച്&lt;br /&gt;&lt;br /&gt;ഒമോവൊ കുസൃതിയോടെ പറഞ്ഞു.&lt;br /&gt;&lt;br /&gt;" ഗ്രഹണം "&lt;br /&gt;&lt;br /&gt;പട്ടാളക്കാരന് തുപ്പല് അവന്റെ മുഖത്ത് തെറിക്കത്തക്കവണ്ണം പൊട്ടിച്ചിരിച്ചു.&lt;br /&gt;&lt;br /&gt;അയാളുടെ മുഖത്തിലെ ഞരമ്പുകള് എഴുന്നേറ്റ് നിന്നു. കൂടെയുള്ളവര് അതൊന്നും ശ്രദ്ധിക്കാതെ ചീട്ടുകളിയില് മുഴുകി. അവരുടെ തോക്കുകള് മേശപ്പുറത്തുന്ടായിരുന്നു. അവയുടെ പുറത്ത് എഴുതിയിരുന്ന നമ്പറുകള് ഒബാമൊ ശ്രദ്ധിച്ചു.&lt;br /&gt;&lt;br /&gt;അയാള് പറഞ്ഞു.&lt;br /&gt;&lt;br /&gt;" നിന്റെ തടിച്ച ചുണ്ടുകള് കാരണമാണോ നിന്റെ അച്ഛന് ആ പേര് നിനക്ക് തന്നത് ? "&lt;br /&gt;&lt;br /&gt;അയാളുടെ കൂട്ടുകാര് ഒബൊമോയെ നോക്കി ചിരിച്ചു. ഒബോയോ തലയാട്ടി.&lt;br /&gt;&lt;br /&gt;" നീ ഒരു നല്ല ചെറുക്കനാണ്. " ഒന്ന് നിര് ത്തിയിട്ട് ശബ്ദം താഴ്ത്തി അയാള് ചോദിച്ചു.&lt;br /&gt;&lt;br /&gt;" കറുത്ത തുണി കൊണ്ട് മുഖം മറച്ച് ആ സ്ത്രിയെ നീ കണ്ടിരുന്നോ ? "&lt;br /&gt;&lt;br /&gt;" ഇല്ല"&lt;br /&gt;&lt;br /&gt;അയാള്  ഒമോവൊ യ്ക്ക് പത്ത് കോമ്പോ കൊടുത്തു. എന്നിട്ട് പറഞ്ഞു.&lt;br /&gt;&lt;br /&gt;" അവള് ഒറ്റുകാരിയാണ്. നമ്മുടെ ശത്രുക്കളെ അവള് സഹായിക്കുന്നുണ്ട്. അവളെ എപ്പോഴെങ്കിലും കാണുകയാണെങ്കില് ആ നിമിഷം ഞങ്ങളെ വിവരമറിയിക്കണം ..കേട്ടോ ? "&lt;br /&gt;&lt;br /&gt;ഒമോവൊ  ആ പണം വാങ്ങാതെ തിരികെ പോയി. അവന് വീണ്ടും ജനാലപ്പടിയില് ഇരിപ്പുറപ്പിച്ചു. പട്ടാളക്കാര് അവനെ ശ്രദ്ധിക്കുന്നുന്ടായിരുന്നു. ചൂട് അവനെ തളര് ത്തി.&lt;br /&gt;&lt;br /&gt;പെട്ടെന്ന് തന്നെ അവന് ഇരുന്ന ഇരിപ്പില് ഉറക്കം തുടങ്ങി. പൂവന് കോഴിയുടെ കൂവല് അവനെ ഉണര് ത്തി. ഉച്ച വൈകുന്നേരത്തിലേയ്ക്ക് മാറുന്നത് അവനറിഞ്ഞു. പട്ടാളക്കാര് ഷാപ്പിലിരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. വാര് ത്തകള് ഇടവിട്ടോരോ മണിക്കൂറുകളില് വന്ന് കൊണ്ട്കൊണ്ടിരുന്നു. ആ ദിവസത്തെ അത്യാഹിതങ്ങള് ക്ക് അവന് ചെവി കൊടുത്തു. ഒന്നും മനസ്സിലായില്ലെങ്കിലും . ഉറക്കം തൂങ്ങി അവതാരകന് കോട്ടുവായിട്ടു, ക്ഷമാപണം നടത്തി യുദ്ധത്തെക്കുറിച്ച് കൂടുതല് വാര് ത്തകള് വായിച്ചു,&lt;br /&gt;പിന്നെ .ഒമോവൊ പുറത്തേയ്ക്ക്  നോക്കി. ആ സ്ത്രീ  പോയിക്കഴിഞ്ഞിരുന്നു&lt;br /&gt;&lt;br /&gt;വൈക്കോല് കൂരകളുടെ മോന്തായങ്ങള് ക്കിടയിലൂടെ അവര് ഉഷണത്തിന്റെ പുകമറയിലൂടെ ആടിയാടി നീങ്ങുന്നത് അവന് കണ്ടു. .ഒമോവൊ താഴേയ്ക്ക് ഓടിയിറങ്ങി അവരെ പിന്തുടര് ന്നു. പട്ടാളക്കാരില് ഒരാള് തന്റെ കുപ്പായം ഊരിക്കളഞ്ഞിരുന്നു. ഏറ്റവും പുറകില് നടന്നിരുന്ന പട്ടാളക്കാരന്റെ പൃഷ്ഠം വലുതായിരുന്നതിനാല് അയാളുടെ പാന്റ് കീറിത്തുടങ്ങിയിരുന്നു. .ഒമോവൊ എക്സ് പ്രസ്സ് റോഡ് താണ്ടി അവരെ പിന്തുടര് ന്നു. കാടിനുള്ളില് കടന്നയുടനെ അവര് ആ സ്ത്രീ യെ മറ്റൊരു വഴിയേ പിന്തുടരാന് തുടങ്ങി. ചെയ്യുന്ന കാര്യത്തെക്കുറിച്ച് ബോധമുള്ളവരായി അവര് തോന്നിച്ചു. ഒമോവൊ അവര് തന്റെ കണ്ണൂകളില് നീന്നും മായാതിരിക്കാന് ശ്രദ്ധിച്ച് നടന്നു. ഇടതൂര് ന്ന കാട്ടിലൂടെ അവന് അവളെ പിന്തുടര് ന്നു. അവള് നിറം മങ്ങിയ ചാരനിറത്തിലുള്ള തുണി കൊണ്ട് മുഖം മറച്ചിരുന്നു. തലയില് ചുവന്ന കൂടയും ഉണ്ടായിരുന്നു. അവള് ക്ക് നിഴലുണ്ടോയെന്നും അവളൂടെ പാദങ്ങള് നിലത്ത് സ്പര് ശിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കാന് അവന് മറന്നിരുന്നു.&lt;br /&gt;&lt;br /&gt;പൊളിഞ്ഞ് തുടങ്ങിയ പരസ്യപ്പലകകളും തകര് ന്ന വേലികളോടും കൂടിയ പൂര് ത്തിയാവാത്ത എസ്റ്റേറ്റുകള് കടന്ന് അവര് നടന്നു. ശൂന്യമായ ഒരു സിമന്റ് ഫാക്ടറി , തകര് ന്ന കെട്ടിടങ്ങളുടെ കൂമ്പാരങ്ങള് , തൊഴിലാളികളുടെ ശൂന്യമായ ഷെഡ്ഡുകള്  എന്നിവ കടന്ന് അവര് നടന്നു. ഒരു ബദാം മരം അതിന്റെ കീഴെ ഒരു വലിയ മൃഗത്തിന്റെ അസ്ഥിപഞ്ജരം .&lt;br /&gt;&lt;br /&gt;ഒരു മരക്കൊമ്പില് നിന്നും ഒരു പാമ്പ് താഴെ വീണ്` കുറ്റിച്ചെടികള് ക്കിടയിലൂടെ ഇഴഞ്ഞ് പോയി. കുറേയകലെ ഒരു കൊക്കയുടെ അപ്പുറത്ത് നിന്നും ഉച്ചത്തില് ഉയരുന്ന സം ഗീതാരവം അവന് കേട്ടു. യുദ്ധത്തിന്റെ മുദ്രാവാക്യങ്ങള് അവര് പാടുന്നു.&lt;br /&gt;&lt;br /&gt;അടിവാരത്തെ ഒരു ക്യാമ്പില് എത്തുന്നവരെ അവന് അവളെ പിന്തുടര് ന്നു. ഗുഹയിലെ ഇരുണ്ട വെളിച്ചത്തില് നിഴല് രൂപങ്ങള് അനങ്ങുന്നു. ആ സ്ത്രീ അവര് ക്കരുകിലെത്തി. നിഴലുകള് അവള് ക്കരുകിലെത്തി. അവളെ ചുറ്റി. അവളെ തൊട്ടു. പിന്നീട് അവര് അവളെ ഗുഹയിലേയ്ക്ക് നയിച്ചു. അവര് ക്ക് നന്ദി പറയുന്ന, അവളുടെ തളര് ന്ന ശബ്ദം അവന് കേട്ടു. ആ സ്ത്രീ വീണ്ടും പുറത്തേയ്ക്ക് വന്നു. പിത്തം ബാധിച്ച കുട്ടികള് , പഴന്തുണികള് ധരിച്ച്  സ്ത്രീകള്  , എന്നിവര് കുന്നിന്റെ പകുതി ദൂരം വരെ അവളെ അനുഗമിച്ചു. ഇനിയൊരിക്കലും അവളെ കാണിലെന്നപോലെ അവളെ തൊട്ട് ദുഖത്തോടെ മടങ്ങി.&lt;br /&gt;&lt;br /&gt;ചെളി നിറഞ്ഞ ഒരു നദി വരെ അവന് അവളെ പിന്തുടര് ന്നു. എന്തോ അദൃശ്യശക്തിയുടെ ബലം പോലെ അവള്  മുന്പോട്ട് നീങ്ങിക്കൊണ്ടിരുന്നു. കറുത്ത ജലത്തില് മറിഞ്ഞ് കിടക്കുന്ന തോണികളും കുതിര് ന്ന വസ്ത്രങ്ങളും അവന് കണ്ടു. കുരുതിയ്ക്കുള്ള സാധനങ്ങള് . പോളിത്തീനില് പൊതിഞ്ഞ റൊട്ടികള് , ചുരയ്ക്കപ്പാത്രങ്ങള് , കൊക്കോക്കോളയുടെ കുപ്പികള് എന്നിവ അവന് കണ്ടു. കാണെക്കാണെ വന്ചിക്കരികില് ചത്ത മൃഗങ്ങളുടെ രൂപങ്ങള് വന്നു. നദിക്കരയില് പഴയ് കറന്സികള് . അന്തരീക്ഷത്തില് മനം പുരട്ടുന്ന ഗന്ധം . അപ്പോള് തന്റെപിന്നില് ആരോ ശക്തമായി ചുമയ്ക്കുന്ന ശബ്ദം കേട്ടു. വേഗത്തില് നടക്കാന് മറ്റുള്ളവരോട് അലറുന്ന പട്ടാളക്കാരന്റെ ശബ്ദം അവന് തിരിച്ചറിഞ്ഞു. ഒരു മരത്തിന് കീഴെ ഒമോവൊ പതുങ്ങിക്കിടന്നു. പട്ടാളക്കാര് നീട്ടിവലിച്ച് നടന്ന് പോയി. അധികനേരം കഴിയുന്നതിന്` മുമ്പ് ഒരു ശബ്ദം കേട്ടു. ആ പുരുഷന്മാര് സ്ത്രീയെ പിടിച്ച് കഴിഞ്ഞിരിക്കുന്നു.&lt;br /&gt;&lt;br /&gt;' മറ്റുള്ളവര് എവിടെ ? "&lt;br /&gt;&lt;br /&gt;സ്ത്രീ നിശ്ശബ്ദമായിരുന്നു.&lt;br /&gt;&lt;br /&gt;" എടീ കൂടോത്രക്കാരീ.. നിനക്ക് ചാകാന് കൊതിയാണോടീ?.. എവ്വിടാടീ മറ്റവര് ? "&lt;br /&gt;&lt;br /&gt;അവള് നിശ്ശബ്ദയായി നിന്നു. ഒരു പട്ടാളക്കാരന് ചുമച്ച് നദിയില് തുപ്പി.&lt;br /&gt;&lt;br /&gt;" പറയെടീ..പറയാന് .. " അവളെ ഒന്ന് അടിച്ച് കൊണ്ട് അയാള് അലറി.&lt;br /&gt;&lt;br /&gt;തടിയന് പട്ടാളക്കാരന് അവളുടെ  മൂടുപടം കീറി നിലത്ത് എറിഞ്ഞു. അതെടുകാന് അവള് കുനിഞ്ഞു. തല താഴ്ത്തി കുനിഞ്ഞ് നിന്നു. അവളുടെ തല മൊട്ടയടിച്ചിരുന്നു. ആഴമുള്ള മുറിവുകളാല്  വികൃതമായ തല. ഉടുപ്പില്ലാത്ത പട്ടാളക്കാരന് അവളെ ആഞ്ഞ് തള്ളി. അവള് മുഖമടച്ച് വീണു. കാട്ടിലെ വെളിച്ചങ്ങളില് അവര് കണ്ട ചത്ത മൃഗങ്ങളുടെ ശരീരങ്ങള് വാസ്തവത്തില് മനുഷ്യരുടേതായിരുന്നു എന്ന് ഒമോവൊ തിരിച്ചറിഞ്ഞു. ശരീരങ്ങളില് പാഴ്ച്ചെടികള് കുരുങ്ങിയിരുന്നു. അവയും ചീര് ത്തിരുന്നു.&lt;br /&gt;&lt;br /&gt;പെട്ടെന്ന് ഒരു നിലവിളി കേട്ടു. മൂടുപടം ധരിച്ച് നിവര് ന്ന സ്ത്രീ തടിയന്റെ നേരെ തിരിഞ്ഞ് അയാളുടെ മുഖത്ത് കാര് ക്കിച്ച് തുപ്പി. മൂടുപടം വീശിക്കൊണ്ട് ഭ്രാന്തമായി അലറാന് തുടങ്ങി. രണ്ട് പട്ടാളക്കാര് ഭയന്ന് പിന് മാറി. തടിയന് മുഖം തുടച്ച് തോക്ക് അവളുടെ വയറിന്` നേരെ തിരിച്ചു. വെടി പൊട്ടുന്നതിന്` മുമ്പ് ഒമോവൊ തലയ്ക്ക് മുകളില് ഒരു ചിറകടി കേട്ടു. ഒളിച്ചിരുന്നിടത്ത് നിന്നും ഭയന്ന് നിലവിളിച്ച് കൊണ്ട് കാട്ടിലൂടെ പരക്കം പാഞ്ഞു. അവന്` പുറകേ പട്ടാളക്കാരും . പാറകളില് നിന്നും ഉയര് ന്ന് കൊണ്ടിരുന്ന മൂടല് മഞ്ഞിലൂടെ അവന് ഓടുകയായിരുന്നു. അതിനിടയില് ഇലകള് ക്കിടയിലൂടെ തന്നെ തുറിച്ച് നോക്കുന്ന ഒരു മൂങ്ങയെ അവന് കണ്ടു. മരത്തിന്റെ വേരില് കാല്  തട്ടി അവന് വീണു. നിലത്ത് തലയിടിച്ച് അവന് ബോധരഹിതനായി.&lt;br /&gt;&lt;br /&gt;ഉണര് ന്നപ്പോള് നേരം ഇരുട്ടിയിരുന്നു. അവന്  തന്റെ വിരലുകള് മുഖത്തിന്` മുന്നേ വീശി . ഒന്നും കാണുന്നില്ല. ഇരുളിനെ അന്ധതയായി തെറ്റിദ്ധരിച്ച്  നിലവിളിച്ച് കൊണ്ട് തട്ടിയും മുട്ടിയും വാതിലിന്` നേരെ നീങ്ങി. പുറത്ത് ശബ്ദങ്ങള് കേള് ക്കാമായിരുന്നു. യുദ്ധത്തെപ്പറ്റി റേഡിയോ ശബ്ദിക്കുന്നുണ്ട്. ബാല് ക്കണിയിലേയ്ക്കുള്ള വഴി കണ്ടു. കാഴ്ച തിരികെ വന്നതില് വിസ്മയം തോന്നി. എന്നാല് അവിടെ കണ്ട കാഴ്ച അവനെ അതിശയിപ്പിച്ചു. ഒരു ചൂരല് കസേരയില് ഇരുന്ന് അച്ഛന് മൂന്ന് പട്ടാളക്കാര് ക്കൊപ്പം കള്ള്` കുടിക്കുന്നു. ഒമവൊ അച്ഛനരികില് ഓടിയെത്തി ആ മൂന്ന് പേരെ ഭയത്തോടെ ചൂണ്ടിക്കാട്ടി.&lt;br /&gt;&lt;br /&gt;" നീ അവര് ക്ക് നന്ദി പറയണം " അച്ഛന് പറഞ്ഞു. അവരാണ് നിന്നെ കാട്ടില് നിന്ന് ഇവിടെ കൊണ്ടുവന്നത്&lt;br /&gt;&lt;br /&gt;ജ്വരബാധിതനെപ്പോലെ അവന് കണ്ടത് അച്ഛനോട് പറയാന് തുടങ്ങി. പക്ഷേ അച്ഛനാകട്ടെ ക്ഷമാപൂര് വ്വം പട്ടാളക്കാരെ നോക്കി പുന്ചികിച്ച് കൊണ്ട് അവനെ തോളിലേറ്റി കിടക്കറയിലേയ്ക്ക് നടന്നു.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-4984472417364362327?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/4984472417364362327/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_2135.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4984472417364362327'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4984472417364362327'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_2135.html' title='യുദ്ധത്തിന്റെ നിഴലില്‍'/><author><name>Jayesh/ജയേഷ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-5390222523369366177</id><published>2009-08-27T05:38:00.019+05:30</published><updated>2009-08-28T07:56:50.378+05:30</updated><category scheme='http://www.blogger.com/atom/ns#' term='video'/><category scheme='http://www.blogger.com/atom/ns#' term='movie'/><title type='text'>പരോള്‍</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_WgeIpI-Iqrg/SpapbNGQBlI/AAAAAAAAAcY/YgvaVG3fKE0/s1600-h/vlcsnap-14402.png"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 320px; height: 240px;" src="http://1.bp.blogspot.com/_WgeIpI-Iqrg/SpapbNGQBlI/AAAAAAAAAcY/YgvaVG3fKE0/s320/vlcsnap-14402.png" alt="" id="BLOGGER_PHOTO_ID_5374669490150704722" border="0" /&gt;&lt;/a&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;div style="text-align: center;"&gt;കഥ,തിരക്കഥ,സംഭാഷണം:സങ്കുചിതൻ&lt;br /&gt;ഛായാഗ്രഹണം:രെജിപ്രസാദ്&lt;br /&gt;ചിത്രസംയോജനം:ബി.അജിത് കുമാർ&lt;br /&gt;ശബ്ദമിശ്രണം:രെഞ്ജിത് രാജഗോപാൽ&lt;br /&gt;സംഗീതം:പ്രവീൺ കൃഷ്ണൻ&lt;br /&gt;സംവിധാനം:സനാതനൻ&lt;br /&gt;നിർ‌മാണം:ദിലീപ് എസ്. നായർ&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;പ്രിയപ്പെട്ട വായനക്കാരേ ഇത് &lt;span style="font-weight: bold; color: rgb(255, 0, 0);"&gt;പരോൾ&lt;/span&gt;... പരിമിതികൾക്കുള്ളിൽ നിന്ന് കുറച്ച് മലയാളം ബ്ലോഗർമാർ നിർമിച്ച ആദ്യ മലയാള ബ്ലോഗ് ചലചിത്രം. കണ്ടറിയാനുള്ളത് പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ.അതിനാൽ കൂടുതൽ എഴുതുന്നില്ല,കൂടുതൽ വായനയ്ക്ക്  &lt;a href="http://kazhchamovies.blogspot.com/2008/11/blog-post.html"&gt;ഇവിടെ&lt;/a&gt; പോകുക.തിരക്കഥ &lt;a href="http://sankuchitham.blogspot.com/2007/08/blog-post_01.html"&gt;ഇവിടെ&lt;/a&gt;.പോരായ്മകൾ അനവധിയുണ്ടെങ്കിലും സാമ്പത്തികവും സാങ്കേതികവുമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പൂർത്തീകരിച്ചു എന്നുള്ളതുകൊണ്ട് തികഞ്ഞ അഭിമാനത്തോടെ ഞങ്ങൾ പരോൾ ഇവിടെ പ്രദർശിപ്പിച്ചുകൊള്ളുന്നു.മലയാളം ബ്ലോഗിൽ ആദ്യമായി ഒരു മുഴുനീളസിനിമാ പ്രദർശനം ആദ്യത്തെ ഓണപ്പതിപ്പിലൂടെ ആകുന്നതിൽ നിറസന്തോഷം.&lt;/div&gt;&lt;div style="text-align: center;"&gt;ബ്ലോഗറിൽ 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഫയൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ എന്നതുകൊണ്ട് വീഡിയോ ക്വാളിറ്റി കുറച്ചിട്ടുണ്ട് ക്ഷമിക്കുക.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;object width="430" height="350" class="BLOG_video_class" id="BLOG_video-771183ec1d02643" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"&gt;&lt;param name="movie" value="http://www.youtube.com/get_player"&gt;&lt;param name="bgcolor" value="#FFFFFF"&gt;&lt;param name="allowfullscreen" value="true"&gt;&lt;param name="flashvars" value="flvurl=http://v4.nonxt3.googlevideo.com/videoplayback?id%3D0771183ec1d02643%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1330300050%26sparams%3Did,itag,ip,ipbits,expire%26signature%3D1361D345074C651105CACD92BA33C48315529FB8.6B42D23A5D5FEE917A3348CADA63D5D02F888789%26key%3Dck1&amp;amp;iurl=http://video.google.com/ThumbnailServer2?app%3Dblogger%26contentid%3D771183ec1d02643%26offsetms%3D5000%26itag%3Dw160%26sigh%3DT-iu7XhqnN27zWe4VF8sFdowdXM&amp;amp;autoplay=0&amp;amp;ps=blogger"&gt;&lt;embed src="http://www.youtube.com/get_player" type="application/x-shockwave-flash"width="430" height="350" bgcolor="#FFFFFF"flashvars="flvurl=http://v4.nonxt3.googlevideo.com/videoplayback?id%3D0771183ec1d02643%26itag%3D5%26app%3Dblogger%26ip%3D0.0.0.0%26ipbits%3D0%26expire%3D1330300050%26sparams%3Did,itag,ip,ipbits,expire%26signature%3D1361D345074C651105CACD92BA33C48315529FB8.6B42D23A5D5FEE917A3348CADA63D5D02F888789%26key%3Dck1&amp;iurl=http://video.google.com/ThumbnailServer2?app%3Dblogger%26contentid%3D771183ec1d02643%26offsetms%3D5000%26itag%3Dw160%26sigh%3DT-iu7XhqnN27zWe4VF8sFdowdXM&amp;autoplay=0&amp;ps=blogger"allowFullScreen="true" /&gt;&lt;/object&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-5390222523369366177?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/5390222523369366177/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_27.html#comment-form' title='50 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/5390222523369366177'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/5390222523369366177'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_27.html' title='പരോള്‍'/><author><name>Sanal Kumar Sasidharan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh3.googleusercontent.com/-mKOnwHLeG7U/AAAAAAAAAAI/AAAAAAAABGc/4m5Crs7yWWk/s512-c/photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_WgeIpI-Iqrg/SpapbNGQBlI/AAAAAAAAAcY/YgvaVG3fKE0/s72-c/vlcsnap-14402.png' height='72' width='72'/><thr:total>50</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-2092479699864207639</id><published>2009-08-26T21:38:00.002+05:30</published><updated>2009-08-27T23:20:24.395+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>സൂര്യന്‍</title><content type='html'>&lt;div&gt;&lt;span class="Apple-style-span" style="font-family: Arial; white-space: pre; "&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span"  style="color:#003300;"&gt;അക്‍ബര്‍&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;a href="http://4.bp.blogspot.com/_P84NHYUZFIs/SpVs0UDbekI/AAAAAAAABCY/bnbkyFAIvDg/s1600-h/Z1hrqdju.jpg"&gt;&lt;img id="BLOGGER_PHOTO_ID_5374321376328645186" style="WIDTH: 77px; CURSOR: hand; HEIGHT: 89px" alt="" src="http://4.bp.blogspot.com/_P84NHYUZFIs/SpVs0UDbekI/AAAAAAAABCY/bnbkyFAIvDg/s320/Z1hrqdju.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_P84NHYUZFIs/SpVl5AxZo6I/AAAAAAAABCQ/4It3aPyAm7Y/s1600-h/Z1hrqdju.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;ടോര്‍ച്ചുവെട്ടം&lt;br /&gt;വെള്ളത്തില്‍ വീണ്&lt;br /&gt;മേച്ചിലില്‍ വിറങ്ങലിയ്ക്കെ&lt;br /&gt;പണ്ട്‌&lt;br /&gt;പുഴവെള്ളത്തില്‍ മുങ്ങി&lt;br /&gt;സൂര്യന്‍&lt;br /&gt;പാലത്തിന്‍ പള്ളയില്‍&lt;br /&gt;വിടര്‍ന്നതോര്‍ക്കുന്നു.&lt;br /&gt;&lt;br /&gt;ഇരട്ട പ്പാറയുടെയാഴങ്ങളില്‍&lt;br /&gt;മുങ്ങാ ങ്കുഴിയിട്ട്‌നിവരുമ്പോള്‍&lt;br /&gt;ചുഴിയുടെ കിഴക്ക്&lt;br /&gt;മഴവില്ല് നിന്നു.&lt;br /&gt;വായില്‍ വെള്ളം കൊണ്ട്&lt;br /&gt;ചീറ്റിച്ചപ്പോള്‍ കണ്ട&lt;br /&gt;അതേ ചെലോടെ..&lt;br /&gt;&lt;br /&gt;തുരുത്ത്തിന്‍കരയില്‍&lt;br /&gt;മണിമരുതിന്‍ ചോട്ടില്‍&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;ചൂണ്ടയിട്ടോര്‍ത്തിരുന്നു&lt;br /&gt;ആരോനും,പൂളോനും&lt;br /&gt;താളത്തില്‍ മറിഞ്ഞു കളിച്ചു.&lt;br /&gt;&lt;br /&gt;ഇപ്പോള്‍&lt;br /&gt;ഈ പുഴയിലെന്നെ&lt;br /&gt;കാണാത്തപ്പോള്‍&lt;br /&gt;കുട്ടിക്കാലത്തെ&lt;br /&gt;മൊട്ടത്തലയില്‍&lt;br /&gt;സൂര്യന്‍ വിരല്‍ തൊട്ടു.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-2092479699864207639?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/2092479699864207639/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_7688.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/2092479699864207639'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/2092479699864207639'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_7688.html' title='സൂര്യന്‍'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_P84NHYUZFIs/SpVs0UDbekI/AAAAAAAABCY/bnbkyFAIvDg/s72-c/Z1hrqdju.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-6042041620690278484</id><published>2009-08-26T21:32:00.005+05:30</published><updated>2009-08-27T23:23:06.566+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>സമയ സൂചികള്‍</title><content type='html'>&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#003300;"&gt;ദീപ ബിജോ അല്‍ക്സാണ്ടര്‍&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;a href="http://1.bp.blogspot.com/_P84NHYUZFIs/SpVxmZCE3aI/AAAAAAAABCg/1HeelMZ96XE/s1600-h/fotoo.jpg"&gt;&lt;img id="BLOGGER_PHOTO_ID_5374326634705116578" style="WIDTH: 121px; CURSOR: hand; HEIGHT: 140px" alt="" src="http://1.bp.blogspot.com/_P84NHYUZFIs/SpVxmZCE3aI/AAAAAAAABCg/1HeelMZ96XE/s320/fotoo.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ഒരു ഘടികാരത്തിലെ-&lt;br /&gt;യിരു സൂചികൾ നമ്മൾ,&lt;br /&gt;ആരു വലുതാരു ചെറു-&lt;br /&gt;തെന്നതൊരു തീരാത്തർക്കം&lt;br /&gt;&lt;br /&gt;ഒട്ടൊരു മാത്ര നമ്മൾ&lt;br /&gt;കാണുന്നു മുഖാമുഖം,&lt;br /&gt;വെറുപ്പിൽ മുഖം തിരി-&lt;br /&gt;ച്ചന്യരായ്‌ പിരിയുന്നു&lt;br /&gt;&lt;br /&gt;&lt;br /&gt;ആവോളമകലേയ്ക്കു-&lt;br /&gt;പായുവാൻ കൊതിയ്ക്കുന്നു;&lt;br /&gt;വട്ടമൊന്നോടി വീണ്ടും&lt;br /&gt;കണ്ടു മുട്ടുന്നു നമ്മൾ&lt;br /&gt;&lt;br /&gt;നമ്മൾക്കിടയിലോടി-&lt;br /&gt;ക്കിതച്ചു തളരുന്നു-&lt;br /&gt;നിമിഷ സൂചി പോലെ-&lt;br /&gt;യുഴറി നീങ്ങും ജന്മം&lt;br /&gt;&lt;br /&gt;&lt;br /&gt;സാദ്ധ്യതയിനിയൊന്നേ-&lt;br /&gt;യൊന്നു നാമൊന്നാകുവാൻ&lt;br /&gt;കൂട്ടി മുട്ടുന്നക്ഷണം -&lt;br /&gt;നിലക്കിലീ സ്പന്ദനം&lt;br /&gt;&lt;br /&gt;സമയം നിശ്ചലമായ്‌&lt;br /&gt;നിൽക്കുമാ നേരം മാത്രം&lt;br /&gt;മറക്കാമെല്ലാം, വീണ്ടു-&lt;br /&gt;മുണരാറാവും മുന്നേ&lt;br /&gt;&lt;br /&gt;അകലാൻ വേണ്ടി മാത്ര-&lt;br /&gt;മുണരാനെങ്കിലപ്പോൾ&lt;br /&gt;കൈകൾ കോർത്തൊന്നായ്‌ നമ്മൾ--&lt;br /&gt;ക്കുണരാതുറങ്ങുക&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-6042041620690278484?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/6042041620690278484/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_3668.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/6042041620690278484'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/6042041620690278484'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_3668.html' title='സമയ സൂചികള്‍'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_P84NHYUZFIs/SpVxmZCE3aI/AAAAAAAABCg/1HeelMZ96XE/s72-c/fotoo.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-1107785328271536363</id><published>2009-08-26T21:24:00.002+05:30</published><updated>2009-08-28T13:23:12.416+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>അവസാനം</title><content type='html'>&lt;span style="font-weight:bold;"&gt;സി.പി&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ShSjGkhCDww/Spa7aIlQ3tI/AAAAAAAAAx4/r60mXiXlkGI/s1600-h/avasanam-cp.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 300px; height: 266px;" src="http://1.bp.blogspot.com/_ShSjGkhCDww/Spa7aIlQ3tI/AAAAAAAAAx4/r60mXiXlkGI/s400/avasanam-cp.jpg" border="0" alt=""id="BLOGGER_PHOTO_ID_5374689262968037074" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നമുക്ക് പക്ഷികളെ പറ്റി പറയാമെന്ന്&lt;br /&gt;കവി എന്നോട് പറയുമ്പോള്‍&lt;br /&gt;വേവലാതിയാണ്,&lt;br /&gt;അത് പഴയ ക്രൗഞ്ചപ്പക്ഷി&lt;br /&gt;തന്നെയല്ലേയെന്ന്&lt;br /&gt;നമുക്ക് അതിര്‍ത്തികളെ പറ്റി&lt;br /&gt;പാടാമെന്ന്&lt;br /&gt;കാമുകി എന്നോട് പറയുമ്പോള്‍&lt;br /&gt;ഭാഷയും ദേശവും നഷ്ടമായ&lt;br /&gt;ഒരു ദര്‍വീഷ്&lt;br /&gt;ചുഴന്ന് ചുഴന്ന് നൃത്തമാടി&lt;br /&gt;അതിര്‍ത്തികളില്ലാത്ത&lt;br /&gt;ലോകം കാണാന്‍ തുടങ്ങി.&lt;br /&gt;ഇടനാഴികളില്‍&lt;br /&gt;പടിഞ്ഞാറന്‍തീരവും പെടുമെന്ന്&lt;br /&gt;കടല്‍ക്കാക്കകള്‍ ആര്‍ക്കുമ്പോള്‍&lt;br /&gt;നില്ക്കാനിടമില്ലാത്തവര്‍&lt;br /&gt;ഉടുത്തൊരുങ്ങി&lt;br /&gt;ആഭരണമണിഞ്ഞ്&lt;br /&gt;അവസ,ാനയാത്രയ്‌ക്കൊരുങ്ങും.&lt;br /&gt;ഭൂപടങ്ങളില്‍&lt;br /&gt;എവിടെയാണ് തന്റെ ജന്മഗേഹമെന്ന്&lt;br /&gt;ചോദിച്ചകുഞ്ഞുങ്ങളെ&lt;br /&gt;കൂട്ടം കൂട്ടമായി&lt;br /&gt;സ്ക്കൂളിലേക്ക്ുകൊണ്ടുപോവും&lt;br /&gt;അവര്‍ക്ക് മധുരമിഠായികള്‍കൊടുക്കും&lt;br /&gt;എന്നിട്ട് അവരെ&lt;br /&gt;ഓമനകളേ&lt;br /&gt;എന്ന് വിളിച്ച് ലാളിക്കും&lt;br /&gt;പിന്നെ ഒളിച്ചുവെച്ച മൃദുഹാസവുമായി&lt;br /&gt;അവരുടെ&lt;br /&gt;നെഞ്ചുകളില്‍ വെടിവെയ്ക്കും.&lt;br /&gt;അത്ഭുതമോ വേദനയോ ഇല്ലാതെ&lt;br /&gt;പകപ്പോ രോദനമോ ഇല്ലാതെ&lt;br /&gt;അവര്‍ അമ്മമാരെ വിളിച്ചുകൊണ്ട്&lt;br /&gt;മരിച്ചുവീഴും&lt;br /&gt;അവസാനം&lt;br /&gt;തീവ്രവാദികളെന്ന&lt;br /&gt;മുദ്രയില്‍ പതിഞ്ഞ്&lt;br /&gt;അവര്‍ കഴുകനും കുറുക്കനും&lt;br /&gt;ആഹാരമാകും&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-1107785328271536363?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/1107785328271536363/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_6211.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/1107785328271536363'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/1107785328271536363'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_6211.html' title='അവസാനം'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ShSjGkhCDww/Spa7aIlQ3tI/AAAAAAAAAx4/r60mXiXlkGI/s72-c/avasanam-cp.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-7715787015411327756</id><published>2009-08-26T21:21:00.002+05:30</published><updated>2009-08-27T23:27:37.207+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>രണ്ടു കവിതകള്‍</title><content type='html'>&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#003300;"&gt;പി.എ.അനീഷ്&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;a href="http://2.bp.blogspot.com/_P84NHYUZFIs/SpamEK5JE2I/AAAAAAAABDI/RfMsBBz62tg/s1600-h/ANISH.jpg"&gt;&lt;img id="BLOGGER_PHOTO_ID_5374665795886977890" style="WIDTH: 81px; CURSOR: hand; HEIGHT: 89px" alt="" src="http://2.bp.blogspot.com/_P84NHYUZFIs/SpamEK5JE2I/AAAAAAAABDI/RfMsBBz62tg/s320/ANISH.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;രക്തസാക്ഷി&lt;br /&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കണ്ണിമാങ്ങ പറിക്കാന്‍ കയറി&lt;br /&gt;&lt;br /&gt;വീണുകിടന്നവന്റെ&lt;br /&gt;&lt;br /&gt;ചുറ്റും&lt;br /&gt;&lt;br /&gt;പലനിറക്കൊടി പരന്നു&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇലകള്‍&lt;br /&gt;&lt;br /&gt;അവനുമുകളില്‍&lt;br /&gt;&lt;br /&gt;റീത്തുകള്‍ നിരത്തി&lt;br /&gt;&lt;br /&gt;ആകാശം&lt;br /&gt;&lt;br /&gt;കണ്ണീരിറ്റിച്ചു&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്നവന്‍&lt;br /&gt;&lt;br /&gt;കിടന്നയിടത്ത്&lt;br /&gt;&lt;br /&gt;ഉയര്‍ത്തിയിരിക്കുന്നു&lt;br /&gt;&lt;br /&gt;ഒരു രക്തസാക്ഷിമണ്ഡപം,&lt;br /&gt;&lt;br /&gt;കിടന്ന കിടപ്പിന്റെ&lt;br /&gt;&lt;br /&gt;അതേ രൂപത്തില്‍&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ShSjGkhCDww/SpbIwIr9Z5I/AAAAAAAAAyQ/gnSUUq26pGI/s1600-h/rakthasaakshi.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 293px; height: 320px;" src="http://2.bp.blogspot.com/_ShSjGkhCDww/SpbIwIr9Z5I/AAAAAAAAAyQ/gnSUUq26pGI/s320/rakthasaakshi.jpg" border="0" alt="" id="BLOGGER_PHOTO_ID_5374703934604404626" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;&lt;span style="font-size:130%;"&gt;തെറ്റ്&lt;/span&gt; &lt;/span&gt;&lt;br /&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വെയിലിന്&lt;br /&gt;&lt;br /&gt;മഴയെ അറിയില്ല&lt;br /&gt;&lt;br /&gt;മഴയ്ക്ക് വെയിലിനെയും&lt;br /&gt;&lt;br /&gt;എന്ന വിശ്വാസം&lt;br /&gt;&lt;br /&gt;തെറ്റായിരുന്നു&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അവരുടെ&lt;br /&gt;&lt;br /&gt;തിരിച്ചറിവുകളാണല്ലോ&lt;br /&gt;&lt;br /&gt;മഴവില്ലായി&lt;br /&gt;&lt;br /&gt;തെളിയുന്നത്&lt;br /&gt;&lt;br /&gt;ഇങ്ങനെ തെറ്റിപ്പോകുന്ന&lt;br /&gt;&lt;br /&gt;വിശ്വാസങ്ങളാണല്ലോ&lt;br /&gt;&lt;br /&gt;ജീവിതത്തിന്റെ നൈമിഷികത&lt;br /&gt;&lt;br /&gt;നമ്മെ ബോധ്യപ്പെടുത്തുന്നത്&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-7715787015411327756?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/7715787015411327756/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_26.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/7715787015411327756'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/7715787015411327756'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_26.html' title='രണ്ടു കവിതകള്‍'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_P84NHYUZFIs/SpamEK5JE2I/AAAAAAAABDI/RfMsBBz62tg/s72-c/ANISH.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-448556798025625453</id><published>2009-08-25T20:32:00.001+05:30</published><updated>2009-08-27T23:29:37.889+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>പ്രവാസി</title><content type='html'>&lt;span class="Apple-style-span"  style="color:#003300;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;വിനോജ്&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;എന്റെ സുഹ്രുത്ത് നാളെ നാട്ടില്‍ പോകുന്നു,&lt;br /&gt;ഇന്ന്‌ പെട്ടി കെട്ടലാണ്‌, പാര്‍ട്ടിയുമുണ്ട്.&lt;br /&gt;കുട്ടികളുടെയും, ഭാര്യയുടെയും ആഗ്രഹങ്ങള്‍,&lt;br /&gt;അയല്‍ക്കാരുടെ പ്രതീക്ഷകള്‍,&lt;br /&gt;എല്ലാം വെവ്വേറെ പായ്ക്ക് ചെയ്തിരിക്കുന്നു;&lt;br /&gt;സ്വന്തം സ്വപ്നങ്ങള്‍ വിറ്റു വാങ്ങിയവ.&lt;br /&gt;&lt;br /&gt;കുപ്പികള്‍ പൊട്ടിച്ച് അടി തുടങ്ങി, തീറ്റയും,&lt;br /&gt;പൊറോട്ടക്ക് അടിയന്തിരത്തിന്റെ ഇഡ്ഡലിയുടെ രുചി,&lt;br /&gt;ചുറ്റും മദ്യം ചുവപ്പിച്ച കണ്ണുകള്‍.&lt;br /&gt;&lt;br /&gt;വിട പറയും മുന്‍പ്‌, ഒരു നിമിഷം&lt;br /&gt;കനത്ത നിശ്ശബ്ദത, ദീര്‍ഘ നിശ്വാസങ്ങള്‍,&lt;br /&gt;എവിടുന്നോ ഓര്‍മ്മകളുടെ ഒരു സുനാമി വരുന്നുവോ?&lt;br /&gt;മദ്യം കലങ്ങിയ കണ്ണുകള്‍ക്ക് ഒരു മറ കൂടിയാകുന്നു.&lt;br /&gt;&lt;br /&gt;സുഹ്രുത്തേ നീ പോയിവരിക,&lt;br /&gt;കത്തിയെരിയുന്ന സൂര്യന്റെ ഓര്‍മ്മകള്‍&lt;br /&gt;എത്ര പൊള്ളിച്ചാലും, എനിക്കറിയാം,&lt;br /&gt;കൂടുതല്‍ സ്വപ്നങ്ങളുടെ ഭാരവുമായി,&lt;br /&gt;നീ മടങ്ങി വരുമെന്ന്‌.&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-448556798025625453?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/448556798025625453/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_902.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/448556798025625453'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/448556798025625453'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_902.html' title='പ്രവാസി'/><author><name>വിനോജ് | Vinoj</name><uri>http://www.blogger.com/profile/14625071051585259131</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://4.bp.blogspot.com/_rQDhI5-bUw4/TVPjSewhKCI/AAAAAAAAAJY/kyQLgIbZ-KE/s220/vinoj_Prof.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-8322057409309264450</id><published>2009-08-25T08:14:00.001+05:30</published><updated>2009-08-27T22:40:47.925+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>നിദ്ര</title><content type='html'>&lt;span style="font-weight:bold;"&gt;വിഷ്ണുപ്രസാദ്&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ShSjGkhCDww/Spa94Fa8xOI/AAAAAAAAAyI/Zi6IV9_jrr4/s1600-h/nidra.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 193px;" src="http://1.bp.blogspot.com/_ShSjGkhCDww/Spa94Fa8xOI/AAAAAAAAAyI/Zi6IV9_jrr4/s320/nidra.jpg" border="0" alt=""id="BLOGGER_PHOTO_ID_5374691976538801378" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുകയാണ് &lt;br /&gt;എനിക്കരികില്‍ കിടന്നവള്‍  വര്‍ഷങ്ങള്‍ക്കു മുന്‍പ്&lt;br /&gt;എഴുന്നേറ്റുപോയി.&lt;br /&gt;തലയ്ക്കരികില്‍ കുടിക്കുവാന്‍ വെച്ചിരുന്ന &lt;br /&gt;വെള്ളക്കുപ്പിയും എഴുന്നേറ്റുപോയി&lt;br /&gt;ഞങ്ങള്‍ക്കിടയില്‍ കിടന്നിരുന്ന കുഞ്ഞുങ്ങളും&lt;br /&gt;വളര്‍ന്നു വളര്‍ന്ന് എവിടേക്കോ പോയി&lt;br /&gt;ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ വെച്ചിരുന്ന പാട്ട്&lt;br /&gt;ഉറക്കം പിടിച്ചപ്പോഴേ നിലച്ചു&lt;br /&gt;ഉറങ്ങിക്കൊണ്ടിരുന്നതിനുമീതെ&lt;br /&gt;കറങ്ങിക്കൊണ്ടിരുന്ന പങ്ക&lt;br /&gt;ക്ഷീണിച്ച് പണി നിര്‍ത്തി.&lt;br /&gt;ഉറങ്ങിയിരുന്ന മുറിയുടെ ചുമരുകള്‍&lt;br /&gt;പല ദിക്കുകളിലേക്ക് നടന്നുപോയി.&lt;br /&gt;മേല്‍ക്കൂര പറന്നുപോയി&lt;br /&gt;&lt;br /&gt;നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുകയാണ് &lt;br /&gt;ഉറക്കത്തില്‍ പരതുകയാണ്&lt;br /&gt;എനിക്കരികില്‍ കിടന്നവളെ&lt;br /&gt;എനിക്കും അവള്‍ക്കുമിടയില്‍ കിടന്ന കുട്ടികളെ&lt;br /&gt;കറങ്ങിക്കൊണ്ടിരുന്ന പങ്കയുടെ സ്വിച്ച്&lt;br /&gt;തലയ്ക്കുംഭാഗത്ത് കുടിച്ചുവെച്ച വെള്ളക്കുപ്പി&lt;br /&gt;ഉറക്കം തുടങ്ങുമ്പോള്‍ അരികിലുണ്ടായിരുന്നതൊന്നും&lt;br /&gt;ഇപ്പോഴും അവിടെയുണ്ടെന്ന് ഉറപ്പു കിട്ടുന്നില്ല&lt;br /&gt;ഉണരാന്‍ പറ്റുന്നുമില്ല.&lt;br /&gt;&lt;br /&gt;എന്റെ ഉറങ്ങുന്ന ശരീരത്തിനു മീതെ&lt;br /&gt;വെയിലും നിലാവുമൊഴുകി&lt;br /&gt;വഴിതെറ്റിവന്ന മഴക്കാലനദി&lt;br /&gt;എനിക്കു മുകളിലൂടെ ഒലിച്ചുപോയി&lt;br /&gt;മീനുകള്‍ എന്റെ ശരീര രന്ധ്രങ്ങള്‍ വീടുകളാക്കി&lt;br /&gt;ഒളിച്ചു കളിച്ചു&lt;br /&gt;എന്റെ തൊലിപ്പുറത്തു നിന്ന് ജലസസ്യങ്ങള്‍ &lt;br /&gt;മുളച്ചുപൊന്തി.&lt;br /&gt;ഞാന്‍ പരതിക്കൊണ്ടിരുന്നു.&lt;br /&gt;അവളെ,കുഞ്ഞുങ്ങളെ പങ്കയുടെ സ്വിച്ച്,&lt;br /&gt;കുടിച്ചുവെച്ച വെള്ളക്കുപ്പി...&lt;br /&gt;ഒരു മത്സ്യം പിടി തരാതെ വഴുതിപ്പോയി&lt;br /&gt;പായലോ മുടിയോ എന്നറിയാതെ &lt;br /&gt;ഞാന്‍ കുഴങ്ങിപ്പോയി&lt;br /&gt;ഉറങ്ങുന്നവനോട് ദയവു തോന്നുമ്പോള്‍&lt;br /&gt;കുപ്പിവെള്ളം വെള്ളമായിത്തന്നെവന്ന്&lt;br /&gt;പിടിതരുമോ?&lt;br /&gt;സംശയിക്കാന്‍ ‘ഇട’യില്ല&lt;br /&gt;നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുന്നു.&lt;br /&gt;&lt;br /&gt;എനിക്കു മീതെ ഒഴുകിക്കൊണ്ടിരുന്ന നദി &lt;br /&gt;ദാരുണമായി കൊല്ലപ്പെട്ടു.&lt;br /&gt;വെയിലിന്റെ മുള്‍ക്കാടുകള്‍ പൊന്തിയ&lt;br /&gt;ഒരു മരുഭൂമി എനിക്കു ചുറ്റുമുണ്ടായി&lt;br /&gt;സഞ്ചാരികളെയും കൊണ്ട് പോകുന്ന&lt;br /&gt;ഒട്ടകങ്ങള്‍ കടന്നുപോയി&lt;br /&gt;മുള്‍ച്ചെടികളുടെ നിഴല്‍ വല്ലപ്പോഴും വീണു&lt;br /&gt;മരുപ്പാമ്പുകള്‍ എനിക്കുമുകളിലൂടെ&lt;br /&gt;ഇഴഞ്ഞുപോയി...&lt;br /&gt;ഞാന്‍ പരതിക്കൊണ്ടിരുന്നു&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-8322057409309264450?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/8322057409309264450/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_2509.html#comment-form' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/8322057409309264450'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/8322057409309264450'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_2509.html' title='നിദ്ര'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ShSjGkhCDww/Spa94Fa8xOI/AAAAAAAAAyI/Zi6IV9_jrr4/s72-c/nidra.jpg' height='72' width='72'/><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-8486031737871773770</id><published>2009-08-24T09:50:00.006+05:30</published><updated>2009-08-29T10:21:20.357+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചിത്രം'/><title type='text'>ഓണച്ചിത്രങ്ങള്‍</title><content type='html'>&lt;a href="http://www.flickr.com/photos/jinufilmmaker"&gt;&lt;span style=";font-size:large;color:red;"  &gt;ജിനുവിന്റെ ഓണച്ചിത്രങ്ങള്‍&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;" align="left"&gt;&lt;a href="http://2.bp.blogspot.com/_P84NHYUZFIs/SpgAJxzMwmI/AAAAAAAABD4/Dbx3v3vlj0A/s1600-h/pookkalamaavaan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img lk="true" src="http://2.bp.blogspot.com/_P84NHYUZFIs/SpgAJxzMwmI/AAAAAAAABD4/Dbx3v3vlj0A/s800/pookkalamaavaan.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പൂക്കളമാവാന്‍&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://www.flickr.com/photos/jinufilmmaker/3841631907/" style="clear: left; float: left; margin-bottom: 1em; margin-right: 1em;" title="photo sharing"&gt;&lt;img alt="" src="http://farm4.static.flickr.com/3447/3841631907_296a71761c_m.jpg" style="border: 2px solid rgb(0, 0, 0);" width="420" height="315" /&gt;&lt;/a&gt;&lt;/div&gt;&lt;div style="border: medium none ;"&gt;&lt;/div&gt;&lt;div class="separator" style="border: medium none ; clear: both; text-align: left;"&gt;പഴംനുറുക്ക് കാത്ത്...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="border: medium none ; clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="border: medium none ; clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_TKkiuileIrM/SpIVS5c14cI/AAAAAAAAAkw/-NP-KFXM-Uw/s1600-h/onam+povum.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img alt="" id="BLOGGER_PHOTO_ID_5373380719810044354" src="http://1.bp.blogspot.com/_TKkiuileIrM/SpIVS5c14cI/AAAAAAAAAkw/-NP-KFXM-Uw/s320/onam+povum.jpg" style="margin: 0px auto 10px; display: block; height: 237px; text-align: center; width: 320px;" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇനി പൂവിളി...&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-8486031737871773770?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/8486031737871773770/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/httpkeraladailyphoto.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/8486031737871773770'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/8486031737871773770'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/httpkeraladailyphoto.html' title='ഓണച്ചിത്രങ്ങള്‍'/><author><name>jineshgmenon</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_TKkiuileIrM/TBtyykbi4nI/AAAAAAAAAm4/uaDzdETqlq4/S220/jinuu.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_P84NHYUZFIs/SpgAJxzMwmI/AAAAAAAABD4/Dbx3v3vlj0A/s72-c/pookkalamaavaan.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-3681404545826553637</id><published>2009-08-23T20:37:00.003+05:30</published><updated>2009-08-28T20:28:17.968+05:30</updated><category scheme='http://www.blogger.com/atom/ns#' term='Audio'/><category scheme='http://www.blogger.com/atom/ns#' term='കുട്ടികള്‍'/><title type='text'>മുല്ലനേഴിയും കുട്ടികളും</title><content type='html'>&lt;object id="mp3playerdarksmallv3" codebase="http://fpdownload.macromedia.com/pub/shockwave/cabs/flash/swflash.cab#version=" height="25" width="210" align="middle" classid="clsid:d27cdb6e-ae6d-11cf-96b8-444553540000"&gt;&lt;param name="_cx" value="5556"&gt;&lt;param name="_cy" value="661"&gt;&lt;param name="FlashVars" value=""&gt;&lt;param name="Movie" value="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/3bk5kr/mullanezhionam.mp3&amp;amp;autoStart=no"&gt;&lt;param name="Src" value="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/3bk5kr/mullanezhionam.mp3&amp;amp;autoStart=no"&gt;&lt;param name="WMode" value="Transparent"&gt;&lt;param name="Play" value="-1"&gt;&lt;param name="Loop" value="-1"&gt;&lt;param name="Quality" value="High"&gt;&lt;param name="SAlign" value=""&gt;&lt;param name="Menu" value="0"&gt;&lt;param name="Base" value=""&gt;&lt;param name="AllowScriptAccess" value="sameDomain"&gt;&lt;param name="Scale" value="NoScale"&gt;&lt;param name="DeviceFont" value="0"&gt;&lt;param name="EmbedMovie" value="0"&gt;&lt;param name="BGColor" value="FFFFFF"&gt;&lt;param name="SWRemote" value=""&gt;&lt;param name="MovieData" value=""&gt;&lt;param name="SeamlessTabbing" value="1"&gt;&lt;param name="Profile" value="0"&gt;&lt;param name="ProfileAddress" value=""&gt;&lt;param name="ProfilePort" value="0"&gt;&lt;param name="AllowNetworking" value="all"&gt;&lt;param name="AllowFullScreen" value="false"&gt;&lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt; &lt;embed src="http://www.podbean.com/podcast-audio-video-blog-player/mp3playerdarksmallv3.swf?audioPath=http://kavithakal.podbean.com/mf/play/3bk5kr/mullanezhionam.mp3&amp;autoStart=no" quality="high" width="210" height="25" name="mp3playerdarksmallv3" align="middle" allowscriptaccess="sameDomain" wmode="transparent" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer"&gt;&lt;/embed&gt;&lt;br /&gt; &lt;/object&gt;&lt;br /&gt;&lt;br /&gt;&lt;a style="PADDING-LEFT: 41px; FONT-WEIGHT: normal; FONT-SIZE: 11px; COLOR: #2da274; BORDER-BOTTOM: medium none; FONT-FAMILY: arial, helvetica, sans-serif; TEXT-DECORATION: none" href="http://www.podbean.com/"&gt;Powered by Podbean.com&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കവി മുല്ലനേഴി കുട്ടികളോട് സംസാരിക്കുന്നു&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-3681404545826553637?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/3681404545826553637/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/powered-by-podbean.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3681404545826553637'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3681404545826553637'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/powered-by-podbean.html' title='മുല്ലനേഴിയും കുട്ടികളും'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-3857985036718553477</id><published>2009-08-23T18:43:00.007+05:30</published><updated>2009-08-28T13:28:27.263+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥ'/><title type='text'>ചന്ദനമരം</title><content type='html'>&lt;img id="BLOGGER_PHOTO_ID_5374468440559252578" style="WIDTH: 164px; CURSOR: hand; HEIGHT: 148px" alt="" src="http://2.bp.blogspot.com/_P84NHYUZFIs/SpXyklAU9GI/AAAAAAAABCw/r6gLP5TBBtc/s320/for+onam.jpg" border="0" /&gt;&lt;a&gt;&lt;p&gt;&lt;strong&gt;&lt;span style="color:#003300;"&gt;ലേഖാ വിജയ്&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നടുവില്‍ മിന്നലുപോലെ ഇടവിട്ടിട വിട്ടാണ് വേദന.രണ്ട് ദിവസമായി.ഡോക്ടര്‍&lt;br /&gt;പറഞ്ഞ ദിവസമായിട്ടില്ല.അതിനു ഇനിയുമുണ്ട് പത്ത് ദിവസം.ഇന്നലെ രാത്രിയിലും&lt;br /&gt;കൂടി കേട്ടു തൊട്ടപ്പുറത്തെ ലേബര്‍ റൂമില്‍ അലറിക്കരച്ചില്‍.ഞാന്‍ അങ്ങനെ&lt;br /&gt;കരയുകയൊന്നുമില്ല.നാളെക്കൂടി നോക്കിയിട്ട് സിസേറിയന്‍ ആവാമെന്നു ഡോക്ടര്‍&lt;br /&gt;പറഞ്ഞു.അടുത്ത ബെഡിലെ പെണ്‍കുട്ടിക്കും കടിഞ്ഞൂല്‍ പ്രസവം ആണ്.അവള്‍&lt;br /&gt;ഇന്നിപ്പോള്‍ വന്നതേയുള്ളൂ.പറഞ്ഞ ഡേറ്റിന് ഒരു ദിവസം മുന്നെ അഡ്മിറ്റ്&lt;br /&gt;ആയതാണ്.വന്നപ്പോള്‍ മുതല്‍ കലപിലാന്ന് വര്‍ത്തമാനമാണ്.ഇടക്കിടെ ഏതോ&lt;br /&gt;താരാട്ടുകള്‍ മൂളുന്നുണ്ട്.എത്ര റിലാക്സ്ഡ് ആണവള്‍.അമ്മയും ഇളയമ്മമാരും&lt;br /&gt;ഒപ്പമുണ്ട്.അവരൊക്കെ ടെന്‍ഷനില്‍ ആണെന്നു തോന്നുന്നു.ഇടക്കിടെ ഞാന്‍ വേദന&lt;br /&gt;കടിച്ച്പിടിക്കുമ്പോള്‍ സഹതാപത്തോടെ നോക്കുന്നുണ്ട്.ആരുമില്ലേ കൂടെ എന്നു&lt;br /&gt;ചോദിച്ചു അവളുടെ അമ്മ.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ShSjGkhCDww/SpeN1erBonI/AAAAAAAAAy4/H2q0pJoHfQ0/s1600-h/chandanamaram.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 242px; height: 320px;" src="http://4.bp.blogspot.com/_ShSjGkhCDww/SpeN1erBonI/AAAAAAAAAy4/H2q0pJoHfQ0/s320/chandanamaram.jpg" border="0" alt="" id="BLOGGER_PHOTO_ID_5374920630196085362" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഉണ്ട് അമ്മയുണ്ട്.വീട്ടില്‍ വരെ പോയിരിക്കുന്നു.ഇപ്പോള്‍ വരും എന്നു പറഞ്ഞു.&lt;br /&gt;അമ്മയോട് സഹതാപം തോന്നി.എന്തു ജോലികള്‍ ആണ് പാവത്തിനു.പശുവും കോഴികളും ഒക്കെയുണ്ട്.&lt;br /&gt;പുലര്‍ച്ചെ മുതല്‍ ഇരുട്ടും വരേക്കും.പണ്ടൊന്നും അങ്ങനെ&lt;br /&gt;തോന്നിയിട്ടില്ല. വീട്ടുജോലികളില്‍&lt;br /&gt;ഒരു കൈ സഹായിക്കുമായിരുന്നില്ല.അഛന്‍ വീട്ടിലുള്ളപ്പോഴാണെങ്കില്‍ അഛനോട്&lt;br /&gt;വര്‍ത്തമാനം പറഞ്ഞിരിക്കും.അനിയനോട് വഴക്കടിക്കും.ഈ തേങ്ങ ഒന്നു&lt;br /&gt;ചുരണ്ടിത്തരൂ മോളെ എന്നു പറയുമ്പോള്‍ പുസ്തകം കയ്യിലെടുക്കും.നോക്കൂ&lt;br /&gt;അച്ഛാ പഠിക്കാന്‍ സമ്മതിക്കില്ല അമ്മ എന്നു പരാതി പറഞ്ഞ് , അഛന്‍ അമ്മയെ&lt;br /&gt;വഴക്കു പറയുന്നതു കേട്ട് സന്തോഷിക്കുമായിരുന്നു.അമ്മയോട് എപ്പോഴും ഒരു&lt;br /&gt;റിബലിനേപ്പോലെ ; അഛനോട് ലിബറലും.നീയെന്താ ഇങ്ങനെ എന്നു അമ്മ എപ്പോഴും&lt;br /&gt;സങ്കടപ്പെടുമായിരുന്നു.അഞ്ച് വയസ്സുവരെ വളര്‍ത്തിയതു ഇളയമ്മ&lt;br /&gt;ആയിരുന്നു.അതുകൊണ്ടാവണം അമ്മയോട് മനസ്സുകൊണ്ട് അടുക്കാനേ&lt;br /&gt;കഴിഞ്ഞിട്ടില്ല.അമ്മയെ നിഷേധിക്കുന്നതു ഒരു ഹരമായിരുന്നു.എതിര്‍വാക്കു&lt;br /&gt;പറഞ്ഞ് വേദനിപ്പിക്കുന്നത് ഒരു രസമായിരുന്നു.സ്കൂളില്‍ പഠിക്കുമ്പോഴാണ്&lt;br /&gt;സന്ധ്യക്കു നാമം ജപിക്കാന്‍ പറഞ്ഞപ്പോള്‍ ഏതു ദൈവം എന്തു ദൈവം എന്നൊക്കെ&lt;br /&gt;ചോദിച്ച് വഴക്കിട്ടത്.ദൈവ നിഷേധി എന്നൊക്കെ പറഞ്ഞ് എത്ര അടിയാ&lt;br /&gt;കിട്ടിയത്.അമ്മ അടിച്ച അടികളെല്ലാം ഓര്‍ത്തിരിക്കുന്നു.എത്ര ഉമ്മകള്‍&lt;br /&gt;തന്നിട്ടുണ്ട് അമ്മ .ഓര്‍മ്മയില്ല.&lt;br /&gt;&lt;br /&gt;ചേച്ചീടെ അമ്മ രാവിലെ പോയിട്ട് ഇതുവരെ വന്നില്ലെ?ഉച്ചയൂണിനു ശേഷം&lt;br /&gt;കഴിക്കാനുള്ള മരുന്നുമായി വന്ന നഴ്സ് ചോദിച്ചു.&lt;br /&gt;ഇല്ല വന്നില്ല.&lt;br /&gt;സങ്കടം വന്നു.&lt;br /&gt;ഇപ്പൊ വേദന എങ്ങനെയുണ്ട്?&lt;br /&gt;ഇടക്കിടെ വേദനയുണ്ട്.&lt;br /&gt;&lt;br /&gt;ചേച്ചി ഇങ്ങനെ ഒരേ കിടപ്പു കിടക്കാതെ ഈ വരാന്തയിലൂടെ ഇറങ്ങി നടക്കൂ.&lt;br /&gt;ഞാന്‍ പിടിക്കണോ?&lt;br /&gt;&lt;br /&gt;മെഴ്സി എന്നാണോ പേരു? ഞാന്‍ ചിരിച്ചു.&lt;br /&gt;&lt;br /&gt;അല്ലല്ലൊ സിന്ധുഎന്നാണ്. അവളും ചിരിച്ചു.&lt;br /&gt;&lt;br /&gt;ചേച്ചി മെല്ലെ എഴുന്നേല്‍ക്കൂ.അവള്‍ കൈ താങ്ങി.&lt;br /&gt;എഴുന്നേല്‍ക്കുമ്പോള്‍ തല ചുറ്റി.&lt;br /&gt;&lt;br /&gt;തല ചുറ്റുന്നു വയ്യെന്നു പിന്നെയും കിടക്കയിലേക്കു ചാഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;അമ്മ ഒരു വലിയ ടിഫിന്‍ കാരിയറില്‍ ഉച്ചയൂണുമായി കയറിവന്നു.&lt;br /&gt;അമ്പേ! നാണക്കേടു തോന്നി.ചെറിയ പാത്രമൊന്നും ഉണ്ടായിരുന്നില്ലേ വീട്ടില്‍&lt;br /&gt;അടുത്ത ബെഡിലെ പെണ്‍കുട്ടിയും അവളുടെ അമ്മയും കൌതുകത്തോടെ&lt;br /&gt;നോക്കുന്നു.അവളുടെ ഇളയമ്മമാരെല്ലാം പോയോ?അമ്മ വന്നല്ലോ ഇനി ഞാന്‍ പോട്ടെ&lt;br /&gt;എന്നു പറഞ്ഞു ചിരിച്ച് സിന്ധുവും പോയി.&lt;br /&gt;&lt;br /&gt;ന്താമ്മേ വൈകീത്?&lt;br /&gt;&lt;br /&gt;അച്ഛന്‍ കുളിമുറിയില്‍ കാല്‍ വഴുതി വീണു.&lt;br /&gt;&lt;br /&gt;എന്തെങ്കിലും പറ്റിയോ?&lt;br /&gt;&lt;br /&gt;ഇല്ല ഭാഗ്യം.ഭഗവതി കാത്തു.അമ്മയ്ക്ക് എപ്പോഴും മുന്‍ ഗണന അച്ഛന്റെ&lt;br /&gt;കാര്യങ്ങളാണ് എന്നു വഴക്കടിക്കണമെന്നു തോന്നി.അപ്പുറത്തെ ബെഡിലെ&lt;br /&gt;പെണ്‍കുട്ടിയേയും അമ്മയേയും ഓര്‍ത്ത് അടക്കി. അമ്മ പ്ലേറ്റും ഗ്ലാസും&lt;br /&gt;കഴുകി വന്നപ്പോള്‍ അവരോട് കുശലം ചോദിച്ചു ; കഴിക്കുന്നോ?&lt;br /&gt;ഏയ് എന്നു ചിരിച്ചുകൊണ്ട് തലവെട്ടിച്ചു അമ്മയും മകളും.ആശുപത്രി മണത്തിലിരുന്നു&lt;br /&gt;കഴിക്കുന്നതിഷ്ടമല്ല.അമ്മ മുളകും ഉള്ളിയുമൊക്കെ വെളിച്ചെണ്ണയില്‍ വഴറ്റി&lt;br /&gt;ചമ്മന്തി ഉണ്ടാക്കികൊണ്ട് വന്നിരുന്നു.പിന്നെയും എന്തൊക്കെയോ..&lt;br /&gt;ഒന്നും കഴിക്കാന്‍ തോന്നിയില്ല.വെറുതെ ചമ്മന്തി വിരല്‍ കൊണ്ട് തൊട്ടു&lt;br /&gt;നക്കി.അപ്പുറത്തെ ബെഡിലേക്കു ഒളികണ്ണിട്ട് നോക്കി.രണ്ട്പേരും ഞാന്‍&lt;br /&gt;കഴിക്കുന്നത് നോക്കിയിരിക്കുന്നു.അമ്മ അവരുമായി പരിചയത്തിലായി.&lt;br /&gt;വീട്ടുവിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.എന്നാ ഡേറ്റ്? അമ്മ&lt;br /&gt;എല്ല ഗര്‍ഭിണികളോടും ചോദിക്കുന്ന പതിവു ചോദ്യം ചോദിക്കുന്നു.&lt;br /&gt;നാളെയാ.അസുഖമൊന്നുമില്ല.വീടു കുറച്ചു ദൂരെ ആയതുകൊണ്ട് ഒരുദിവസം&lt;br /&gt;നേരത്തെ ഇങ്ങു പോരുന്നു.&lt;br /&gt;പപ്പക്കു വേദന തുടങ്ങിയിട്ട് കൊണ്ടു വന്നതാ.ഇടക്കിടെ വേദനയുണ്ട്.സ്കാന്‍&lt;br /&gt;ചെയ്തിട്ട് കുഴപ്പമൊന്നുമില്ലെന്നാ ഡോക്ടര്‍ പറഞ്ഞത്.&lt;br /&gt;മറ്റുള്ളവരോട് പറയുമ്പോള്‍ ഈ അമ്മയ്ക്ക് പത്മ എന്നു പറഞ്ഞൂടെ.ദേഷ്യം&lt;br /&gt;വന്നു.കുറേനേരമായി കാലുമടക്കിയിട്ടിരുന്നു പെരുത്തുപോയി&lt;br /&gt;കാലുകള്‍.നീട്ടിവക്കാന്‍ നോക്കുമ്പോള്‍ വേദനിച്ചു.അമ്മ കാലു തടവുമ്പോഴും&lt;br /&gt;അവരോട് സംസാരിച്ഛു കൊണ്ടിരുന്നു.അമ്മയുടെ കൈകള്‍ ആകെ&lt;br /&gt;തണുത്തിരിക്കുന്നു.തടവിയിട്ട് ഒരു സുഖം തോന്നുന്നില്ല.ഉയര്‍ത്തിവച്ച&lt;br /&gt;തലയണയില്‍ ചാരി കണ്ണുകളടച്ഛിരുന്നു.ഹരിയേട്ടന്‍ ഇന്നിതുവരെ&lt;br /&gt;വിളിച്ചില്ലല്ലൊ എന്നോര്‍ത്തു.ഫീല്‍ഡ് വര്‍ക്കിലാവും.വയറിനുള്ളില്‍&lt;br /&gt;അനക്കങ്ങള്‍ നന്നായറിയാന്‍ കഴിയുന്നുണ്ട്.ഒന്നു കഴിഞ്ഞു&lt;br /&gt;കിട്ടിയിരുന്നെങ്കില്‍.മൂന്നാം മാസത്തില്‍ ഒരു സ്കാനിങ്ങ്&lt;br /&gt;ഉണ്ടായിരുന്നു.അന്നു ഡോക്ടറോട് ചോദിച്ചതാ&lt;br /&gt;കുഞ്ഞ് ആണോ പെണ്ണോ എന്നു.പറഞ്ഞില്ല അയാള്‍.പറയാന്‍ പാടില്ലാത്രെ.ആണായാലും&lt;br /&gt;പെണ്ണായാലും ഒരേപോലെ എന്നൊക്കെ പറഞ്ഞാലും മകന്‍ മതിയെന്നാണെനിക്ക്.ഒരു&lt;br /&gt;ഏട്ടനില്ലാത്തതിന്റെ സങ്കടങ്ങള്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.ആദ്യം&lt;br /&gt;മകന്‍ പിന്നെ മകള്‍ അങ്ങനെ മതി.ഓരോന്നാലോചിച്ച് ഉറങ്ങിയെന്നു&lt;br /&gt;തോന്നുന്നു.അമ്മയുടെ കരച്ചില്‍ കലര്‍ന്ന ശബ്ദം കേട്ടാണുണര്‍ന്നത്.കഥ&lt;br /&gt;പറഞ്ഞു പറഞ്ഞു കരച്ചിലിന്റെ വക്കോളം എത്തിയിരിക്കുന്നു.ഈ അമ്മേടെ ഒരു&lt;br /&gt;കാര്യം.ആരെയെങ്കിലും കാണുമ്പോള്‍ കരഞ്ഞു വിങ്ങലൊഴിക്കാന്‍ മാത്രം എന്തു&lt;br /&gt;സങ്കടമാ അമ്മയ്ക്കുള്ളത്.&lt;br /&gt;കണ്ണടച്ചു ഉറക്കം നടിച്ചു.&lt;br /&gt;അമ്മ പറയുകയാണ്..&lt;br /&gt;ഒന്നും പറയേണ്ട ശ്യാമളേ വല്ലാത്തൊരു കഷ്ടപ്പാടായിരുന്നു അന്നൊക്കെ.&lt;br /&gt;അന്ന് അടിക്കാനും തുടക്കാനും അരയ്ക്കാനും തുണികള്‍ കഴുകാനുമെല്ലാം ഞാനൊരു&lt;br /&gt;മെഷീനേ ഉള്ളൂ.പപ്പക്കു ഒരു വയസ്സുള്ളപ്പോള്‍ പിന്നേം ഗര്‍ഭിണിയായി.&lt;br /&gt;കുഞ്ഞിനെ നോക്കണം.എല്ലാ ജോലികളും ചെയ്യണം.ഇവളുടെ അഛമ്മ&lt;br /&gt;വരാന്തയില്‍ കാലുനീട്ടിയിരുന്നു ഗീത വായിക്കുകയേ ഉള്ളൂ.ഒരു ദിവസം&lt;br /&gt;നോക്കുമ്പോഴുണ്ട് കുഞ്ഞു കിണറിന്റെ വക്കത്ത് ഇരിക്കുന്നു.തറനിരപ്പായിരുന്നു കിണര്‍.&lt;br /&gt;പതിയെ പിന്നിലൂടെ ചെന്നു വലിച്ചെടുത്തു.അന്നു എത്രയാ കരഞ്ഞത്.&lt;br /&gt;ഞാനൊന്നു കാണാന്‍ വൈകിയിരുന്നെങ്കില്‍ എന്താകുമായിരുന്നു.ഇപ്പോഴും&lt;br /&gt;ഓര്‍ക്കുമ്പോള്‍ പേടിയാണ്.&lt;br /&gt;അന്നു തന്നെ വീട്ടിലേക്ക് അയല്പക്കത്തുള്ള ചെക്കനെ പറഞ്ഞയച്ച് അനിയത്തിയെ&lt;br /&gt;വരുത്തി.ഗര്‍ഭിണി ആയിരുന്നതിനാല്‍ മുലയൂട്ടാന്‍ പാടില്ലെന്നു ഡൊക്ടര്‍&lt;br /&gt;പറഞ്ഞിട്ടുമുണ്ടായിരുന്നു .അന്നു എന്റെ കുഞ്ഞിനെ അവള്‍ കൊണ്ടു&lt;br /&gt;പോകുമ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞു.അവള്‍ സുഖമായിരിക്കട്ടെ എന്നു മാത്രേ&lt;br /&gt;ചിന്തിച്ചിരുന്നുള്ളൂ.ആ കഥയൊക്കെ അവളുടെ അച്ഛമ്മ എന്നെ പ്രതി&lt;br /&gt;ചേര്‍ത്ത് പറഞ്ഞുകൊടുത്ത് എന്റെ കുട്ടി അന്നു മുതല്‍ എന്നെ ശത്രുവിനെ&lt;br /&gt;കാണുമ്പോലെയാണ്..എന്റെ അടഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ കണ്ണീരൊലിച്ചു.കണ്ണു&lt;br /&gt;തുടച്ചു മുരടനക്കി.ഞാനുണര്‍ന്നതറിഞ്ഞപ്പോള്‍ അമ്മ സാരിത്തലപ്പു കൊണ്ട്&lt;br /&gt;കണ്ണുകള്‍ തുടച്ചു.&lt;br /&gt;അപ്പുറത്തെ ബെഡിലെ കേഴ്വിക്കാരിയായ അമ്മ സഹതാപത്തോടെ നോക്കുന്നു;പിന്നെയും.&lt;br /&gt;അവരുടെ മകള്‍ നല്ല ഉറക്കമാണ്.നന്നായി അവള്‍ ഒന്നും കേട്ടില്ലല്ലൊ.&lt;br /&gt;മോള്‍ക്ക് ചായ വേണോ?അമ്മ കാന്റീനില്‍ നിന്നും വാങ്ങിക്കൊണ്ട് വരാം.&lt;br /&gt;വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല.ആദ്യം കാണുമ്പോലെ അമ്മയെ നോക്കി കിടന്നു.&lt;br /&gt;എന്തു പറ്റി? വേദനിക്കുന്നുണ്ടോ?എന്താ ഇങ്ങനെ നോക്കണത് എന്നൊക്കെ ചോദിച്ചു അമ്മ.&lt;br /&gt;ഒന്നുമില്ല ഒരു പേടിസ്വപ്നം കണ്ടെന്നു പറഞ്ഞൊഴിഞ്ഞു.&lt;br /&gt;അമ്മയും ആ സ്ത്രീയും ചായവാങ്ങാനായി പോയി.&lt;br /&gt;ഷൈല ഉണര്‍ന്നാല്‍ ഒന്നു പറഞ്ഞേക്കൂ മോളെ എന്നു പറഞ്ഞു അവര്‍.&lt;br /&gt;&lt;br /&gt;അഛമ്മ എത്ര കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്.രാമായണത്തിലേയും&lt;br /&gt;മഹാഭാരതത്തിലേയും കഥകള്‍ അഛമ്മയാണ് തനിക്കും അനിയനും പറഞ്ഞു&lt;br /&gt;തന്നിട്ടുള്ളത്.ഇടക്കു അമ്മയേക്കുറിച്ചും പറയും.നിന്നെ അമ്മയ്കു&lt;br /&gt;വേണ്ടായിരുന്നു.കൊണ്ടുക്കളഞ്ഞതല്ലേ എന്റെ കുട്ടിയെ.നിന്നെ കൊണ്ടു&lt;br /&gt;പോകുമ്പോള്‍ അഛമ്മ അന്നു വാവിട്ടു കരഞ്ഞു,എന്നൊക്കെ.അഛമ്മ അത്തരം കഥകള്‍&lt;br /&gt;പറയാന്‍ തുടങ്ങുമ്പോള്‍ അനിയന്‍ എഴുന്നേറ്റ് പോകും.അഛമ്മേടെ നൊണക്കഥ&lt;br /&gt;എന്നു പറഞ്ഞിട്ട്.അവനെന്താ അഞ്ചു വയസ്സുവരെ അമ്മേടെ പാലു&lt;br /&gt;കുടിച്ചില്ലേ.അമ്മയെ പിരിഞ്ഞൊറ്റ ദിവസം നിന്നിട്ടുമില്ല.അമ്മയുടെ&lt;br /&gt;സ്നേഹലാളനങ്ങള്‍ കിട്ടാതെ പോയ ഒരു കുഞ്ഞാണ് താനെന്നുള്ള ഓര്‍മ്മ എത്രയോ&lt;br /&gt;കാലം കരയിച്ചിട്ടുണ്ട്.ശൈശവത്തിന്റെ ഓര്‍മ്മകളൊന്നും&lt;br /&gt;ആരിലുമുണ്ടാവില്ല.അത്തരം ഓര്‍മ്മകള്‍ക്കു മീതെ മറവിയുടെ കരിമ്പടം വീണു&lt;br /&gt;പോയിരിക്കുന്നു.ഒന്നു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞെങ്കില്‍.അമ്മ&lt;br /&gt;കണ്ണുകളിലേക്കു നോക്കി കൊഞ്ചി കൊഞ്ചി വര്‍ത്തമാനം പറഞ്ഞത്,പാലു&lt;br /&gt;തന്നുറക്കിയത്,കണ്ണെഴുതി പൊട്ടുതൊട്ടു തന്നത്..ഒന്നും ഓര്‍മ്മയില്ല.&lt;br /&gt;ചായയുമായി അമ്മയും ഷൈലയുടെ അമ്മയും കയറിവന്നു.അമ്മ കപ്പിലേക്കു ചായ പകര്‍ന്നു.&lt;br /&gt;നോക്ക് പപ്പേ ഈ ശ്യാമള പറഞ്ഞുവരുമ്പോള്‍ നമ്മുടെ ബന്ധുവാ.&lt;br /&gt;ചിരി വന്നു.അമ്മ ബന്ധുത്വവും സ്ഥാപിച്ചിരിക്കുന്നു.എന്തായാലും അമ്മയ്ക്കൊരു&lt;br /&gt;കൂട്ടായി.ഷൈല മൊബൈലില്‍ സംസാരമാണ്.ഭര്‍ത്താവിനോടാകും.കുറേനേരമായി&lt;br /&gt;തുടങ്ങിയിട്ട്.ഈ ഹരിയേട്ടനൊന്നു വിളിച്ചെങ്കില്‍.അവള്‍ക്കിന്നത്തെ ദിവസം&lt;br /&gt;മൂന്നാം തവണയാണ് ഫോണ്‍ വരുന്നതു.അവള്‍ കാണാതെ ഫോണ്‍ കിടക്കയില്‍ വച്ച്&lt;br /&gt;ഒരു മിസ്സ് കാള്‍ കൊടുത്തു.ഇത്തിരി കഴിഞ്ഞപ്പോള്‍ വിളി വന്നു.&lt;br /&gt;പപ്പേ ഞാന്‍ വണ്ടിയിലാണ്.വീട്ടിലെത്തിയിട്ട് വിളിക്കാം.&lt;br /&gt;അങ്ങോട്ടോന്നും പറയാന്‍ കൂടി ഇട കിട്ടിയില്ല.ഇനി വിളിക്കണമെങ്കില്‍&lt;br /&gt;ഇനിയും മിസ്സ്കാള്‍ കൊടുക്കേണ്ടി&lt;br /&gt;വരും.മുറിയില്‍ കയറി ലാപ്ടോപ്പെടുത്താല്‍ കഴിക്കുന്നതും&lt;br /&gt;ഉറങ്ങുന്നതുമെല്ലാം അതിന്റെ മുന്നില്‍ തന്നെ.&lt;br /&gt;അവിടെ ഓരോരുത്തരും അവരവരുടെ ലോകത്താണ്.പരസ്പരം മിണ്ടാട്ടമില്ല.&lt;br /&gt;കഴിക്കാനും അഛനും മകനും അമ്മക്കുമെല്ലാം അവരുടേതായ സമയങ്ങള്‍.&lt;br /&gt;അമ്മ എപ്പോഴും തികഞ്ഞ ഗൌരവത്തില്‍ ആണ്.ആദ്യമൊക്കെ സങ്കടം തോന്നീട്ടുണ്ട്.&lt;br /&gt;എന്താണ് എല്ലാവരുമിങ്ങനെ എന്ന്.വീട്ടിലെ ബഹളം നിറഞ്ഞ അന്തരീക്ഷത്തില്‍&lt;br /&gt;നിന്നും പെട്ടെന്നു&lt;br /&gt;ഒറ്റ്യ്ക്കായതു പോലെ.ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ വല്ലാതെ ബുദ്ധിമുട്ടി.&lt;br /&gt;ഒരു തരം പ്രവാസ ജീവിതം പോലെ.അല്ലെങ്കിലും മിക്ക പെണ്‍കുട്ടികളും പ്രവാസികള്‍ അല്ലെ?&lt;br /&gt;സ്നേഹത്തിന്റെ പച്ചപ്പില്‍ നിന്നും സ്നേഹരാഹിത്യത്തിന്റെ മണല്‍ക്കാട്ടിലേക്കു&lt;br /&gt;എടുത്തെറിയപ്പെടുന്നവര്‍.ഒരിക്കലും മടക്കയാത്ര ഇല്ലാത്തവര്‍.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ തോന്നുന്നു അമ്മയുടെ ഈ കലപില വര്‍ത്തമാനങ്ങള്‍ ഒരുതരം&lt;br /&gt;രക്ഷപെടല്‍ ആണെന്ന്.ചുറ്റുമുള്ള എന്തിനോടും അമ്മ വായിട്ടലച്ചു.തൊഴുത്തിലെ&lt;br /&gt;പശുവിനോട് അതിന്റെ കിടാവിനോട് അടുക്കളകോണില്‍ പതുങ്ങി ഇരിക്കാറുള്ള&lt;br /&gt;ചക്കിപ്പൂച്ചയോട്,ചെടികള്‍ക്ക് വെള്ളമൊഴിക്കുമ്പോള്‍ അവറ്റകളോട്..&lt;br /&gt;പൂവിടാത്ത ചെടിയെ വഴക്ക് പറഞ്ഞ്, പൂവിട്ടവയെ തലോടി അമ്മ എപ്പോഴും&lt;br /&gt;ഉള്ളിലേക്കൊതുങ്ങാതെ പുറത്തേക്കു പാറി നടന്നു.&lt;br /&gt;എന്താ എപ്പോഴും ഒരേ ചിന്ത എന്നു അമ്മ ഇടയ്ക്ക് കുലുക്കി വിളിച്ചു.&lt;br /&gt;കടിഞ്ഞൂല്‍ അല്ലേ പേടികാണും എന്നു അമ്മയുടെ കൂട്ടുകാരി.&lt;br /&gt;ഏയ് വെറുതേ എന്നു ചിരിവരുത്തി ഞാന്‍.&lt;br /&gt;&lt;br /&gt;ആസ്പത്രി വരാന്തയില്‍ ആള്‍ക്കൂട്ടം.ആരോ കരയുന്നുമുണ്ട്.ന്താ അവിടെ?&lt;br /&gt;അമ്മ നോക്കാനോടി.കുറേക്കഴിഞ്ഞ് ഒന്നൂല്ലെന്നു പറഞ്ഞു വന്നു.അമ്മയുടെ മുഖം&lt;br /&gt;കണ്ടാലറിയാം എന്തോ ഉണ്ട്. ഞാന്‍ പേടിക്കുമെന്നു കരുതിപറയാത്തതാണ്.&lt;br /&gt;വയറ്റിലൊരു ഇളക്കം.കുഞ്ഞിക്കാല്‍ കൊണ്ട് കുത്തി മറിയുകയാണോ കണ്ണാ നീ?&lt;br /&gt;&lt;br /&gt;അമ്മ കട്ടിലിന്റെ ഓരത്ത് കൈകള്‍ കൂപ്പി പ്രാര്‍ഥിക്കാനായി ഇരിക്കുമ്പോള്‍&lt;br /&gt;ഡോക്ടര്‍ റൌണ്‍സിനായി വന്നു.പത്മേടെ അമ്മ പ്രാര്‍ഥിക്കയാ?&lt;br /&gt;ഡോക്ടര്‍ കുശലം ചോദിച്ചു.അമ്മ ചിരിച്ചു.ഒട്ടും ദൈവ വിചാരമില്ല പപ്പക്കു എന്നു പരാതി&lt;br /&gt;പറയുകയും ചെയ്തു.&lt;br /&gt;ആണോ പപ്പേ? ഡോക്ടര്‍ ചിരിച്ചു.പ്രാര്‍ഥിക്കാന്‍ ഒരു&lt;br /&gt;അമ്മയുള്ളപ്പോള്‍ നിരീശ്വരവാദിയായിരിക്കുക എന്നതു എളുപ്പമുള്ള&lt;br /&gt;കാര്യാണ്.മകളായിരിക്കുക എന്നതു പോലെ എളുപ്പമുള്ള കാര്യം.ഡോക്ടര്‍&lt;br /&gt;ഫിലോസഫിക്ക് ആയി.പത്മേടെ അമ്മ വിഷമിക്കേണ്ട രണ്ട് ദിവസം കഴിയട്ടെ മകള്‍&lt;br /&gt;അവളുടെ കുഞ്ഞിനു വേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങിക്കൊള്ളും.പത്മേ ഒന്നു&lt;br /&gt;ശ്രദ്ധിച്ചോളൂ ട്ടോ.&lt;br /&gt;ഡോക്ടര്‍ മുന്നറിയിപ്പു തന്നു.&lt;br /&gt;പത്മേടെ അമ്മ ഒക്കെ കരുതിയിട്ടില്ലേ?ഡോക്ടര്‍ ചോദിച്ചു.&lt;br /&gt;ഉവ്വ് ഡോക്ടര്‍.പപ്പയ്ക്കെന്താ സമയമായോ?ഒന്നു കരുതി ഇരുന്നോളൂ പപ്പേടെ&lt;br /&gt;അമ്മേ എന്നു പറഞ്ഞ് ഡൊക്ടര്‍&lt;br /&gt;ഷൈലയുടെ അടുത്തേക്ക് നടന്നു.അമ്മ മൊബൈലില്‍ അഛന്റെ നമ്പര്‍ ഡയല്‍ ചെയ്തു വാങ്ങി.&lt;br /&gt;വീടുപൂട്ടി ഇങ്ങോട്ടു പോന്നോളൂ കേട്ടോ.പോരും മുന്നെ ചെയ്തു വക്കേണ്ട&lt;br /&gt;ജോലികളുടെ പട്ടിക വായിക്കുന്നതു കേട്ടു.&lt;br /&gt;അഛന്‍ വരുമ്പോള്‍ ഞാന്‍വരാന്തയിലൂടെ നടക്കുകയായിരുന്നു.&lt;br /&gt;നടുവേദനയുടെ തീവ്രത കൂടിയതു പെട്ടെന്നാണ്.എല്ലാഞരമ്പുകളും നുറുങ്ങുന്ന വേദന.&lt;br /&gt;അമ്മേ സഹിക്ക വയ്യ.എത്ര ബലം പിടിച്ചു കിടന്നിട്ടും വാവിട്ടു&lt;br /&gt;കരഞ്ഞു.അമ്മയും കൂടെ കരഞ്ഞു.&lt;br /&gt;ലേബര്‍ റൂമിലേക്കു പോകുമ്പോള്‍ ഇതാണവസാ‍നമെന്നു തോന്നി.&lt;br /&gt;ഹരിയേട്ട ഒന്നു കാണാനായില്ലല്ലൊ എന്നു മനസ്സു തേങ്ങി.&lt;br /&gt;&lt;br /&gt;എത്ര കരഞ്ഞെന്നറിയില്ല.ഞാനും കൂടി വന്നോട്ടെ അകത്തേക്ക് എന്നു അമ്മ&lt;br /&gt;കെഞ്ചുന്നതു കേട്ടു.ഡോകടര്‍ക്കിഷ്ടമായില്ലെന്നു തോന്നുന്നു.&lt;br /&gt;എന്നെ വിശ്വാസമില്ലേ പത്മേടെ അമ്മയ്ക്ക്?&lt;br /&gt;അയ്യോ അതല്ല ഡൊക്ടര്‍ അവളുടെ കരച്ചില്‍ സഹിക്ക വയ്യ.&lt;br /&gt;അതു സാരമില്ല ഇത്തിരി നേരം കൂടി കരയട്ടെ.&lt;br /&gt;വേദനയുടെ പാരമ്യത്തില്‍ ബോധം മറഞ്ഞെന്നു തോന്നുന്നു.കണ്ണുതുറക്കുമ്പോള്‍&lt;br /&gt;ഡോക്ടറുടെ ചിരിക്കുന്ന മുഖം.&lt;br /&gt;എവിടെ എവിടെ എന്റെ കുഞ്ഞ് എന്നു പരതുമ്പോള്‍&lt;br /&gt;വെള്ള ടവ്വലില്‍ പൊതിഞ്ഞ് തളിരിന്റെ നിറമുള്ള കുഞ്ഞിനെ അരികില്‍ കിടത്തിഡോക്ടര്‍.&lt;br /&gt;എന്റെ മുത്തേ എന്നു ഉമ്മകൊണ്ട് പിന്നെയും പുതപ്പിക്കാന്‍ തോന്നി.&lt;br /&gt;മകളാണ് പത്മേ . നോക്കൂ കണ്ടിട്ട് പത്മയുടെ അമ്മയേപ്പോലെ എന്നു പറഞ്ഞു ഡൊക്ടര്‍.&lt;br /&gt;എവിടെ അമ്മ എനിക്കു കാണണം.അമ്മ ചിരിയും കണ്ണീരും നിറഞ്ഞ മുഖവുമായി കയറിവന്നു.&lt;br /&gt;പിന്നെ തണുത്ത കൈകള്‍ കൊണ്ട് നെറുകയില്‍ തലോടി.&lt;br /&gt;ചന്ദനത്തിന്റെ മണവും തണുപ്പുമാണ് അമ്മയുടെ കൈകള്‍ക്കെന്നു അപ്പോഴാദ്യമായി തോന്നി.&lt;br /&gt;അമ്മയുടെ കൈകള്‍ പിടിച്ച് എന്റെ അമ്മേ എന്ന് ഒച്ചയില്ലാതെ കരഞ്ഞു&lt;/p&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-3857985036718553477?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/3857985036718553477/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_23.html#comment-form' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3857985036718553477'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3857985036718553477'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_23.html' title='ചന്ദനമരം'/><author><name>വിഷ്ണു പ്രസാദ്</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_P84NHYUZFIs/SvxVokAKkdI/AAAAAAAABXk/5LtZ0DbrDSA/S220/DSC_0394.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_P84NHYUZFIs/SpXyklAU9GI/AAAAAAAABCw/r6gLP5TBBtc/s72-c/for+onam.jpg' height='72' width='72'/><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-3746060045941922614</id><published>2009-08-23T05:53:00.005+05:30</published><updated>2009-08-28T13:19:52.845+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥ'/><title type='text'>അറ്റ് ദ എന്‍‌ഡ് ഓഫ് ദ വേള്‍ഡ്</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="color: rgb(0, 51, 0); font-weight: bold; "&gt;സുനീഷ്.കെ.എസ്&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-size:180%;color:#003300;"&gt;&lt;span class="Apple-style-span"  style="font-size:18px;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;a href="http://4.bp.blogspot.com/_P84NHYUZFIs/SpXx64_hteI/AAAAAAAABCo/FMiFt0M_YYU/s1600-h/Sunish.jpg"&gt;&lt;img id="BLOGGER_PHOTO_ID_5374467724370097634" style="WIDTH: 160px; CURSOR: hand; HEIGHT: 120px" alt="" src="http://4.bp.blogspot.com/_P84NHYUZFIs/SpXx64_hteI/AAAAAAAABCo/FMiFt0M_YYU/s320/Sunish.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ക്ലിക്ക്: ഗെയിം റെസ്യൂം.&lt;br /&gt;ഒന്നു നിന്നു തിരിഞ്ഞു ചുറ്റും നോക്കി.&lt;br /&gt;ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കൊട്ടാരത്തിന്‍‌റെ ഏതോ ഒരു മുറിയില്‍ ഒരു മൂലക്ക് തോക്കുകള്‍, തോക്ക് നിറയ്ക്കാനുള്ള തിരകള്‍, ഗ്രനേഡ്, പിന്നെ കത്തി. അവിടെയാണ് ഇപ്പോള്‍ നില്‍ക്കുന്നത്.&lt;br /&gt;ആയുധധാരിയായി പുറത്തേക്ക് ചെറിയ ഒരു വാതിലില്‍ കൂടി നൂര്‍ന്നു കടന്നപ്പോള്‍ സ്പീക്കറില്‍ നെഞ്ചിടിപ്പ് പോലെ മുഴക്കം തുടങ്ങി. വരുന്നുണ്ടത്.&lt;br /&gt;രണ്ട് റൌണ്ട് റാന്‍ഡം ഷൂട്ട് ചെയ്തു. ഒരു ഭീമന്‍ ആള്‍ക്കുരങ്ങിന്‍‌റെ പുറംഭാഗം ഭിത്തിക്കപ്പുറം തെന്നി മറയുന്നു. അതിനെ ഒന്നു പ്രകോപിപ്പിച്ചുവെന്നു മാത്രം. തിരിച്ച് സുരക്ഷിത സ്ഥാനത്ത് വന്നു നിന്നു.&lt;br /&gt;ക്ലിക്ക്: ഗെയിം പോസ്.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ShSjGkhCDww/SpeLnf7eIKI/AAAAAAAAAyw/WmSDZFnfvNE/s1600-h/at+the+end+of+the+world.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 214px;" src="http://1.bp.blogspot.com/_ShSjGkhCDww/SpeLnf7eIKI/AAAAAAAAAyw/WmSDZFnfvNE/s320/at+the+end+of+the+world.jpg" border="0" alt="" id="BLOGGER_PHOTO_ID_5374918190992072866" /&gt;&lt;/a&gt;&lt;br /&gt;ലാപ്ടോപ്പിനടുത്ത് കൌതുകത്തോടെ മീശ വിറപ്പിച്ച് ജെറി ഇരിക്കുന്നു. വിരലൊന്ന് കാണിച്ചപ്പോള്‍ അത് പെട്ടെന്ന് നഖങ്ങള്‍ നീട്ടി കൈ വീശി.&lt;br /&gt;യൂ ജസ്‌റ്റ് മിസ്ഡ് ഇറ്റ് ജെറീ.&lt;br /&gt;ജെറി ഒന്നിളകിയിരുന്നു. പല നിലകളായി പടുത്തുയര്‍ത്തിയിരുന്ന ചീട്ടു കൊട്ടാരത്തില്‍ അത് കണ്ണോടിച്ചു. കൊട്ടാരത്തിന്‍‌റെ ഏറ്റവും താഴത്തെ നിലയില്‍ കാര്‍പ്പെറ്റില്‍ കിടക്കുന്ന ആടുതന്‍ രാജാവില്‍* നോക്കിയപ്പോള്‍ അത് മ്യാവൂ എന്നൊന്ന് കരഞ്ഞു.&lt;br /&gt;&lt;br /&gt;ക്ലിക്ക്: ഗെയിം റെസ്യൂം.&lt;br /&gt;തന്‍‌റെ സാന്നിദ്ധ്യമറിയിക്കാന്‍ ഒരു വെടി. കുറച്ച് കൂടി മുന്‍പോട്ട് നടന്നു. പെട്ടെന്ന് ഭിത്തിയുടെ മറ നീക്കി ആള്‍ക്കുരങ്ങ് പാഞ്ഞു വന്നു. നാലഞ്ച് ചുവട് പുറകോട്ട് വച്ച് അവന്‍‌റെ സുനാപ്പി നോക്കി അഞ്ചാറ് റൌണ്ട് വെടി. വന്നതു പോലെ തിരിച്ച് പാഞ്ഞ് അത് ഭിത്തിക്ക് പിന്നിലൊളിച്ചു.&lt;br /&gt;ക്ലിക്ക്: ഗെയിം പോസ്.&lt;br /&gt;&lt;br /&gt;മോം എന്‍‌റെ ക്വീനിനേം ജോക്കറിനേം കാണുന്നില്ല.&lt;br /&gt;ടോം അടുക്കളയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് തലയിട്ട് പരാതിപ്പെട്ടു.&lt;br /&gt;ഓവനോട് ചേര്‍ന്ന് ചാഞ്ഞു നിന്ന രണ്ട് നിഴലുകള്‍ പെട്ടെന്ന് ചെറുതായി അകന്നു.&lt;br /&gt;എന്‍‌റെ റൂമില്‍ കാണും ടോം.&lt;br /&gt;മോം ഞാനെടുത്തോട്ടെ.&lt;br /&gt;മറുപടിക്ക് കാത്തു നില്‍ക്കാതെ സോറി മോം എന്നു പറഞ്ഞ് ടോം വാതില്‍പ്പാളി ചാരി.&lt;br /&gt;ബെഡില്‍ മമ്മിയുടെ വസ്ത്രങ്ങള്‍ നിരന്നു കിടക്കുന്നു.&lt;br /&gt;മുറിയിലെ മേശ വലിപ്പില്‍ നിന്നും കിട്ടിയ ചീട്ടുകള്‍ ബെഡില്‍ നിരത്തി.&lt;br /&gt;യേസ്... ദെയര്‍ യൂ ആര്‍ ... ജോക്കറിനെയും ക്വീനിനെയും പക്ഷി ചീട്ട് കൊത്തിയെടുക്കുന്നതു പോലെ എടുത്തു.&lt;br /&gt;&lt;br /&gt;ജെറി ചീട്ട് കൊട്ടാരത്തിനു ചുറ്റും നടക്കുന്നു. ടോമിനെക്കണ്ട് അത് ചാടി സോഫായില്‍ പതിഞ്ഞിരുന്നു.&lt;br /&gt;ടോം കിട്ടിയോ നിനക്ക്? രാകിത്തെളിഞ്ഞ മൂര്‍ച്ച പോലെ മമ്മിയുടെ ശബ്ദം ടോമിന്‍റെ പിന്നില്‍, അടഞ്ഞു കിടക്കുന്ന വാതിലിന്‍‌റെ പിന്നില്‍.&lt;br /&gt;കിട്ടി മോം.&lt;br /&gt;കൊട്ടാരത്തിന്‍‌റെ ഏറ്റവും മുകളില്‍ രാജ്ഞിയെയും ജോക്കറിനെയും മുഖത്തോടു മുഖം ചേര്‍ത്തു വച്ചു.&lt;br /&gt;&lt;br /&gt;ക്ലിക്ക്: ഗെയിം റെസ്യൂം.&lt;br /&gt;പൊടുന്നനെയുള്ള ആക്രമണം ചിലപ്പോള്‍ നല്ല പദ്ധതിയാണ്‍. പാഞ്ഞു മുന്‍പിലേക്ക് ചെല്ലുമ്പോള്‍ ഭൂമി കുലുങ്ങുന്ന പോലത്തെ മുഴക്കം കേള്‍ക്കാം. ആള്‍ക്കുരങ്ങ് ഓടി വരുന്നതാണ്‍. ഭിത്തിമറവില്‍ നിന്ന് വെളിവായി വരുന്ന രോമാവൃതമായ നെഞ്ച്. മതി വരും വരെ വെടി വച്ചു. ചോര ചിന്തിയ നെഞ്ച് പൊത്തിപ്പിടിച്ച് ഭീഷണമായ ശബ്ദത്തില്‍ അത് അലറിക്കൊണ്ട് വീണു. അത്രയ്ക്കങ്ങ് പ്രതീക്ഷിച്ചു കാണില്ല ആള്‍ക്കുരങ്ങ്.&lt;br /&gt;നിശബ്ദത.&lt;br /&gt;ഒരു ഇരുണ്ട ഇടനാഴി കഴിഞ്ഞെത്തുന്നത് വിശാലമായ ഒരു തളത്തിലേക്കാണ്. അതിനറ്റത്ത് സ്വര്‍ണ്ണനിറത്തില്‍ മമ്മിയുടെ ശവകുടീരം. ഒരു വെടിക്ക് കുടീരത്തിന്‍‌റെ മേല്പാളി തകര്‍ത്തു. ഉണര്‍ന്നെഴുന്നേറ്റ മമ്മി ഓടി അടുത്തു കൊണ്ടിരിക്കുന്നു.&lt;br /&gt;ക്ലിക്ക്: ഗെയിം പോസ്.&lt;br /&gt;&lt;br /&gt;ചീട്ടുകൊട്ടാരത്തിന്‍‌റെ അടിയില്‍ കൂടി ആടുതന്‍ രാജാവിനെ ചവിട്ടി മെതിച്ച് മ്യാവ്യൂ എന്ന് കരഞ്ഞ് കൊണ്ട് പായുന്ന ജെറി. പുറകെ പായുന്ന ടോം.&lt;br /&gt;പക്ഷേ കൊട്ടാരം തകര്‍ന്നു.&lt;br /&gt;&lt;br /&gt;ക്ലിക്ക്: ഗെയിം റെസ്യൂം.&lt;br /&gt;ഇതാണ് സന്ദിഗ്ദ്ധഘട്ടം. ഉന്നം ശരിയാണെങ്കിലും തോക്ക് മമ്മിയെ വീഴ്ത്തിയില്ലെങ്കില്‍? ഗ്രനേഡിന് ഉന്നം തെറ്റുകയാണെങ്കില്‍? കത്തി എടുക്കാന്‍ വൈകിയാല്‍?&lt;br /&gt;ലക്ഷ്യം കണ്ടെത്തി ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മമ്മിയുടെ പ്രവേഗം അതിനെയെല്ലാം തോല്‍പ്പിക്കാം. എത്ര വേഗമിങ്ങെത്തും എന്ന് കണക്കു കൂട്ടുമ്പോഴേക്കും മമ്മി ഇങ്ങു മുന്‍പില്‍ എത്തിയിരിക്കും.&lt;br /&gt;ക്ലിക്ക്: ഗെയിം പോസ്.&lt;br /&gt;&lt;br /&gt;ഫ്ലാറ്റിന്‍‌റെ ബാല്‍ക്കണിയില്‍ നിന്നും ടോമിന്‌റെ കൈയില്‍ തൂങ്ങിയാടി എങ്ങനെ താഴെ വീണാലും നാലു കാലിലേ വീഴൂ എന്ന പൂച്ചച്ചിരി ചിരിച്ച് താഴേക്ക് നോക്കുന്ന ജെറി.&lt;br /&gt;ടോം കൈ വിട്ടു.&lt;br /&gt;എത്ര തവണ മലക്കം മറിഞ്ഞാല്‍ കൃത്യമായി നാലു കാലില്‍ വീഴും എന്നു കണക്കു കൂട്ടിക്കൊണ്ടിരുന്ന ജെറി താഴെ എത്താനുള്ള സാദ്ധ്യാസാദ്ധ്യതികളില്‍ ഒരു നിമിഷം ഭ്രമിച്ച് ഒന്നു മലക്കം മറിയാന്‍ മറന്നു.&lt;br /&gt;&lt;br /&gt;ക്ലിക്ക്: ഗെയിം റെസ്യൂം.&lt;br /&gt;മമ്മി ഇപ്പോള്‍ തൊട്ടു മുന്‍പില്‍. നിങ്ങള്‍ എന്ത് ചെയ്യണമെന്ന് നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഉള്ള സാദ്ധ്യതകള്‍ രണ്ടാണ്.&lt;br /&gt;ഒന്ന്. മമ്മിയുടെ വിഷചുംബനത്തില്‍ അലിഞ്ഞ് ചേരുക-ഫേറ്റല്‍.&lt;br /&gt;രണ്ട്. സ്‌റ്റാര്‍ട്ട് ദ ഗെയിം എഗൈന്‍-ലൈഫ്.&lt;br /&gt;&lt;br /&gt;ഒരു പക്ഷേ എന്ത് ചെയ്യണമെന്ന് നിശ്ചയിച്ചാലും ഗെയിം ഫിനിഷ്ഡ് എന്ന് എഴുതിക്കാണിക്കുന്നത് കാണാന്‍ നിങ്ങള്‍ അപ്പോള്‍ ഉണ്ടാകുമോ? വില്‍ യൂ എക്സിസ്‌റ്റ്?&lt;br /&gt;&lt;br /&gt;*The King of Hearts&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-3746060045941922614?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/3746060045941922614/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_22.html#comment-form' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3746060045941922614'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/3746060045941922614'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/blog-post_22.html' title='അറ്റ് ദ എന്‍‌ഡ് ഓഫ് ദ വേള്‍ഡ്'/><author><name>സുനീഷ്</name><uri>http://www.blogger.com/profile/13169543003425113215</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_P84NHYUZFIs/SpXx64_hteI/AAAAAAAABCo/FMiFt0M_YYU/s72-c/Sunish.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-4957816521714015591</id><published>2009-08-22T11:41:00.003+05:30</published><updated>2009-08-27T23:41:18.448+05:30</updated><category scheme='http://www.blogger.com/atom/ns#' term='തിരക്കഥ'/><title type='text'>മുഖമ്മൂടിക്കാലം / The Era of Masc</title><content type='html'>&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span"  style="color:#003300;"&gt;കഥ,തിരക്കഥ,സംഭാഷണം (സംവിധാനം) :സനാതനൻ ;)&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_WgeIpI-Iqrg/SpaoRVXmGcI/AAAAAAAAAcQ/Mgp9abOj508/s1600-h/sanal4.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 94px; height: 164px;" src="http://4.bp.blogspot.com/_WgeIpI-Iqrg/SpaoRVXmGcI/AAAAAAAAAcQ/Mgp9abOj508/s320/sanal4.jpg" alt="" id="BLOGGER_PHOTO_ID_5374668221060618690" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആമുഖം&lt;/span&gt;&lt;br /&gt;&lt;br /&gt;പ്രിയ വായനക്കാരാ/രീ&lt;br /&gt;ഇത് ഓണത്തിനോട് ബന്ധപ്പെട്ട ഒരു കഥയല്ല, ഒരു ബുദ്ധിജീവിക്കഥയുമല്ല...വെറുമൊരു പൈങ്കിളിക്കഥ....അതിന്റെ തിരക്കഥ...വായിച്ചുമറന്ന ഏതൊക്കെയോ കഥാപാത്രങ്ങളുടെ അംശങ്ങൾകൊണ്ട് സൃഷ്ടിച്ചെടുത്ത ഒന്ന്...എഴുതിയതും ഇപ്പോഴല്ല... ഏതാണ്ട് പത്ത് വർഷങ്ങൾ ആയിക്കാണും...അതിന്റെ ഗുണദോഷങ്ങൾ ഇതിൽ ഉണ്ട്. അന്നത്തെ തിളപ്പിൽ തിരക്കഥ തിരയിൽ ഓടിക്കാൻ ചില ശ്രമങ്ങൾ ഒക്കെ നടത്തി..കുറേ പേരെ കാണിച്ചു...വിജയിച്ചില്ല..പ്രൊഡ്യൂസറെ കിട്ടിയില്ല.....ഓണപ്പതിപ്പിൽ കിടക്കട്ടെ ആരെങ്കിലുമൊക്കെ വായിക്കുകയെങ്കിലും ചെയ്യുമല്ലോ എന്നു കരുതി ഇവിടെ പോസ്റ്റ് ചെയ്യുന്നു...&lt;br /&gt;&lt;br /&gt;ഇനി വായിക്കുക&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_WgeIpI-Iqrg/Spa4iAZCiJI/AAAAAAAAAco/wcKydgKLocA/s1600-h/564_-1.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 320px; height: 213px;" src="http://3.bp.blogspot.com/_WgeIpI-Iqrg/Spa4iAZCiJI/AAAAAAAAAco/wcKydgKLocA/s320/564_-1.jpg" alt="" id="BLOGGER_PHOTO_ID_5374686099673352338" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-1&lt;/span&gt;&lt;br /&gt;പകൽ/എക്സ്റ്റീരിയർ&lt;br /&gt;കുട്ടികൾ&lt;br /&gt;പുകമഞ്ഞിൽ പച്ചപ്പു ലയിച്ച ഒരു നദീതീരത്തുകൂടി ഓടിവരുന്ന കുറേ കുട്ടികൾ (എട്ടിനും&lt;br /&gt;പന്ത്രണ്ട ​‍ിനും ഇടയ്ക്ക്‌ പ്രായമുള്ളവർ,ചേരിയിലെ കറുത്ത്‌ മെലിഞ്ഞരൂപങ്ങളാണ്‌) അവരുടെ&lt;br /&gt;ചലനത്തിന്‌ സമാന്തരമായി ചലിക്കുന്ന കാമറ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ.കൂട്ടത്തിൽ&lt;br /&gt;മുന്നിലുള്ള കുട്ടിയുടെ കയ്യിൽ സാന്താക്ലോസിന്റെ ഒരു മുഖംമൂടി&lt;br /&gt;ഉയർത്തിപ്പിടിച്ചിട്ടുണ്ട്‌.അതിന്റെ ചലനാത്മകമായ സമീപദൃശ്യം,കുട്ടികളുടെ മുഖഭാവങ്ങൾ&lt;br /&gt;പിന്നിലേക്ക്‌ മറയുന്ന വൃക്ഷത്തലപ്പുകൾ... ദൃശ്യങ്ങൾ എല്ലാം സ്ലോമോഷനിൽ&lt;br /&gt;നേർത്ത വയലിന്റെ അകമ്പടിയിൽ കമന്ററി : ഇത്‌ ഒരു പഴങ്കഥയാണ്‌..പുതിയൊരു&lt;br /&gt;പഴങ്കഥ..ഒരു മുഖം മൂടിയുടെ കഥ...മുഖം മൂടിയുടെ മാത്രം കഥയല്ല..മുഖം മൂടികളില്ലാത്ത&lt;br /&gt;കുറേ കുട്ടികളുടേയും മുഖം തന്നെ ഉപേക്ഷിക്കാൻ കൊതിച്ച ഒരു വൃദ്ധന്റേയും കഥ....&lt;br /&gt;ടൈറ്റിൽ കാർഡ്സ്‌ തെളിയുന്നു&lt;br /&gt;ഫെയ്ഡ്‌ ഔട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-2&lt;/span&gt;&lt;br /&gt;പകൽ/എക്സ്റ്റീരിയർ&lt;br /&gt;കുട്ടികൾ,കേണൽ&lt;br /&gt;പത്തുമണിയോടടുത്ത സമയം.ചേരിയിലെ കുട്ടികൾ ക്രിക്കറ്റു കളിക്കുന്നു.കളിസ്ഥലത്തിന്‌&lt;br /&gt;സമീപം ചുറ്റുമതിലുള്ള കൊട്ടാരം പോലെയുള്ള ഒരു പഴയ കെട്ടിടം കാണാം&lt;br /&gt;പന്തുമായി ഓടിവരുന്ന ഒരു കുട്ടി,അവന്റെ ആദ്യ പന്തിൽ തന്നെ ബാറ്റ്സ്മാൻ ക്ലീൻ ബൗൾഡ്‌.&lt;br /&gt;കുട്ടികളുടെ ആരവം ഉയരുന്നു&lt;br /&gt;കട്ട്‌ ടു&lt;br /&gt;മതിൽക്കെട്ടിനുള്ളിൽ വിശാലമായ മുറ്റത്ത്‌ വൃദ്ധനായ കേണൽ.അയാൾക്ക്‌&lt;br /&gt;എഴുപതിനടുത്ത്‌ പ്രായം വരും,നടക്കുമ്പോൾ ഒരു കാൽ വേച്ചുവയ്ക്കണം,കയ്യിൽ&lt;br /&gt;ശിൽപ്പഭംഗിയൊത്ത ഒരൂന്നുവടിയുണ്ട്‌,തീക്ഷ്ണമായ കണ്ണുകൾ,തലയിൽ ഒരു തൊപ്പി,ഷാൾ&lt;br /&gt;പുതച്ചിട്ടുണ്ട്‌.മുറ്റത്തുള്ള വിവിധ നിറത്തിലുള്ള ചെടികൾ നനയ്ക്കുകയാണയാൾ&lt;br /&gt;മതിലണുപ്പുറത്തുനിന്നും വീണ്ടും ആരവം ഉയരുമ്പോൾ അസഹ്യതയോടെ&lt;br /&gt;തലതിരിച്ചുനോക്കുന്നു അയാൾ&lt;br /&gt;കട്ട്‌ ടു&lt;br /&gt;കുട്ടികൾ കളി തുടരുന്നു.ഇപ്പോൾ മറ്റൊരുവനാണ്‌ ബാറ്റുമായി നിൽക്കുന്നത്‌.വീണ്ടും&lt;br /&gt;ബൗളിങ്ങ്‌.ഇത്തവണ പന്ത്‌ ആകാശത്തേക്കുയർന്നു.&lt;br /&gt;ബൗൾ ചെയ്ത കുട്ടി:കാച്ച്‌&lt;br /&gt;പന്തിന്റെ ഗതി നോക്കി മറ്റുകുട്ടികൾ: സിക്സർ&lt;br /&gt;പന്ത്‌ നേരേ മതിൽക്കെട്ടിനകത്തേക്ക്‌&lt;br /&gt;അബദ്ധമായെന്ന മട്ടിൽ കുട്ടികൾ തലയിൽ കൈവയ്ക്കുന്നു&lt;br /&gt;ഒരു കുട്ടി: പോയെടാ....&lt;br /&gt;കട്ട്‌ ടു&lt;br /&gt;&lt;br /&gt;കേണലിന്റെ വീട്ടുമുറ്റം&lt;br /&gt;ചെടിച്ചട്ടി തകർത്ത്‌ ഉരുണ്ട്‌ പോകുന്ന പന്ത്‌.കേണലിന്റെ മുഖത്ത്‌ കോപം.പന്തെടുത്ത്‌&lt;br /&gt;അകത്തേക്ക്‌ നടക്കുന്നതിനിടെ&lt;br /&gt;കേണൽ: റാസ്കൽസ്‌&lt;br /&gt;കട്ട്‌ ടു&lt;br /&gt;&lt;br /&gt;കുട്ടികളുടെ കളിസ്ഥലം&lt;br /&gt;ആശങ്കയൊടെ പരസ്പരം നോക്കുന്ന കുട്ടികൾ.അവരുടെ മുഖത്ത്‌ വല്ലാത്ത ആശയക്കുഴപ്പം&lt;br /&gt;ഒരുകുട്ടി:ഇനി എന്തു ചെയ്യും..അവന്റെയൊരൊടുക്കത്തെ അടി..നീ തന്നെ പോയെടുത്തിട്ടുവാ&lt;br /&gt;മറ്റൊരുവൻ: അങ്ങു പോയേച്ചാ മതി അയാളൊരു ചെകുത്താനാ&lt;br /&gt;ബാറ്റ്സ്മാൻ നഖം കടിച്ചുകൊണ്ട്‌: പിന്നെ എന്ത്‌ ചെയ്യും&lt;br /&gt;കൂട്ടത്തിലെ പെൺകുട്ടി: അയാളവിടെ ഉണ്ടോന്ന്‌ നോക്ക്‌ ആദ്യം&lt;br /&gt;ഒരുവൻ: ഉണ്ടെങ്കിൽ?&lt;br /&gt;പെൺകുട്ടി: ഉണ്ടെങ്കിൽ മോൻ പോയി വേറെ പന്തു വാങ്ങിച്ചോണ്ട്‌ വാ?ഇല്ലെങ്കിൽ നമുക്കൊരുകൈ&lt;br /&gt;&lt;br /&gt;നോക്കാം..അല്ലേടാ അയ്യപ്പാ&lt;br /&gt;അയ്യപ്പൻ ;ഇത്തിരി ഉയരം കൂടുതലുണ്ട്‌ അവന്‌,അവനോടൊപ്പം ഉയരം ഉണ്ട്‌&lt;br /&gt;ആന്റോയ്ക്കും അവന്റെ മുഖത്ത്‌ നോക്കാം എന്ന ഭാവം&lt;br /&gt;ബാറ്റ്സ്മാൻ: അയാളവിടെ ഉണ്ടോന്നറിയാൻ പാടൊന്നുമില്ല ഞാൻ നോക്കാം..വാ...അവൻ&lt;br /&gt;പോകുന്നു പിന്നാലെ മറ്റു കുട്ടികളും&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-2&lt;/span&gt;&lt;br /&gt;പകൽ/എക്സ്റ്റീരിയർ&lt;br /&gt;കേണലിന്റെ വീടുമുറ്റത്ത്‌ നിന്നുള്ള ദൃശ്യം&lt;br /&gt;മതിലിനോട്‌ ചേർന്ന്‌ നിൽക്കുന്ന മരം ഉലയുന്നു.മരത്തിലൂടെ ഫ്രെയിമിലേക്ക്‌ ഒരു കുട്ടി&lt;br /&gt;കയറിവന്നു-ബാറ്റ്സ്മാൻ-അവൻ താഴേ പരതി നോക്കുകയാണ്‌.അവന്റെ വിഹഗ&lt;br /&gt;വീക്ഷണത്തിൽ പന്ത്‌ കാണാനിണ്ടല്ല പൊട്ടിയ ചെടിച്ചട്ടി അവിടെത്തന്നെ ഉണ്ട്‌.&lt;br /&gt;മതിലിനപ്പുറം&lt;br /&gt;മരച്ചുവട്ടിൽ അവന്റെ റിപ്പോർട്ടിന്‌ കാതോർത്ത്‌ മേലോട്ട്‌ നോക്കി നിൽക്കുന്ന കുട്ടികൾ&lt;br /&gt;പെൺകുട്ടി:ഒണ്ടോടാ...&lt;br /&gt;ബാറ്റ്സ്മാൻ: (അടക്കിയ സ്വരത്തിൽ)പന്ത്‌ കാണാനില്ല....&lt;br /&gt;അയ്യപ്പൻ: അയാളവിടെ ഒണ്ടോന്ന്‌ നോക്കടാ.. മരക്കഴുതേ&lt;br /&gt;പയ്യന്റെ നോട്ടത്തിൽ ഉമ്മറത്തെ കസേര ഒഴിഞ്ഞ്‌ കിടക്കുന്നു&lt;br /&gt;ബാറ്റ്സ്മാൻ:ഇല്ലെന്നാ തോന്നുന്നേ&lt;br /&gt;അയ്യപ്പൻ: എന്നാ മതിലു ചാട്രാ...&lt;br /&gt;ബാറ്റ്സ്മാൻ:അയ്യോ എനിക്ക്‌ പേടിയാ.&lt;br /&gt;അയപ്പൻ: എന്നാ ഇങ്ങോട്ടെറങ്ങ്‌ ഞങ്ങളു നോക്കാം&lt;br /&gt;അവൻ താഴെ ഇറങ്ങിവരുന്നു.&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-2അ&lt;/span&gt;&lt;br /&gt;അതേ സമയം.&lt;br /&gt;കേണലിന്റെ വീട്ടുമുറ്റത്തുനിന്നുള്ള ദൃശ്യം.&lt;br /&gt;രണ്ട്‌ മൂന്നു കുട്ടികൾ മതിലിൽ വലിഞ്ഞ്‌ കയറുന്നു.അയ്യപ്പൻ ആന്റോ മറ്റൊരുത്തൻ. അയ്യപ്പനും&lt;br /&gt;ആന്റോയും മുറ്റത്തേക്ക്‌ ചാടി മറ്റേയാൾ കാവലുപോലെ അവിടെഇരിക്കുകയാണ്‌. മുറ്റത്തിറങ്ങിയവർ എല്ലാ&lt;br /&gt;&lt;br /&gt;ചെടിച്ചട്ടികൾക്കിടയിലും പാത്ത്‌ പതുങ്ങി തെരച്ചിലാണ്‌.&lt;br /&gt;മതിലിനപ്പുറത്ത്‌ നിൽക്കുന്ന കുട്ടികൾ ആകാംക്ഷയോടെ: കിട്ടിയോ?&lt;br /&gt;മതിലിനു മുകളിലിരിക്കുന്നവൻ: മൂക്കത്ത്‌ വിരൽ വച്ചുകൊണ്ട്‌: ശ്‌ ശ്‌&lt;br /&gt;അയ്യപ്പൻ (കോപത്തോടെ അവനെ നോക്കിക്കൊണ്ട്‌ അടക്കിയ സ്വരത്തിൽ&lt;br /&gt;പല്ലിറുമ്മി):ശബ്ദമുണ്ടാക്കാതെടാ&lt;br /&gt;മതിലിനു മുകളിലിരിക്കുന്നവൻ വായ്പൊത്തികൊണ്ട്‌ ചുറ്റും നോക്കുന്നു അവന്റെകാഴ്ചപ്പാടിൽ വീടിന്റെ വശത്ത്‌&lt;br /&gt;&lt;br /&gt;കൂടി വരുന്ന കേണൽ.അയാളുടെ കയ്യിൽ ഒരു കാലൻ തോക്‌ൿഅവൻ ഒരു നിമിഷം സ്തബ്ദനായി&lt;br /&gt;&lt;br /&gt;അടുത്തനിമിഷം മറുവശത്തേക്ക്‌ ഒറ്റ ചാട്ടം,&lt;br /&gt;ചാടുന്നതിനിടയിൽ ഒരു വിളി :അയ്യപ്പാ ഓടിക്കോടാ...&lt;br /&gt;അവൻ മതിലിനപ്പുറത്തേക്ക്‌ ചാടി ഓടി കുട്ടികളെല്ലാം അവന്റെ പിന്നാലെയും(ഒരു ഫ്ലാഷ്‌&lt;br /&gt;കട്ട്‌)&lt;br /&gt;അയ്യപ്പനും ആന്റോയും ഓടാൻ തുടങ്ങുന്നതിനിടയിൽ തോക്ക്‌ ചൂണ്ടിക്കൊണ്ട്‌ കേണൽ:&lt;br /&gt;ഹാൻസ്‌ അപ്പ്‌ അയ്യപ്പനും ആന്റോയും മതിലിന്‌ ചേർന്ന്‌ നിന്ന്‌ കയ്യുയർത്തി&lt;br /&gt;കേണൽ:(ഒരു വിജയ സ്മിതത്തോടെ അടുത്തേക്ക്‌ വന്ന്‌)ഹും..ഫൂൾസ്‌..എന്റെ മതിൽ&lt;br /&gt;ചാടിയാൽ ഞാൻ അറിയില്ല എന്ന്‌ കരുതിയോ...കുട്ടികൾ വിറച്ചു നിൽക്കുന്നു&lt;br /&gt;&lt;br /&gt;കേണൽ: എന്താടാ നിന്റെ പേര്‌?&lt;br /&gt;കുട്ടികൾ മൗനം&lt;br /&gt;കേണൽ:(ശൽമുയർത്തി)ചോദിച്ചകേട്ടില്ലേ&lt;br /&gt;അയ്യപ്പൻ:(വിക്കുന്നുണ്ട്‌)അയ്യപ്പൻ&lt;br /&gt;കേണൽ:(മറ്റേ കുട്ടിക്ക്‌ നേരേ തിരിഞ്ഞ്‌)ഉം നിന്റെയോ?&lt;br /&gt;ആന്റോ: ആന്റോ&lt;br /&gt;കേണൽ:( രൂക്ഷമായി നോക്കിക്കൊണ്ട്‌)നിന്റേക്കെ തന്താരുടെ പേരെന്താടാ&lt;br /&gt;അയ്യപ്പൻ:(കരച്ചിൽ അഭിനയിക്കാൻ ശ്രമിച്ചുകൊണ്ട്‌)അയ്യോ ഞങ്ങളൊന്നും മോഷ്ടിക്കാൻ&lt;br /&gt;വന്നതല്ല&lt;br /&gt;കേണൽ:(കോപിച്ച്‌ ശബ്ദമുയർത്തിക്കൊണ്ട്‌)അപ്പന്റെ പേര്‌ പറയാൻ&lt;br /&gt;അയ്യപ്പൻ: ച..ച..ചന്ദ്രപ്പൻ&lt;br /&gt;കേണൽ:(ആന്റോയിലേക്ക്‌ മുഖം തിരിച്ച്‌)ഉം?&lt;br /&gt;ആന്റോ:വർഗീസ്‌&lt;br /&gt;കേണൽ:തന്തമാരാണോടാ മതിൽ ചാടാൻ പഠിപ്പിച്ചതു?&lt;br /&gt;കുട്ടികൾ താഴേക്ക്‌ നോക്കി നിൽക്കുന്നു&lt;br /&gt;കേണൽ:(തോക്കിൻ കുഴൽ ചലിപ്പിച്ച്‌ വഴി കാണിച്ച്‌ കൊണ്ട്‌)നിന്നെയൊക്കെ മര്യാദ&lt;br /&gt;പഠിപ്പിക്കാൻ ആവുമോന്ന്‌ ഞാനൊന്ന്‌ നോക്കട്ടെ..ഉം..നടക്ക്‌...&lt;br /&gt;കേണൽ തോക്ക്‌ കാണിക്കുന്ന വഴിയേ നടക്കുന്ന കുട്ടികൾ.കേണൽ അകത്തേക്ക്‌ നോക്കി&lt;br /&gt;ഉച്ചത്തിൽ :എടാ. ജോസപ്പേ..ഈ എലികളെ ഇവിടെ കെട്ടിയിട്‌&lt;br /&gt;അയ്യപ്പൻ: അയ്യോ ഞങ്ങളിനി മതിലു ചാടില്ല&lt;br /&gt;കേണൽ:(അകത്തേക്ക്‌ നോക്കി ഉച്ചത്തിൽ)എടാ ജോസപ്പേ....ഇവ?​‍ാരുടെ തന്തമാര്‌ വന്നിട്ട്‌&lt;br /&gt;അഴിച്ച്‌ വിട്ടാൽ മതി..&lt;br /&gt;ആന്റോയുടെ മുഖത്ത്‌ ഒരു ചാഞ്ചാട്ടവുമില്ല അയ്യപ്പൻ ആകെ വിരണ്ടിട്ടുണ്ട്‌&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-3&lt;/span&gt;&lt;br /&gt;പകൽ/എക്സ്റ്റീരിയർ&lt;br /&gt;നിറയെ പച്ചപ്പുള്ള ഒരു കുന്നിൻ ചെരുവ്‌.&lt;br /&gt;ഒരു മരച്ചുവട്ടിൽ കുട്ടികളെല്ലാമുണ്ട്‌.മഞ്ഞുകാലത്തിന്റെ ലക്ഷണമുണ്ട്‌ മേഘങ്ങൾക്കും&lt;br /&gt;പച്ചപ്പിനും ഇലത്തുമ്പിലെ തുള്ളികൾക്കും&lt;br /&gt;ഒരുകുട്ടി:(തറയിൽ പട്ടുപോലെ കെട്ടിയ ഒരു ചിലന്തിവലയിൽ ഒരു ഇലയെടുത്ത്‌&lt;br /&gt;ഉഴിയുന്നതിനിടെ) ആ രാക്ഷസനവരെ തല്ലിയിട്ടുണ്ടാകും&lt;br /&gt;പെൺകുട്ടി:പാവം അയ്യപ്പനും ആന്റോയും ?നമ്മൾ ഓടിപ്പോരാൻ പാടില്ലായിരുന്നു&lt;br /&gt;ബാറ്റ്സ്മാൻ:ഹയ്യട... എന്നാലെന്തിനാ ഇവളിങ്ങ്‌ പോന്നേ അവ?​‍ാരുടെ കൂടെപോയാ&lt;br /&gt;പോരായിരുന്നോ&lt;br /&gt;മറ്റൊരുത്തൻ:വേണ്ടേ..വേണ്ടേ കൂടുതൽ വാചകം വേണ്ടെ..നീ കാരണമാ എല്ലാം.. നിന്റെ ഒരു&lt;br /&gt;ഒടുക്കത്തെ സിക്സർ&lt;br /&gt;ബാറ്റ്സ്മാൻ:ഒന്നു പോടാ ഉണ്ടൻ പോരീ&lt;br /&gt;ആ കുട്ടി:ദേ.. ഉണ്ടൻ പൊരി നിന്റെ..&lt;br /&gt;ബാറ്റ്സ്മാൻ:നോക്ക്‌ നോക്ക്‌ ഉണ്ടൻപൊരിക്ക്‌ കോപം&lt;br /&gt;ആ കുട്ടി ബാറ്റ്സ്മാനെ പിടിച്ച്‌ തള്ളി,അവർ മണ്ണിൽ കെട്ടിപ്പിണഞ്ഞ്‌ ഉരുളുകയാണ്‌ മറ്റുള്ള&lt;br /&gt;കുട്ടികൾ അവർക്ക്‌ ചുറ്റും വളഞ്ഞ്‌ ആ പോര്‌ ആസ്വദിക്കുന്നു.പെൺകുട്ടി അവരെ പിടിച്ച്‌ മാറ്റി&lt;br /&gt;പെൺകുട്ടി:പിന്നെ നിങ്ങൾക്ക്‌ തമ്മിൽ അടിവയ്ക്കാൻ വേറൊരു ദിവസം തരാം ഇപ്പോഅവ?​‍ാരെ എങ്ങനെ&lt;br /&gt;&lt;br /&gt;രക്ഷിക്കാം എന്ന്‌ നോക്ക്‌. മരത്തലയ?​‍ാര്‌. എണീറ്റ്‌ വാ..&lt;br /&gt;അവൾ നടന്നു പിന്നാലെ കുട്ടിപ്പട്ടാളവും&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-4&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;പകൽ/എസ്റ്റീരിയർ&lt;br /&gt;ഉമ്മറം കഴിഞ്ഞുള്ള തളത്തിൽ ഒരു പാത്രം ശക്തിയോടെ വന്നുവീണ്‌ കറങ്ങി&lt;br /&gt;നിശ്ചലമായി,അതിലുള്ള ചപ്പാത്തിയും മറ്റും നിലത്ത്‌.കാമറ വൈഡ്‌ ആകുമ്പോൾ ഉമ്മറത്തെ&lt;br /&gt;ഒരു തൂണിൽ കെട്ടിയിട്ടിരിക്കുന്ന ആന്റോയേയും അയ്യപ്പനേയും കാണാം.ഉള്ളിൽ നിന്നും കേണലിന്റെ ഉറക്കെയുള്ള സംസാരം കേൾക്കാം.&lt;br /&gt;കേണൽ:"ഉപ്പുമില്ല എരിവുമില്ല നിന്നെയൊക്കെ ഇവിടെ എന്തിനാണ്‌ നിർത്തിയിരിക്കുന്നത്‌.എന്റെ&lt;br /&gt;പണം.ചെലവാക്കിക്കാനോ.നേരേ ചൊവ്വേ വണ്ടല്ലതും വച്ചു തരാൻ വയ്യെങ്കിൽ ഇനി ഇവിടെ നിൽക്കണ്ട"&lt;br /&gt;ഫ്രെയിമിലേക്ക്‌ വന്ന്‌ ജോസെഫ്‌(അവൻ നന്നേ മെലിഞ്ഞ പയ്യനാണ്‌ ഒരു മുഷിഞ്ഞ പാന്റ്സും&lt;br /&gt;ബെനിയനുമാണ്‌ വേഷം, അധികം ഉയരവുമില്ല 15-16 വയസുകാണും) പാത്രം എടുത്ത്‌ആഹാരത്തിന്റെ തെറിച്ചുവീണ ശകലങ്ങൾ അതിൽ പെറുക്കിയിടാൻ തുടങ്ങി.അതു കണ്ടപ്പോൾ അയ്യപ്പന്റെ മുഖത്ത്‌ ചിരി.അവൻ ആന്റോയെ നോക്കി.അവന്റെ മുഖത്തും ഒരു ചിരി.അവർ വീണ്ടും ഉള്ളിലേക്ക്‌ നോക്കി,അവരുടെ കാഴ്ചപ്പാടിൽ കേണൽ കൈതുടച്ച്‌ മുകളിലെ മുറിയിലേക്ക്‌ പോകുന്നു.പെട്ടെന്ന്‌ അവർ നോട്ടം മാറ്റി.ജോസഫ്‌ നിലം തുടച്ച്‌ വൃത്തിയാക്കി എണീറ്റു.&lt;br /&gt;അയ്യപ്പൻ: ശ്‌ ശ്‌ ..&lt;br /&gt;അവൻ തിരിഞ്ഞ്‌ നോക്കി.കുട്ടികൾ ഒന്നിളിച്ചുകാട്ടി.അവൻ തിരിഞ്ഞുനടക്കാൻ തുടങ്ങി&lt;br /&gt;വീണ്ടും അയ്യപ്പൻ: ശ്‌ .. ശ്‌&lt;br /&gt;ജോസഫ്‌ ദേഷ്യത്തിൽ തിരിഞ്ഞ്‌ നോക്കി&lt;br /&gt;ആന്റോ: ഡാ ഒന്നഴിച്ച്‌ വിട്രാ&lt;br /&gt;അവൻ ഒന്നും കേൾക്കാത്തപോലെ അകത്തേക്ക്‌ പോയി.&lt;br /&gt;അയ്യപ്പൻ:(ഗോഷ്ടി കാട്ടിക്കൊണ്ട്‌)അവന്റെ പവറ്‌ കണ്ടിണ്ടേല്ല&lt;br /&gt;ആന്റോ: നീർക്കോലി..&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-5&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;പകൽ/എക്സ്റ്റീരിയർ&lt;br /&gt;ഉച്ചയോടടുത്ത സമയം.മുന്നിലെ തൂണിന്റെ ചുവട്ടിൽ ബഞ്ചനസ്ഥരായ അയ്യപ്പനും&lt;br /&gt;ആന്റോയും.ഫ്രെയിമിൽ ഗേറ്റു കാണാം.ഗേറ്റിലൂടെ പാത്തും പതുങ്ങിയും കുട്ടികൾ&lt;br /&gt;അകത്തേക്ക്‌ എത്തിനോക്കുന്നു.അവരുടെ കാഴ്ചയിൽ അയ്യപ്പനും ആന്റോയും ഉള്ളിലേക്ക്‌&lt;br /&gt;നോക്കിയിരിക്കുകയാണ്‌,അവർ കെട്ടു പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ട്‌.കുട്ടികൾ പരസ്പരം നോക്കി.&lt;br /&gt;പെൺകുട്ടി പകുതി ആംഗ്യത്തിലും അധികം ശബ്ദമുയർത്താതെയും: എടാ ആന്റപ്പാ&lt;br /&gt;ആന്റോ തിരിഞ്ഞ്‌ നോക്കി,ഗേറ്റിനു രണ്ട്‌ സൈഡിലായി എത്തി നോക്കുന്ന കുട്ടികൾ&lt;br /&gt;ആന്റോ:(ചിറി കോട്ടി)അയ്യട വന്നിരിക്കുന്നു.&lt;br /&gt;അയ്യപ്പൻ: ഉം കള്ളത്തിരുമാലികൾ(തലതിരിച്ച്‌ ആട്ടിക്കൊണ്ട്‌,ശൽമുണ്ടാക്കാതെ)പോയിനെടാ&lt;br /&gt;കുട്ടികൾ ആംഗ്യം കൊണ്ട്‌ അവരെ സമാധാനിപ്പിക്കാൻ നോക്കുന്നു.&lt;br /&gt;ആന്റോ ഇരുന്ന ഇരുപ്പിൽ കാൽ ഉയർത്തി വായുവിൽ ചവിട്ടി.അതു കണ്ട്‌ കുട്ടികൾ വായ്പൊത്തി&lt;br /&gt;ചിരിച്ചു.അയ്യപ്പന്റെ മുഖത്ത്‌ ദേഷ്യം വന്നിട്ട്‌ ഒന്നും ചെയ്യാനാവാത്ത നിസഹായത.&lt;br /&gt;കുട്ടികൾ പെട്ടെന്ന്‌ സ്തബ്ദരായി.അവരുടെ കാഴ്ചപ്പാടിൽ ഉള്ളിൽ നിന്നിറങ്ങിവരുന്ന&lt;br /&gt;കേണൽ,അവർ ബഹളം വച്ചുകൊണ്ട്‌ ചിതറിയോടി.അയ്യപ്പനും ആന്റോയും നോക്കുമ്പോൾ&lt;br /&gt;പിന്നിൽ കേണൽ&lt;br /&gt;കേണൽ:ശല്യം...എല്ലാറ്റിനേം പിടിച്ച്‌ കെട്ടിയിടണം&lt;br /&gt;കുട്ടികളുടെ നിസഹായമായ നോട്ടം&lt;br /&gt;കേണൽ കുട്ടികളെ രൂക്ഷമായി നോക്കിക്കൊണ്ട്‌ "ഫൂൾസ്‌.. ഇനിയെന്റെ വീടിന്റെ മതിൽ&lt;br /&gt;ചാടുമോ?&lt;br /&gt;കുട്ടികൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടുന്നു.&lt;br /&gt;കേണൽ: ആരുടെയെങ്കിലും വീടിന്റെ മതിൽ ചാടുമോ?&lt;br /&gt;വീണ്ടും തലകുലുക്കി&lt;br /&gt;അയാൾ ദേഷ്യത്തിൽ :ഉറക്കെ..&lt;br /&gt;കേണൽ: ഇല്ല&lt;br /&gt;കേണൽ:സ്വന്തം വീടിന്റെ മതിൽ ചാടുമോ?&lt;br /&gt;പരസ്പരം നോക്കുന്ന കുട്ടികൾ&lt;br /&gt;ദേഷ്യഭാവത്തിൽ കേണൽ:ഉം..?&lt;br /&gt;അയ്യപ്പൻ: സ്വന്തം വീടിന്‌ മതിലില്ല&lt;br /&gt;കേണൽ തമാശകേട്ടപോലെ പൊട്ടിച്ചിരിച്ചുപോയി&lt;br /&gt;"ഫൂൾസ്‌...ഉം..(അകത്തേക്ക്‌ നോക്കി)ജോസഫേ ഇവ?​‍ാരെ അഴിച്ചു വിട്ടേക്ക്‌&lt;br /&gt;കുട്ടികളുടെ മുഖം വിടർന്നു,കേണൽ അകത്തേക്ക്‌ നടക്കാൻ തുടങ്ങുമ്പോൾ ആന്റോ&lt;br /&gt;പതിയെ"ഹൊ..ഭൂതം"&lt;br /&gt;കേണൽ തിരിഞ്ഞ്‌ നോക്കി.കുട്ടികൾ ഒന്ന്‌ വിളറി..അയാൾ അത്‌ കാര്യമാക്കാതെ&lt;br /&gt;അകത്തേക്ക്‌.കുട്ടികൾ ചുണ്ട്‌ കോട്ടി.&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-6&lt;/span&gt;&lt;br /&gt;തെളിഞ്ഞ പ്രഭാതം,കുന്നിൻ ചെരുവിലെ പുഴക്കടവ്‌.&lt;br /&gt;പുഴയിലേക്ക്‌ ചാഞ്ഞ്‌ നിൽക്കുന്ന മരത്തിൽ നിന്ന്‌ കുട്ടികൾ പുഴയിലേക്ക്‌ ചാടി&lt;br /&gt;മറിയുന്നു.വെള്ളത്തിൽ നീന്തിത്തുടിക്കുന്ന കുട്ടികൾ. തോർത്തുകൊണ്ട്‌ ചെറുമീൻ&lt;br /&gt;പിടിക്കുന്നതിനിടയിൽപെൺകുട്ടി:&lt;br /&gt;?ഹൊ അയാള്‌ നിങ്ങളെ വീട്ടിലെങ്ങാനും അറിയിച്ചിരുന്നെങ്കിൽ..?&lt;br /&gt;അയ്യപ്പൻ:ഓ പിന്നെ..ഞങ്ങൾക്ക്‌ പേടിയൊന്നുമില്ല അല്ലേടാ ആന്റോയേ..എവിടാരുന്നു എല്ലാം&lt;br /&gt;പേടിത്തൂറികൾ&lt;br /&gt;ആന്റോ:(ഒന്ന്‌ മുങ്ങിപ്പൊങ്ങി)കൂടിപ്പോയാ പിടിച്ച്‌ രണ്ടടിതരും ഞങ്ങളതന്തസായങ്ങ്‌ കൊള്ളും&lt;br /&gt;ചുട്ടുതിന്നേന്നുമില്ലല്ലോ.&lt;br /&gt;പെൺകുട്ടി തോർത്തിൽ കയറിയ മീനിനെ കുപ്പിയിലെ വെള്ളത്തിലേക്ക്‌&lt;br /&gt;വിട്ടുകൊണ്ട്‌ : ?ഊം..എന്നാപ്പിന്നെ അന്തസ്‌ കുറയ്ക്കണ്ട ഇപ്പോത്തന്നെ ഞാൻ പറഞ്ഞേക്കാം..?&lt;br /&gt;ആന്റോ: ഓ..എന്നാ മോള്‌ ചെല്ല?.​‍്‌ ചെന്ന്‌ പറഞ്ഞേച്ചും വാ എന്റെ കുപ്പി ഞാനെടുത്തു(അവൻ&lt;br /&gt;ആ കുപ്പിയിലെ മീനിനെ പുഴയിലൊഴിച്ച്‌ കുപ്പി കമിഴ്ത്തിവച്ചു)&lt;br /&gt;പെൺകുട്ടി:(കളിയാക്കി ചിരിച്ചുകൊണ്ട്‌)ഹ ഹ അപ്പ പേടിയൊണ്ട്‌...&lt;br /&gt;അവളെ അനുകരിച്ച്‌ ചിരിച്ചുകൊണ്ട്‌ അയ്യപ്പൻ :ഇക്കിക്കിക്കി..എന്തരു ചിരി..&lt;br /&gt;വെള്ളത്തിലൂടെ ഊളി വന്ന ഒരുത്തൻ പൊന്തി: എടാ അയ്യപ്പാ..നമുക്കയാളെ ഒരു പാഠം&lt;br /&gt;പഠിപ്പിക്കേണ്ടടാ....&lt;br /&gt;ഗൗരവഭാവത്തിൽ അയ്യപ്പൻ:പോട്ടെടാ പാവം ജീവിച്ചു പൊയ്ക്കോട്ടെ&lt;br /&gt;പെൺകുട്ടി വായ്പൊത്തി ചിരി അടക്കുന്നു&lt;br /&gt;ആന്റോ:അയാളത്ര പാവമൊന്നുമല്ല..ഒരു ഭൂതമാ..ഒരു ദിവസം ഒരു കോഴിയേയാ&lt;br /&gt;തീറ്റി..പട്ടാളത്തിലായിരുന്നപ്പോ ആയിരം പേരെ വെടിവച്ചുകൊന്ന തോക്കാ അയാളുടെ&lt;br /&gt;കയ്യിലിരിക്കുന്നത്‌.&lt;br /&gt;ഒരുവൻ:ആയിരം പേരെയോ..&lt;br /&gt;ആന്റോ:ആ..ആയിരം പേരെ..ആ തോക്ക്‌ പട്ടാളത്തീന്ന്‌ പോന്നപ്പോ അടിച്ചോണ്ട്‌ പോന്നതാ&lt;br /&gt;പരിഹാസം നിറഞ്ഞ ഭാവത്തോടെ കവിളിൽ കൈവച്ചുകൊണ്ട്‌ പെൺകുട്ടി&lt;br /&gt;"ഹൊ..ഭാഗ്യം തന്നെ അയാൾ അതുകൊണ്ട്‌ നിങ്ങളെ വെടിവയ്ക്കാത്തത്‌ ഭഗ്യം അണ്ടെല്ലങ്കിൽ&lt;br /&gt;ഇപ്പോ അയ്യപ്പൻസാമിയും ആറ്റോച്ചട്ടമ്പീം ഠിം.."&lt;br /&gt;അയ്യപ്പൻ:ഉം..അതിനിത്തിരി പുളിക്കും..വേണന്ന്‌ വച്ചാ ആ ഊത്താം പെട്ടിക്ക്‌ രണ്ട്‌ ഇടീം&lt;br /&gt;കൊട്ത്ത്‌ ആ തോക്കും പിടിച്ച്‌ വാങ്ങി ഞങ്ങളിങ്ങ്‌ വന്നേനെ..അല്ലേടാ ആന്റോയേ&lt;br /&gt;ആന്റോ:(മുഖത്തൊരു കള്ള ലക്ഷണം)ഉം..&lt;br /&gt;ചിരിയമർത്തിക്കൊണ്ട്‌ പെൺകുട്ടി&lt;br /&gt;"ചുമ്മാ കടുവറക്കാതെടാ അയ്യപ്പാ..നീ നിക്കറിക്കൂടി മുള്ളിയ കാര്യം ആന്റോ പറഞ്ഞു..&lt;br /&gt;അയ്യപ്പന്റെ സർവ്വ വീര്യവും ചോർന്നു.പെട്ടെന്ന്‌ പല്ലിറുമ്മി "മുള്ളിയത്തവന്റെ"&lt;br /&gt;അയ്യപ്പൻ തിരിഞ്ഞ്‌ നോക്കുമ്പോഴേക്കും ആന്റോ പുഴയിലേക്ക്‌ ചാടിക്കഴിഞ്ഞു.അവനു&lt;br /&gt;പിന്നാലെ ഓടുന്ന അയ്യപ്പൻ.ചിരിയ്ക്കുന്ന കുട്ടികൾ?&lt;br /&gt;&lt;div style="text-align: center;"&gt;ഡിസോൾവ്‌&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-7&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;പ്രഭാതം/എക്സ്റ്റീരിയർ&lt;br /&gt;ഉമ്മറത്ത്‌ മുറ്റത്തേക്കുള്ള ചാരുകസേരയിൽ ഉല്ലാസവാനായിരിക്കുന്ന കേണൽ.ചെടികളിലും&lt;br /&gt;വീടിന്റെ ഇറയത്തുമൊക്കെ നക്ഷത്രങ്ങൾ തൂക്കുന്ന ജോസഫ്‌.ഫ്രെയിമിലെ ഇലത്തലപ്പുകളിൽ&lt;br /&gt;മഞ്ഞുതുള്ളികൾ വെയിലേറ്റ്‌ തിളങ്ങുന്നുണ്ട്‌.ഡിസംബർ മഞ്ഞ്‌&lt;br /&gt;ഊന്നുവടി ചൂണ്ടി കേണൽ ജോസഫിനോട്‌:ജോസഫേ..ആ വെളുത്ത നക്ഷത്രം ഈ&lt;br /&gt;നടവരമ്പിൽ തൂക്ക്‌&lt;br /&gt;ജോസഫ്‌: ഓ വരുന്നു&lt;br /&gt;കേണൽ:കുറേക്കൂടി ബലൂണുകൾ വാങ്ങണം..കുട്ടികൾ വരുമ്പൊൾ അവർക്ക്‌&lt;br /&gt;കളിപ്പാട്ടങ്ങൾക്കൊന്നിനും ഒരു കുറവും വരരുത്‌.&lt;br /&gt;ജോസഫ്‌ നക്ഷത്രം തൂക്കുന്നു&lt;br /&gt;കേണൽ: അവർക്ക്‌ കളിക്കാൻ ആവശ്യത്തിനുള്ളതൊക്കെ ഇല്ലെങ്കിൽ അവർ ആ&lt;br /&gt;ചേരിപ്പിള്ളരുടെ കൂടെ പോവും..പിള്ളേര്‌ പെട്ടെന്ന്‌ ചീത്തയാവും..വല്ല അസുഖവും പിടിക്കും.&lt;br /&gt;ജോസഫ്‌ നക്ഷത്രത്തിന്റെ ഭംഗി നോക്കുന്നു&lt;br /&gt;കേണൽ കസേരയിൽ നിന്നെണീറ്റ്‌ അകത്തേക്ക്‌ നടക്കുന്നതിനിടയിൽ&lt;br /&gt;"നീ ഇതൊക്കെ ശരിയാക്കിയിട്ട്‌ പോയി എന്തെങ്കിലും കഴിച്ചോ&lt;br /&gt;ജോസഫ്‌ ജോലി തുടരുന്നു.ഇപ്പോൾ ജോസഫിനെ കാണുന്ന ആംഗിളിൽ വീടിന്റെ ഗേറ്റ്‌&lt;br /&gt;കാണാം,ഗേറ്റിലൂടെ അകത്തേക്ക്‌ വലിഞ്ഞ്‌ നോക്കുന്ന കുട്ടികളേയും&lt;br /&gt;കുട്ടികൾ:ശ്‌ ശ്‌&lt;br /&gt;ജോസഫ്‌ തിരിഞ്ഞ്‌ നോക്കി&lt;br /&gt;കുട്ടികൾ ആംഗ്യത്തിൽ"എന്താ വിശേഷം?"&lt;br /&gt;ജോസഫ്‌ അവരെ ശ്രദ്ധിക്കാതെ ജോലി തുടരുന്നു&lt;br /&gt;ഒരു കുട്ടി:എടാ നീർക്കോലി..&lt;br /&gt;ജോസഫ്‌ രൂക്ഷമായൊന്നു നോക്കി&lt;br /&gt;ചിറി കോട്ടിക്കൊണ്ട്‌ മറ്റൊരുവൻ:ഓ..അവന്റെയൊരു പവറ്‌..നിന്നെയൊരിക്കൽ ഒറ്റയ്ക്ക്‌ കിട്ടും...&lt;br /&gt;ജോസഫ്‌ അകത്തേക്ക്‌ പോയി.കുട്ടികൾ പരസ്പരം നോക്കി..&lt;br /&gt;ഡിസോൾവ്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-8&lt;/span&gt;&lt;br /&gt;പകൽ,ഇ ഞ്ചിപ്പുല്ല്‌ പൂത്ത്‌ നിൽക്കുന്ന വിശാലമായ കുന്നിൻ ചെരുവ്‌&lt;br /&gt;പാറക്കൂട്ടങ്ങളും പൊന്തക്കാടുകളും ചേർന്ന്‌ ഒരു വിശാലമായ ഫ്രെയിം.നടുവിലായി ഒരു&lt;br /&gt;നടപ്പാത.കുട്ടികൾ പുൽക്കൂടുണ്ടാക്കാൻ പുല്ലൊടിക്കുന്നു.&lt;br /&gt;പെൺകുട്ടി: അവിടെ എന്താ വിശേഷമെന്നറിയാൻ എന്താ ഒരു വഴി?&lt;br /&gt;അയ്യപ്പൻ:എന്തായാലും ആ മാകൃത്തലയൻ ജോസഫിനോട്‌ ചോദിച്ചിട്ട്‌ കാര്യമൊന്നുമില്ല&lt;br /&gt;പെൺകുട്ടി:ചെലപ്പോ അവന്‌ അറിഞ്ഞ്‌ കൂടായിരിക്കും&lt;br /&gt;ആന്റോ:അതൊന്നുമല്ല അവനിത്തിരി പവറ്‌ കൂടുതലാ..അവന്‌ ഞാൻ വച്ചിട്ടുണ്ട്‌&lt;br /&gt;പെൺകുട്ടി:നീ എന്തെടാ ആന്റപ്പാ ഉപ്പുമാങ്ങയോ വച്ചിരിക്കുന്നേ&lt;br /&gt;പെട്ടെന്നൊരുവൻ ശ ബ്ദമുണ്ടാക്കരുതെന്ന്‌ സിഗ്നൽ കാട്ടി : "ശ്‌ ശ്‌ "&lt;br /&gt;എല്ലാവരും പുല്ലിനിടയ്ക്ക്‌ പതിഞ്ഞിരുന്നു.ദൂരെ നിന്നും ജോസഫ്‌ വരുന്ന ദൃശ്യം അവന്റെ&lt;br /&gt;തലയിൽ ഒരു ചെറിയ ചാക്കു കെട്ട്‌..കയ്യിൽ ഒരു കോഴി..ആരും അനങ്ങരുത്‌ എന്ന്‌&lt;br /&gt;ആംഗ്യത്തിൽ ആന്റോ.എല്ലാവരും പമ്മിയിരിക്കുന്നു.&lt;br /&gt;പെൺകുട്ടി:പാവം അവന്റെ കയ്യിലെ കോഴിയെക്കണ്ടോ...&lt;br /&gt;അയ്യപ്പൻ:ഉം അയാൾക്ക്‌ തിന്നാണാ ഒരു ദിവസം ഒരു കോഴിയാ തീറ്റി..&lt;br /&gt;ജോസഫ്‌ കുട്ടികളിരിക്കുന്ന സ്ഥലം കടക്കുമ്പോൾ ആന്റോ ഒരു ചെറിയ കല്ലെടുത്ത്‌&lt;br /&gt;ഒരേറ്‌.കല്ല്‌ ജോസഫിന്റെ പിന്നിൽ വന്ന്‌ വീണുരുണ്ടു.ജോസഫ്‌ ഒന്ന്‌ ഞെട്ടി ചുറ്റും&lt;br /&gt;നോക്കി.ഒന്നും കാണുന്നില്ല.നോക്കെത്താ ദൂരം പച്ചപ്പ്‌.അവൻ വീണ്ടും നടന്നു തുടങ്ങി..വീണ്ടും&lt;br /&gt;ഒരു കല്ല്‌ വന്നു വീണു ഇത്തവണ അകമ്പടിയായി ഒരു വികൃത ശൽവും..ജോസഫിന്റെ&lt;br /&gt;കണ്ണുകളിൽ ഭീതി..ജോസഫ്‌ തിരിഞ്ഞു വീണ്ടും ഒന്നും കണ്ടില്ല..അവൻ നടന്ന്‌&lt;br /&gt;തുടങ്ങി..വേഗം..ചെറിയ ഒരോട്ടം..ഒരു കല്ലുകൂടി പോയി.ഒരു ശൽവും.ജോസഫ്‌ ഓടെടാ&lt;br /&gt;ഓട്ടം.പൊന്തക്കിടയിലിരുന്ന്‌ ചിരിക്കുന്ന കുട്ടികൾ.&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-9&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;പകൽ/എക്സ്റ്റീരിയർ&lt;br /&gt;മുൻവശത്തെ ചാരുകസേരയിൽ കിടന്ന്‌ മയങ്ങുന്ന കേണൽ.വരാന്തയിൽ പ്ലാസ്റ്റിക്കിലുള്ള&lt;br /&gt;ക്രിസ്തുമസ്‌ ട്രീ..ചെടികളിലൊക്കെ നക്ഷത്രങ്ങളും വർണ്ണക്കടലാസുകളും കൊണ്ട്‌&lt;br /&gt;അലങ്കരിച്ചിരിക്കുന്നു.വീടിനുമുന്നിലൂടെ പുൽക്കെട്ടുമായി പോകുന്ന കുട്ടികൾ അവരുടെ&lt;br /&gt;കാഴ്ചപ്പാടിൽ കേണൽ&lt;br /&gt;അയ്യപ്പൻ:ആ നീർക്കോലിക്ക്‌ ശരിക്ക്‌ കിട്ടി..ഇനി ഈ കെളവനാ&lt;br /&gt;പെൺകുട്ടി:ഉം..അതിനിത്തിരി പുളിക്കും&lt;br /&gt;അയ്യപ്പൻ:നീ നോക്കിക്കോ മോളെ..മാനത്ത്‌ കണ്ണീ&lt;br /&gt;കുട്ടികൾ നടന്ന്‌ മറയുന്നു.&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-10&lt;/span&gt;&lt;br /&gt;ചേരി&lt;br /&gt;സായാ ഹ്നം&lt;br /&gt;വരിവരിയായി വീടുകൾ തെരുവിന്റെ ഒരു കോണിൽ കുട്ടികൾ പുൽക്കൂടുണ്ടാക്കുന്നതിന്റെ&lt;br /&gt;തിരക്കിലാണ്‌.കൂട്‌ പകുതി പണി തീർന്ന്‌ കഴിഞ്ഞിരിക്കുന്നു.&lt;br /&gt;ആന്റോ:(ദൂരെ മാറി നിന്ന്‌ ഭംഗി നോക്കിക്കൊണ്ട്‌)ദാ ആ വളഞ്ഞ്‌ നിൽക്കുന്ന പുല്ലങ്ങ്‌&lt;br /&gt;വെട്ടിക്കളയെടാ&lt;br /&gt;അവന്റെ വാചകം ഇഷ്ടപ്പെടാത്ത മട്ടിൽ അയ്യപ്പൻ"അതങ്ങനെ വളഞ്ഞ്‌&lt;br /&gt;നിൽക്കുന്നതല്ല..വളച്ചുവച്ചതാ ഞാൻ&lt;br /&gt;ആന്റോ:അയ്യട ഒരു കലാകാരൻ.. (അവൻ ആ&lt;br /&gt;പുൽക്കഷണം പറിച്ചെടുത്തു)ന്നാ ഇത്‌ നിന്റെ തലയിൽ വളച്ചുവച്ചോ&lt;br /&gt;അയ്യപ്പന്റെ മുഖം അവന്‌ അതത്ര രസിച്ചില്ല&lt;br /&gt;ആന്റോ വീണ്ടും ഭംഗി നോക്കിക്കൊണ്ട്‌:ഉം കുഴപ്പമില്ല..പക്ഷേ ഒരു കുറവുണ്ട്‌..&lt;br /&gt;ഒരു കുട്ടി:എന്ത്‌ കുറവെടാ&lt;br /&gt;ആന്റോ:നാല ഞ്ച്‌ നക്ഷത്രങ്ങൾ കൂടി വേണം&lt;br /&gt;അയ്യപ്പൻ:ഇവൻ പറയുന്ന കേട്ടാൽ പുൽക്കൂടല്ല പുൽക്കൊട്ടാരമായിരിക്കും ഉണ്ടാവ്ണത്‌.&lt;br /&gt;പെൺകുട്ടി:എന്നാലും അവൻ പറഞ്ഞേലും കാര്യമുണ്ടെടാ..രണ്ടു മൂന്ന്‌ നക്ഷത്രങ്ങളെങ്കിലും&lt;br /&gt;വേണം&lt;br /&gt;മറ്റൊരു കുട്ടി:പക്ഷേ കാശെവിടുന്നു കിട്ടും?&lt;br /&gt;അയ്യപ്പൻ:അതിനാണോ വഴിയില്ലാത്തത്‌ ആന്റോയുടെ വീട്ടിന്റെ പെറകെ ഒരു മരത്തില്‌ നിറയെ&lt;br /&gt;കായ്ച്ച്‌ നിൽക്കുന്നത്‌ പിന്നെന്താ.&lt;br /&gt;ആന്റോ:അയ്യപ്പാ നീ കൂടുതൽ കളിക്കല്ലേ&lt;br /&gt;അയ്യപ്പൻ:ഞാൻ പോണു നീമാത്രം കളിച്ചാമതി&lt;br /&gt;അവൻ നടന്നു.&lt;br /&gt;ആന്റോ:അവന്റൂടി പോകാൻ പറ..നമുക്ക്‌ വേറെ വഴി നോക്കാം&lt;br /&gt;ദേഷ്യത്തിൽ മുന്നോട്ട്‌ വന്ന്‌ നാട്യത്തിൽ തൊഴുത്‌ പെൺകുട്ടി:മതി സഹായിക്കണ്ട...ഞങ്ങളു&lt;br /&gt;നോക്കിക്കൊള്ളാം വഴി..&lt;br /&gt;ആന്റോ അവജ്ഞയോടെ പുരികം ഉയർത്തി&lt;br /&gt;പെൺ കുട്ടി: വാ നമുക്ക്‌ നോക്കാം&lt;br /&gt;കുട്ടികൾ പിന്നാലെ&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-11&lt;/span&gt;&lt;br /&gt;തെരുവിലെ ഒരു വീട്‌&lt;br /&gt;രാത്രി/എക്സ്റ്റീരിയർ&lt;br /&gt;ഒരു വീടിന്റെ വരാന്തയിൽ കുട്ടികൾ ഒത്തുകൂടിയിരിക്കുന്നു&lt;br /&gt;ഒരു മൺകുടുക്കയുടഞ്ഞു.ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ കുട്ടികളുടെ&lt;br /&gt;മുഖം.നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്ന പെൺകുട്ടി"അ ഞ്ചു രൂപാ അൻപത്‌&lt;br /&gt;പൈസ..ഇനി ആരുടെ കയ്യിലാ?"&lt;br /&gt;ഒരുകുട്ടി മറ്റൊരു കുടുക്ക നീട്ടി:ഇന്നാ&lt;br /&gt;അതു പൊട്ടിച്ച്‌ എണ്ണി:&lt;br /&gt;"ഒൻപത്‌ രൂപാ ഇരുപത്തിയ ഞ്ച്‌ പൈസ ഇനിയോ?"&lt;br /&gt;കുട്ടികളുടെ നിരാശമായ മുഖം,അവർക്കിടയിലെ ആന്റോയുടെ മുഖത്ത്‌ മാത്രം ഒരു&lt;br /&gt;വിജയസ്മിതം&lt;br /&gt;ഒരു രൂപാ നീട്ടുന്നു മറ്റൊരു കുട്ടി"ഇതും കൂടിയേ ഉള്ളു"&lt;br /&gt;കുട്ടികളെ സമാധാനിപ്പിച്ചുകൊണ്ട്‌ പെൺകുട്ടി"സാരമില്ല ഇതു മതി"&lt;br /&gt;പെട്ടെന്ന്‌ ആന്റോയുടെ കളിയാക്കിച്ചിരി "ഇതുകൊണ്ട്‌ നക്ഷത്രമല്ല അമ്പിളിയമ്മാച്ചനേം കൂടി&lt;br /&gt;കിട്ടും"&lt;br /&gt;കുട്ടികൾ നിശബ്ദരായി.പെൺകുട്ടിയും നിരാശയോടെ തലകുലുക്കി&lt;br /&gt;ഒരു കള്ളച്ചിരിയോടെ ആന്റോ:"വേണമെങ്കിൽ വഴി പറഞ്ഞുതരാം"&lt;br /&gt;ഒരു കുട്ടി:"എന്തു വഴി?"&lt;br /&gt;ആന്റോ : ധൈര്യമുണ്ടോ?&lt;br /&gt;കുട്ടികൾ:എന്തിനാ?&lt;br /&gt;ആന്റോ:മതിലു ചാടണം..കേണലിന്റെ വീട്ടിൽ ഇഷ്ടമ്പോലെ നക്ഷത്രമുണ്ട്‌&lt;br /&gt;ഗൂഡ സ്മിതത്തോടെ ഒരു കുട്ടി:അതിന്‌ ധൈര്യമുള്ള ഒരാളെ ഞാൻ പറഞ്ഞുതരാം&lt;br /&gt;ആന്റോയുടെ ചോദ്യഭാവമുള്ള മുഖം&lt;br /&gt;കുട്ടി:നിന്റപ്പൻ കൊച്ചൗസേപ്പ്‌&lt;br /&gt;മറ്റു കുട്ടികൾ ചിരിക്കുന്നു.ആന്റോയുടെ ദഹിപ്പിക്കുന്ന നോട്ടം&lt;br /&gt;സമാധാനിപ്പിക്കുന്ന മട്ടിൽ പെൺകുട്ടി&lt;br /&gt;"ആരും മതിലൊന്നും ചാടണ്ട..മോഷ്ടിച്ചുകിട്ടുന്ന നക്ഷത്രം പുൽക്കൂട്ടിൽ വച്ചിട്ടെന്തിനാ?"&lt;br /&gt;ആന്റോ:എന്നാപ്പിന്നെ നീ പോയി മാനത്തൂന്നു രണ്ടെണ്ണം പിടിച്ചോണ്ട്‌ വാ..&lt;br /&gt;ഗൗരവത്തിൽ പെൺകുട്ടി:നമുക്ക്‌ ആ കേണലിനോട്‌ ചോദിച്ചാലോ&lt;br /&gt;കളിയാക്കൽ ശ ബ്ദത്തിൽ ചിരിച്ചുകൊണ്ട്‌ ആന്റോ"നീ തന്നെ ചോദിച്ച്‌ വാങ്ങണം&lt;br /&gt;കേട്ടോ..എന്തായാലും ചോദിക്കുമ്പം ഒന്നാക്കണ്ട നാല​‍െ ഞ്ചണ്ണം&lt;br /&gt;ചോദിച്ചോ..ചുമ്മാകിട്ടുന്നതല്ലേ?"&lt;br /&gt;പെൺകുട്ടിയുടെ മുഖത്ത്‌ ദീപനാളം കാറ്റിലാടി&lt;br /&gt;പശ്ചാത്തലത്തിൽ ആന്റോയുടെ പരിഹാസച്ചിരി&lt;br /&gt;ഫെയ്ഡ്‌ ഔട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-12&lt;/span&gt;&lt;br /&gt;ഫെയ്ഡ്‌ ഇൻ&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;പ്രഭാതം/എക്സ്റ്റീരിയർ&lt;br /&gt;മുറ്റത്ത്‌ ചെടികൾ നനക്കുന്ന കേണൽ,കുട്ടികൾ ഗേറ്റിന്‌ വശത്തൂടെ എത്തിനോക്കുന്നു.മുന്നിൽ&lt;br /&gt;പെൺകുട്ടി.അവളുടെ മുഖത്ത്‌ ഒരു ആശങ്കയുണ്ട്‌.മറ്റുകുട്ടികൾ ചേർന്ന്‌ അവളെ ഗേറ്റിന്‌&lt;br /&gt;മുന്നിലേക്ക്‌ തള്ളിവിട്ടു.ബഹളം കേട്ട്‌ കേണൽ നോക്കുമ്പൊൾ ഗേറ്റിന്‌ ഒത്തനടുവിലായി&lt;br /&gt;പെൺകുട്ടി ഒറ്റക്ക്‌ നിൽക്കുന്നു.&lt;br /&gt;ഗൗരവത്തിൽ കേണൽ:ഉം?&lt;br /&gt;പെൺകുട്ടി ഒന്നും മിണ്ടാതെ നോക്കി നിൽക്കുകയാണ്‌&lt;br /&gt;കേണൽ:എന്തു വേണം?&lt;br /&gt;അക്ഷരങ്ങൾ വിഴുങ്ങി വിഴുങ്ങി പെൺകുട്ടി:ന..ന..നക്ഷത്രം&lt;br /&gt;കേണൽ അവളെ സൂക്ഷിച്ചുനോക്കി&lt;br /&gt;പെൺകുട്ടി:പുൽക്കൂട്ടിൽ തൂക്കാൻ ഒരു നക്ഷത്രം&lt;br /&gt;കേണൽ ഗൗരവം വിടാതെ തന്നെ അവളെ നോക്കി നിന്നശേഷം ഉള്ളിലേക്ക്‌&lt;br /&gt;നടന്നു.പെൺകുട്ടി പരിഭ്രമം കൊണ്ട്‌ കിതയ്ക്കുന്നുണ്ട്‌&lt;br /&gt;മറ്റുകുട്ടികൾ അവളോട്‌ ആംഗ്യഭാഷയിൽ എന്തുണ്ടായെന്ന്‌ ചോദിക്കുന്നു.&lt;br /&gt;പെൺകുട്ടി:അകത്തുപോയി..&lt;br /&gt;ആന്റോ:അകത്തുപോയോ?&lt;br /&gt;പെൺകുട്ടി തലകുലുക്കി&lt;br /&gt;ഭയപ്പെടുത്തുന്ന ഭാവത്തിൽ ആന്റോ :ഓടിക്കോ തോക്കെടുക്കാൻ പോയതാ...&lt;br /&gt;അവന്റെ പിന്നാലെ കുട്ടികളെല്ലാം ഓടിപ്പോയി.എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന&lt;br /&gt;പെൺകുട്ടി.അവൾ ചുറ്റും നോക്കി താനൊറ്റക്കാണ്‌.ഒരു നിമിഷം ഉള്ളിലേക്ക്‌ നോക്കി ശങ്കിച്ച്‌&lt;br /&gt;മറ്റുകുട്ടികളുടെ ദിക്കിലേക്ക്‌ അവളും ഓടിപ്പോയി&lt;br /&gt;കേണൽ വലിയൊരു ചുവന്ന നക്ഷത്രവും പിടിച്ച്‌ ഇറങ്ങിവരുന്നു.വേച്ചുവേച്ച്‌ അയാൾ&lt;br /&gt;ഗേറ്റിനടുത്തെത്തി ഗേറ്റിനു മുൻപിൽ ആരുമില്ല.അയാൾ പുറത്തേക്ക്‌ ഇരുവശത്തേക്കും&lt;br /&gt;നോക്കി..ആരുമില്ല&lt;br /&gt;അയാളുടെ ആത്മഗതം:സ്റ്റുപ്പിഡ്‌&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-13&lt;/span&gt;&lt;br /&gt;ചേരിയിലെ പൊതുകിണറിനുചുറ്റും കുട്ടികൾ.&lt;br /&gt;ആന്റോ കിണറിന്റെ കൈവരിയിൽ ചവിട്ടി തൂണിൽ തൂങ്ങി ചാ ഞ്ചാടുന്നു.ചുറ്റും കുട്ടികൾ&lt;br /&gt;ആന്റോ:ഇപ്പം എങ്ങനെയുണ്ട്‌?ഇതാ ഈ പെൺപിള്ളേരുടെ ഒരു കുഴപ്പം.എല്ലാം&lt;br /&gt;പേടിത്തൂറികളാ&lt;br /&gt;ആന്റോയെ തറപ്പിച്ചുനോക്കുന്ന പെൺകുട്ടി.&lt;br /&gt;അതിനു മറുപടിയായി ആന്റോ:ആരും നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട.ഞാനില്ലേ ൽ&lt;br /&gt;കാണാരുന്നു.ആ കാലൻതോക്കുവച്ച്‌ ഒറ്റവെടി..ഠേ..ദാ കെടക്കുണൂ വലിയതമ്പുരാട്ടി&lt;br /&gt;കുട്ടികൾ ചിരിച്ചു&lt;br /&gt;പെൺകുട്ടി:പോടാ കോന്തപ്പ..നീ പേടിപ്പിച്ച്‌ ഓടിച്ചതല്ലേ അല്ലായിരുന്നെങ്കിൽ..&lt;br /&gt;അവളെ കളിയാക്കിക്കൊണ്ട്‌ ആന്റോ:അയ്യോ..അല്ലായിരുന്നെങ്കിൽ.. തമ്പുരാട്ടിക്ക്‌ ഒരു&lt;br /&gt;സ്വർണക്കിരീടം കൊണ്ട്‌ തന്നേനെ&lt;br /&gt;വീണ്ടും കുട്ടികൾ ചിരിച്ചു.&lt;br /&gt;ഒരു കുട്ടി:ശരിയാ നക്ഷത്രം തരാനായിരുന്നെങ്കിൽ അയാളെന്തിനാ അകത്ത്‌&lt;br /&gt;പോയെ..അവിടുന്നു തന്നെ ഒന്ന്‌ പൊട്ടിച്ച്‌ തന്നാ പോരായിരുന്നോ?&lt;br /&gt;മറ്റൊരുത്തൻ:അതൊക്കെ പോട്ടെ ഇനിയിപ്പോ എന്താ ഒരു വഴി?&lt;br /&gt;ആന്റോ കിണറ്റിന്റെ കൈവരിയിൽ നിന്ന്‌ താഴേക്ക്‌ ചാടി&lt;br /&gt;:"വഴിയൊക്കെ യുണ്ട്‌..നക്ഷത്രോം കിട്ടും ആ കെളവനെ ഒരു പാഠവും പഠിപ്പിക്കാം"&lt;br /&gt;പെൺകുട്ടിയുടെ മുഖത്ത്‌ നിസഹായത.&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;സീൻ-14&lt;br /&gt;അയ്യപ്പെന്റെ വീട്‌&lt;br /&gt;പകൽ/എക്സ്റ്റീരിയർ&lt;br /&gt;ടോപ്പ്‌ ആംഗിൾ&lt;br /&gt;പഴയോലകൊണ്ട്‌ കുത്തിമറച്ച വീടിനു മുന്നിൽ അയ്യപ്പൻ ഒരു കിളിക്കൂടിന്റെ&lt;br /&gt;പണിയിലാണ്‌.കുട്ടികൾ വരിവരിയായി കടന്നുവന്നു.അവൻ അവരെ കണ്ടഭാവം നടിക്കാതെ&lt;br /&gt;പണിയിൽ മുഴുകിയിരിക്കുന്നു.&lt;br /&gt;ചില കുട്ടികൾ വീടിന്‌ മുൻവശത്ത്‌ കിടപ്പുള്ള വലിയ തടിക്കഷണത്തിൽ ഇരിപ്പു&lt;br /&gt;പിടിച്ചു(ഇപ്പോൾ കാമറ നിലത്താണ്‌ അയ്യപ്പൻ ഫോർഗ്രൗണ്ടിൽ)&lt;br /&gt;അയ്യപ്പൻ മൈൻഡ്‌ ചെയ്യുന്നില്ലെന്ന്‌ കണ്ടപ്പോൾ ആന്റോ മുഖം കൊണ്ട്‌ മറ്റൊരു കുട്ടിയെ&lt;br /&gt;നോക്കി ഗോഷ്ടികാണിക്കുന്നു.മുരടനക്കിനോക്കി.രക്ഷയില്ല&lt;br /&gt;ആന്റോ യാതൊരു പിണക്കവുമില്ലാത്തപോലെ പറഞ്ഞ്‌ തുടങ്ങി:"കേട്ടോടാ അയ്യപ്പാ ആ കേണൽ ഭൂതം നമ്മുടെ&lt;br /&gt;&lt;br /&gt;സുന്ദരിക്കോതയെ പേടിപ്പിച്ചോടിച്ചു.ഞാനില്ലായിരുന്നെങ്കിൽ ഈ കാട്ടുതാറാവിനെ വെടിവെച്ചിട്ടേനെ "&lt;br /&gt;അയ്യപ്പൻ മൈൻഡ്‌ ചെയ്യുന്നിണ്ടല്ല.അവൻ തടിക്കഷണങ്ങൾ തമ്മിൽ തറയ്ക്കുകയാണ്‌&lt;br /&gt;ആന്റോ അവന്റെ ഭാവം കണ്ട്‌ മുഖം കോടിച്ച്‌ നിന്നു,പിന്നെയും പറഞ്ഞ്‌ തുടങ്ങി&lt;br /&gt;"നമുക്കാ കെളവനെ ഒരു പാഠം പഠിപ്പിക്കണമെടാ"&lt;br /&gt;അയ്യപ്പൻ എണീറ്റ്‌ ആന്റോയുടെ അടുത്തേക്ക്‌ നടന്ന്‌ അവന്റെ കാൽക്കൽ കിടന്ന ഒരു&lt;br /&gt;തടിക്കഷണം പെട്ടെന്ന്‌ കുനിഞ്ഞെടുത്ത്‌ തിരിച്ച്‌ ചെന്നിരുന്നു.അപ്രതീക്ഷിതമായ ആക്ഷനിൽ&lt;br /&gt;ആന്റോ ഞെട്ടിപ്പോയി.&lt;br /&gt;മറ്റൊരു കുട്ടി ആന്റോയെ നോക്കി കണ്ണിറുക്കിക്കൊണ്ട്‌: "അയ്യപ്പൻ നിന്നോട്‌ പിണക്കമാണെടാ.. അതോണ്ടാ ഒന്നും മിണ്ടാത്തത്...അവനെ നോക്കി ഒരു കള്ളച്ചിരിയോടെ ആന്റോ: ?പോടാ അയ്യപ്പനെന്നോട്‌ പിണക്കമൊന്നുമില്ല..എനിക്കവനോട്‌ പിണക്കമിണ്ടല്ലല്ലോ?&lt;br /&gt;അയ്യപ്പൻ അവനെ ഒന്നു നോക്കി&lt;br /&gt;ആന്റോ:ഒന്നു ക്ഷെമിയെടാ അയ്യപ്പാ..&lt;br /&gt;അയ്യപ്പൻ വീണ്ടും പണിയിലേക്ക്‌&lt;br /&gt;ഒരു കുട്ടി:അയ്യപ്പൻ ചേട്ടാ..നമുക്ക്‌ ആ കെളവന്റെ കയ്യീന്ന്‌ രണ്ടൂന്ന്‌ നക്ഷത്രം&lt;br /&gt;തട്ടണം...അയ്യപ്പൻ ചേട്ടനില്ലെങ്കിൽ നടക്കൂല്ല&lt;br /&gt;അയ്യപ്പൻ അവനെയും ഒന്നു നോക്കി&lt;br /&gt;അയ്യപ്പൻ നോട്ടം തിരിച്ചപ്പോൾ പറഞ്ഞവൻ ചുണ്ട്‌ കൂർപ്പിച്ച്‌ ഗോഷ്ടികാട്ടി.&lt;br /&gt;മറ്റൊരു കുട്ടി:അയ്യടാ.. മതിലു ചാടാനും മോട്ടിക്കാനുമൊന്നും ഇനി അയ്യപ്പനെ&lt;br /&gt;കിട്ടൂല്ല..അയ്യപ്പന്‌ പേടിയാ..&lt;br /&gt;അയ്യപ്പൻ ആണിയിലുള്ള അടി ഉച്ചത്തിലാക്കി&lt;br /&gt;ആന്റോ:അയ്യോടാ മോട്ടിക്കാൻ ആരെങ്കിലും പറഞ്ഞോ..എടാ ബൈബിളിലെന്തോന്നാ&lt;br /&gt;പറഞ്ഞിരിക്കുന്നത്‌ ഉള്ളവൻ ഇല്ലാത്തവന്‌ കൊടുക്കണം എന്നല്ലേ..അയാൾ നമ്മൾ ചോദിച്ചിട്ട്‌&lt;br /&gt;തന്നോ..&lt;br /&gt;മറ്റൊരു കുട്ടി:ഹൊ..കർത്താവിന്റെ കൽപ്പന ധിക്കരിച്ചാൽ അയാളു നരകത്തിൽ പോവൂല്ലേ!&lt;br /&gt;ആന്റോ:നമ്മളുകാരണം അയാള്‌ നരകത്തിൽ പോണോടാ അയ്യപ്പാ...&lt;br /&gt;അയ്യപ്പൻ പക്ഷിക്കൂടിന്റെ പണി തീർത്ത്‌ എടുത്ത്‌ ഭംഗി നോക്കിക്കൊണ്ട്‌:"കാള വാലു പൊക്കുന്നതെ ന്തിനാടാ.. ആന്റോയേ"&lt;br /&gt;ജാള്യതയോടെ ആന്റോ:നീ വരില്ലേടാ അയ്യപ്പാ&lt;br /&gt;അയ്യപ്പന്റെ മുഖത്തൊരു ചിരി..&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-15&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;രാത്രി/എക്സ്റ്റീരിയർ&lt;br /&gt;ഇരുട്ട്‌ വീണു തുടങ്ങുന്ന സമയം..കുട്ടികൾ ഗേറ്റിലൂടെ ഉള്ളിലേക്ക്‌ നോക്കുന്നു ആരുമില്ല.ഗേറ്റ്‌&lt;br /&gt;പൂട്ടിക്കിടക്കുകയാണ്‌.കുട്ടികൾ മതിലിനു വശത്തേക്ക്‌ നടക്കുന്നു.അയ്യപ്പനും ആന്റോയുമാണ്‌&lt;br /&gt;മുന്നിൽ&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-16&lt;/span&gt;&lt;br /&gt;മരത്തിലേക്ക്‌ വലിഞ്ഞ്‌ കയറുന്ന ഒരു കുട്ടി&lt;br /&gt;കട്ട്‌ ടു&lt;br /&gt;കേണലിന്റെ മതിൽ കെട്ടിനകത്തുനിന്നുള്ള ദൃശ്യം.മരത്തിന്‌ മുകളിലിരിക്കുന്നവൻ താഴോട്ട്‌&lt;br /&gt;നോക്കി ആംഗ്യം കാണിക്കുന്നു.അയ്യപ്പനും ആന്റോയും മതിലിൽ വലിഞ്ഞ്‌ കയറി&lt;br /&gt;ചാടിയിറങ്ങി.അവർ നക്ഷത്രങ്ങൾക്കടുത്തേക്ക്‌ പമ്മിപ്പമ്മി നടന്നു ഒരു നക്ഷത്രം പൊട്ടിച്ചു.&lt;br /&gt;മരത്തിനു മുകളിലിരിക്കുന്നവൻ ആകാംക്ഷയോടെ നോക്കിയിരിക്കുന്നു.പെട്ടെന്ന്‌&lt;br /&gt;അബദ്ധമായെന്ന മട്ടിൽ തലയിൽ കൈവക്കുന്നു.&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-17&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;രാത്രി/എക്സ്റ്റീരിയർ&lt;br /&gt;കേണൽ ചാരുകസേരയിലിരിക്കുന്നു.തൊട്ടടുത്ത്‌ കാലുതിരുമ്മിക്കൊണ്ട്‌ ജോസഫുമുണ്ട്‌&lt;br /&gt;കേണലിന്റെ ദൃശ്യത്തിൽ ആന്റോയുടെ അയ്യപ്പന്റേയും അച്ഛനമ്മമാരുടെ ശബ്ദം.&lt;br /&gt;അയ്യപ്പന്റെ തലയിൽ തട്ടിക്കൊണ്ട്‌ അച്ചൻ: "സാർ മാപ്പാക്കണം ഈ തല തിരിഞ്ഞവനെക്കൊണ്ട്‌ മനുഷ്യന്‌&lt;br /&gt;&lt;br /&gt;സ്വൈര്യമില്ല.ഇവന്‌ വല്ല എലൈവ്ഷവും കൊടുത്ത്‌ ഞാൻ ശരിയാക്കും?&lt;br /&gt;കേണലിന്റെ അചഞ്ചലമായ മുഖം&lt;br /&gt;ആന്റോയുടെ പുറത്ത്‌ ഒരടികൊടുത്തുകൊണ്ട്‌ കണ്ണുതുടച്ച്‌ അമ്മ:"തന്ത ചത്ത്‌ തൊലഞ്ഞു.ഞാൻ കരിങ്കല്ല്‌&lt;br /&gt;പൊട്ടിച്ചിട്ടാ സാറേ ഇവന്‌&lt;br /&gt;തീറ്റികൊടുക്കുന്നത്‌.തടിപോലെയായിട്ടും എനിക്കൊരു ഗുണവുമില്ല&lt;br /&gt;കേണൽ:ഉം മതി വിളിച്ചോണ്ട്‌ പോ..&lt;br /&gt;അവർ നടക്കാൻ തുടങ്ങുമ്പൊൾ കേണലിന്റെ ശ ബ്ദം&lt;br /&gt;"കുട്ടികളെ ഇങ്ങനെ തല്ലരുത്‌..കടയിൽ നല്ല ചൂരൽ കിട്ടും&lt;br /&gt;കുട്ടികളുടെ നോട്ടം&lt;br /&gt;അവർ നടന്നുപോകുന്നതും നോക്കിയിരിക്കുന്ന കേണൽ&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-18&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;രാത്രി /ഇന്റീരിയർ&lt;br /&gt;മുറിയിൽ ഈസി ചെയറിൽ ചാരി മയങ്ങുന്ന കേണൽ.മുഖത്ത്‌&lt;br /&gt;നെറ്റിയിലേക്കുയർത്തിവച്ചിട്ടുള്ള കണ്ണട നെ ഞ്ചിൽ ഒരു പുസ്തകം.&lt;br /&gt;കണ്ണടയിലേക്ക്‌ ഫോക്കസ്‌ ഔട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-18അ&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;രാത്രി/ഇന്റീരിയർ&lt;br /&gt;ദീപാലംകൃതമായ കേണലിന്റെ വീട്ടിൽ സ്വീകരണമുറി നിറയെ ബലൂണുകളും&lt;br /&gt;വർണത്തൂവലുകളും പറന്നു നടക്കുന്നു.സാന്താക്ലോസിന്റെ വേഷമിട്ട്‌ കളിക്കുന്ന&lt;br /&gt;കേണൽ.അയാൾക്ക്‌ ചുറ്റും കളിക്കുന്ന പേരക്കിടാങ്ങൾ.കസേരയിൽ ഇരിക്കുന്ന കേണലിന്റെ&lt;br /&gt;മകനും മരുമകളും.എല്ലാവരും ചിരിക്കുന്നു.കുട്ടികൾ കേണലിനെ ഇക്കിളിയിടുമ്പോൾ മുഖം&lt;br /&gt;മൂടിയിളകുന്നു.ദൃശ്യം മുഴുവൻ സ്ലോ മോഷനിലാണ്‌.പശ്ചാത്തലത്തിൽ വയലിൻ സംഗീതം&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-18ആ&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;രാത്രി/ഇന്റീരിയർ&lt;br /&gt;ഈസി ചെയറിൽ കിടക്കുന്ന കേണൽ,ദൃശ്യം ഫോക്കസ്‌ ഇൻ ചെയ്യുന്നു.സ്വപ്നത്തിൽ&lt;br /&gt;ചിരിക്കുന്ന കേണൽ.ഇക്കിളിയിൽ പുളയുന്ന കേണൽ.ഇക്കിളിയുടെ പാരമ്മ്യത്തിൽ കേണൽ&lt;br /&gt;ഉണർന്ന്‌ നോക്കുമ്പോൾ മുറി ശൂന്യം.ടെലഫോൺ സ്റ്റാൻഡിൽ ഫോൺ നിശ ബ്ദം.ചുവരിലേക്ക്‌&lt;br /&gt;തല ചെരിച്ച്‌ നോക്കുമ്പോൾ മകന്റെയും ഭാര്യയുടേയും കുട്ടികളുടേയും ചില്ലിട്ട ചിത്രം. ചുവരിൽ കേണലിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ.അയാൾ കണ്ണടയെടുത്തുവച്ച്‌ എണീറ്റ്‌ ഫോട്ടോകൾക്കടുത്തേക്ക്‌ നടക്കുന്നു.അവയൊക്കെ കാണുമ്പോൾ വികാരനിർഭരമായ കേണലിന്റെ കണ്ണുകൾ.കേണൽ നിലക്കണ്ണാടിക്കരികിലേക്ക്‌ നടക്കുന്നു.കണ്ണാടിയിൽ നോക്കിച്ചിരിച്ച്‌ ഗോഷ്ഠികാണിച്ചുകൊണ്ട്‌ ....&lt;br /&gt;"ഹ ഹ..യൂ നോട്ടി കേണൽ.."&lt;br /&gt;അയാൾ കുട്ടികൾക്ക്‌ വാങ്ങിവച്ച സമ്മാനപ്പൊതികൾക്കടുത്തേക്ക്‌ നടന്നു.അതിൽ ഒന്നു തുറന്ന്‌&lt;br /&gt;സാന്താക്ലോസിന്റെ വേഷമെടുത്തിട്ടു.നിലക്കണ്ണാടിക്കരികിലേക്ക്‌ നടന്നു.കണ്ണാടിക്കു മുന്നിൽ&lt;br /&gt;ചെറുതായി നൃത്തം ചെയ്യുന്നപോലെ ചലിച്ചുകൊണ്ട്‌ പാടുകയും ചിരിക്കുകയും ചെയ്യുന്നു&lt;br /&gt;"ജിംഗിൾ ബെൽ..ജിംഗിൾ ബെൽ.."&lt;br /&gt;ടെലഫോൺ റിംഗ്‌ ചെയ്തു,കേണൽ വേഗം മുഖം മൂടി തലയ്ക്കുയരേക്കുയർത്തിവച്ച്‌&lt;br /&gt;റിസീവറെടുക്കുന്നു.&lt;br /&gt;കേണൽ:ഹലോ&lt;br /&gt;അങ്ങത്തലക്കൽ ഒരു കുട്ടിയുടെ ശബ്ദം:ഗ്രാൻപാ ഇതു ഞാനാ..പപ്പായുടെ സുന്ദരക്കുട്ടൻ&lt;br /&gt;കേണലിന്റെ അത്യാഹ്ലാദം:ഹൊ..ഹൊ..ഹ..ഹ..ഹ..ഹ..ആര്‌ സുന്ദരക്കുട്ടനോ...അപ്പാപ്പയുടെ&lt;br /&gt;പൊന്നുകുട്ടപ്പനോ..ഹൊ..ഹൊ..ഹ..എന്നാടാ കൊച്ചുതെമ്മാടീ നീ വരുന്നത്‌..വേൺ യു പീപിൾ&lt;br /&gt;ആർ കമിങ്ങ്‌...അപ്പാപ്പനിവിടെ എന്തൊക്കെയാ വാങ്ങി വച്ചിട്ടുള്ളതെന്നറിയാമോ..ആയിരം&lt;br /&gt;സ്റ്റാർസ്‌..ക്രാകേർസ്‌..ടോയ്സ്‌..ഹ ഹ ഹ...ആൻഡ്‌ എ ക്രിസ്മസ്‌ പപ്പാ..ഹ ഹ..അപ്പാപ്പന്റെ&lt;br /&gt;പൊന്നുമക്കൾക്ക്‌ സുഖം തന്നെയല്ലേടാ..&lt;br /&gt;കുട്ടി:ഫൈൻ ഗ്രാൻഡ്‌ പാ..ആൻഡ്‌ ഹൗ ആർ യൂ..&lt;br /&gt;കേണൽ:ഹ ..ഹ ..ഹ..ഫൈൻ ഫൈൻ..വെയർ ഈസ്‌ യുവർ സിസ്റ്റർ എന്റെ സുന്ദരി ക്കു​‍ുടുക്ക..&lt;br /&gt;കുട്ടി:ഫൈൻ ഗ്രാൻ പ..ബട്ട്‌ ഷീ ഇസ്‌ അഫ്രൈഡ്‌...ഷീ ഇസ്‌ അഫ്രൈഡ്‌ ഒഫ്‌ യു..&lt;br /&gt;കേണൽ പെട്ടെന്ന്‌ വല്ലാതായി..ഉടൻ തന്നെ ആ വല്ലായ്ക അയാൾ ചിരികൊണ്ട്‌ മറച്ചു: ഹ&lt;br /&gt;ഹ...അം ഐ എ ഗോസ്റ്റ്‌...&lt;br /&gt;മറുവശത്ത്‌ മൗനം..&lt;br /&gt;കേണൽ:ഊം..?&lt;br /&gt;കുട്ടി:ഗ്രാൻഡ്പായെ പേടിയാ അവൾക്ക്‌ ..ഷീ സേയ്സ്‌ ഗ്രൻഡ്പാ ഇസ്‌ എ ഗോസ്റ്റ്‌...മമ്മ&lt;br /&gt;അവളെ ഉറക്കാൻ നേരം?. ഗ്രാൻഡ്‌ പാ വരുമെന്ന്‌ പറഞ്ഞാ പേടിപ്പിക്കുന്നേ?.&lt;br /&gt;പെട്ടെന്ന്‌ ഫോണിലെ ശബ്ദം നിന്നു.&lt;br /&gt;കേണൽ:ഹലോ..ഹലോ..&lt;br /&gt;മറുതലക്കൽ ഒരു പുരുഷ ശ ബ്ദം:ആ..ഡാഡീ.. ഹൗ ആർ യൂ..&lt;br /&gt;കേണൽ ഗൗരവമായി:ഫൈൻ..വേൺ യു പീപ്പിൾ ആർ കമിങ്ങ്‌..&lt;br /&gt;മറുതലക്കലെ ശൽം:ഡാഡീ..അത്‌..ഇറ്റ്‌ ഇസ്‌..ഇറ്റ്‌ ഇസ്‌..ഇറ്റ്‌ സീംസ്‌ ഡിഫികൾറ്റ്‌ നൗ ഡാഡീ...&lt;br /&gt;കേണലിന്റെ മുഖം മ്ലാനമായി&lt;br /&gt;മറുതലക്കലെ ശൽം: ലീവ്‌ കിട്ടാൻ പ്രയാസമാണ്‌...എൽസക്കും അതെ...ശൊ..&lt;br /&gt;കേണലിന്റെ മുഖത്ത്‌ ഔ നിരാശയുടെ പു ഞ്ചിരി വിരിയുന്നു..കണ്ണുകളിൽ കഠിനമായ&lt;br /&gt;ദുഃഖം..അയാൾ മറ്റൊന്നും പറയാതെ ഫോൺ റിസീവറിൽ വച്ചു..വേച്ച്‌ വേച്ച്‌&lt;br /&gt;നിലക്കണ്ണാടിയുടെ മുന്നിലേക്ക്‌ നടന്നു...കണ്ണാടിയിലെ മുഖത്ത്‌ കണ്ണുകൾ നിറഞ്ഞ്‌&lt;br /&gt;വരുന്നു...പെട്ടെന്നയാൾ മുഖം മൂടി മുഖത്തേക്ക്‌ വലിച്ചിട്ടു.&lt;br /&gt;ഫോൺ വീണ്ടും റിങ്ങ്‌ ചെയ്യുന്നു..കേണൽ അതു ശ്രദ്ധിക്കാതെ ചുവരിലെ ചിത്രങ്ങളെ നോക്കി&lt;br /&gt;നടന്നു.മുഖം മൂടിയുടെ കണ്ണുകളുടെ ദ്വാരത്തിലൂടെ ചിത്രങ്ങൾ..(സ്ലോ മോഷൻ)&lt;br /&gt;ഫെയ്ഡ്‌ ഔട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-19&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;പകൽ/എക്സ്റ്റീരിയർ&lt;br /&gt;പൂക്കളേയും ഇലകളെയും തഴുകുന്ന കേണലിന്റെ വൃദ്ധൻ കൈപ്പത്തി,ഇലത്തുമ്പിലെ ജലം&lt;br /&gt;താഴെ വീഴുന്നുണ്ട്‌.കാമറ വൈഡ്‌ ആകുമ്പോൾ കേണൽ മുറ്റത്തെ ചെടികളെ താലോലിച്ച്‌&lt;br /&gt;നടക്കുകയാണ്‌.ചെടികളിൽ തൂക്കിയിട്ട നക്ഷത്ര വിളക്കുകൾ ആട്ടിവിട്ട്‌ നിരാശയോടെ നോക്കി&lt;br /&gt;നിൽക്കുന്നു.പിന്നീട്‌ വേച്ച്‌ വേച്ച്‌ ഉള്ളിലേക്ക്‌ നടന്നു ഒരുവിധത്തിൽ ചാരുകസേരയിൽ&lt;br /&gt;ചെന്നുവീണു.&lt;br /&gt;കീതച്ചുകൊണ്ട്‌ ഉള്ളിലേക്ക്‌ :ജോസഫെ&lt;br /&gt;മൗനമാണ്‌ മറുപടി&lt;br /&gt;കേണൽ:കുറച്ച്‌ വെള്ളം..&lt;br /&gt;കേണൽ കസേരയിലേക്ക്‌ ചാഞ്ഞ്‌ പുറത്തേക്ക്‌ നോക്കികിടക്കുന്നു.അയാളുടെ പോയിന്റ്‌ ഓഫ്‌&lt;br /&gt;വ്യൂവിൽ മതിലിൽ പതിഞ്ഞ ഒരു കലടയാളം.കേണൽ മുന്നോട്ടാഞ്ഞ്‌&lt;br /&gt;അതുനോക്കി.അപ്പോഴെക്കും ഉള്ളിൽ നിന്നും വെള്ളവുമായി ജോസഫ്‌ വന്നു.വെള്ളം വാങ്ങി&lt;br /&gt;കയ്യിൽ വച്ചുകൊണ്ട്‌:"ആ കുട്ടികൾ എവിടുള്ളവരാ...?"&lt;br /&gt;ജോസഫ്‌:ഇവിടെ കോളനിയിലെ....&lt;br /&gt;കേണൽ ഒന്നും മിണ്ടുന്നിണ്ടല്ല..ജോസഫ്‌ കേണലിന്റെ ഭാവമാറ്റം ശ്രദ്ധിക്കുന്നുണ്ട്‌.അയാൾ കുറച്ച്‌ വെള്ളം കുടിച്ചിട്ട്‌&lt;br /&gt;&lt;br /&gt;വെളിയിളേക്ക്‌ എറ്റി..അത്‌ നിലത്തുവീണ്‌ പടർന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-20&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;പകൽ/ഇന്റീരിയർ&lt;br /&gt;കോണി കേറി മുകളിലത്തെ നിലയിലേക്ക്‌ വരുന്ന കേണൽ.കേണലിന്റെ&lt;br /&gt;വിശ്രമമുറി..മേശപ്പുറത്ത്‌ കുറേ പുസ്തകങ്ങൾ വൃത്തിയായി അടുക്കി വച്ചിട്ടുണ്ട്‌.വൃത്തിയായി&lt;br /&gt;വിരിച്ചിട്ട ഒരു കിടക്ക.ഒരു ചാരുകസേര.കുട്ടികളുടെ കളിസ്ഥലത്തേക്ക്‌ തുറക്കുന്ന ഒരു&lt;br /&gt;ജനാല.കേണൽ ജനാലക്കടുത്തെത്തി വെളിയിലേക്ക്‌ നോക്കി.പുറത്ത്‌ കളിസ്ഥലത്ത്‌ സ്ഥാനം&lt;br /&gt;തെറ്റിയ രണ്ട്‌ സ്റ്റാമ്പുകൾ നിൽപ്പുണ്ട്‌.കുട്ടികളാരുമില്ല.കേണൽ ചാരുകസേരയിലേക്ക്‌ വന്നുചാരി&lt;br /&gt;ഒരു മാസിക കയ്യിലെടുത്ത്‌ മറിച്ചുനോക്കി.അതിൽ ഒരു മുത്തച്ഛനും കുട്ടികളും ചിരിച്ചുനിൽക്കുന്ന പരസ്യ&lt;br /&gt;ചിത്രം.കേണൽ വാരിക നെഞ്ചിൽ മലർത്തിവച്ച്‌ കണ്ണട നെറ്റിയിലേക്കുയർത്തി മച്ചിലേക്ക്‌ നോക്കി കിടക്കുന്നു.പഴയ തടികൊണ്ടുണ്ടാക്കിയ മച്ചിലെ കൊത്തുപണികൾ..&lt;br /&gt;ദൃശ്യം ഫോക്കസ്‌ ഔട്ട്‌.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;സീൻ-20അ&lt;/span&gt;&lt;br /&gt;ദൃശ്യം ഫോക്കസ്‌ ഇൻ.&lt;br /&gt;കേണലും കുട്ടികളും കളിക്കുന്നു.കേണലിന്റെ മുഖത്ത്‌ കരികൊണ്ട്‌ പടം വരയ്ക്കുന്ന&lt;br /&gt;കുട്ടികൾ.കണ്ണാടി എടുത്തുകാണിക്കുമ്പൊൾ കേണലും കുട്ടികളും ചിരിക്കുന്നു.കേണൽ&lt;br /&gt;ഭൂതമായി അഭിനയിച്ചുകൊണ്ട്‌ കുട്ടികളോടൊപ്പം കളിക്കുന്നു.കുട്ടികൾ ഭയന്ന്‌ ഓടിപ്പോകുന്നു&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;സീൻ-20ആ&lt;/span&gt;&lt;br /&gt;കേണൽ ഞെട്ടിയുണർന്ന്‌ ചുമരിലെ ഫോട്ടോയിൽ നോക്കിയിരുന്നു.സാവധാനം എണീറ്റ്‌&lt;br /&gt;ജനാലക്കരികിലേക്ക്‌ നടന്നു,എന്തോ പരത്തുമ്പോലെ പുറത്തേക്ക്‌ നോക്കി..ദൂരെ ഒരു വലിയ&lt;br /&gt;മരക്കൊമ്പും വലിച്ചുകൊണ്ട്‌ ആഘോഷമായി പോകുന്ന കുട്ടികൾ.കേണലിന്റെ മുഖം&lt;br /&gt;വിടർന്നു.കുട്ടികൾ കാഴ്ചയിൽ നിന്നും മറയുമ്പോൾ കേണൽ വീണ്ടും മ്ലാനവദനനായി.&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;സീൻ-21&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;പകൽ/എക്സ്റ്റീരിയർ&lt;br /&gt;കേണൽ വീടിന്‌ മുൻവശത്തെ ചാരുകസേരയിൽ പുറത്തേക്ക്‌ നോക്കിയിരിക്കുന്നു.ആരോ&lt;br /&gt;നാലഞ്ചുപേർ ഗേറ്റ്‌ കടന്ന്‌ വരുന്നത്‌ അവ്യക്തമായി കാണാം.കേണൽ വേഗം കണ്ണടയെടുത്ത്‌&lt;br /&gt;ശരിയാക്കിവയ്ക്കുന്നു.കുറച്ച്‌ മുതിർന്ന ആളുകളുകളാണ്‌.കേണൽ രസിക്കാത്ത മട്ടിൽ&lt;br /&gt;ചാഞ്ഞിരുന്നു.&lt;br /&gt;ആഗതരിലൊരാൾ:"പള്ളിയിൽ നിന്നാണ്‌"&lt;br /&gt;കേണൽ:പിരിവിനായിരിക്കും&lt;br /&gt;അപരൻ:ഏയ്‌ പിരിവൊന്നുമല്ല..ക്രിസ്മസല്ലേ ചെറിയ ഒരു ആഘോഷം..&lt;br /&gt;കേണൽ താൽപ്പര്യമില്ലാതെ ഒന്നു നോക്കി&lt;br /&gt;ആഗതരിലൊരാൾ:ചെറിയ ഒരു സംഭാവന..&lt;br /&gt;കേണൽ:അതിന്റെ പേരല്ലേ പിരിവ്‌&lt;br /&gt;ജാള്യതയോടെ ആഗതൻ:അല്ല ക്രിസ്മസാകുമ്പൊ നാട്ടുകാരെല്ലാം ചേർന്നാലല്ലേ..&lt;br /&gt;കസേരയിലേക്ക്‌ ചാഞ്ഞുകൊണ്ട്‌ കെണൽ:ജോസഫേ..ഇവർക്കൊരു പത്തുരൂപ എടുത്ത്‌&lt;br /&gt;കോടുക്ക്‌&lt;br /&gt;ആഗതരുടെ മുഖത്ത്‌ ഒരു വൈഷമ്യം,അവർ തല ചൊറിയുന്നു..&lt;br /&gt;കേണൽ:ഊം?&lt;br /&gt;ആഗതർ:അല്ല പത്തുരൂപാ..!&lt;br /&gt;കേണൽ:ജോസഫേ..അവർക്ക്‌ രൂപാ വേണ്ടന്ന്‌&lt;br /&gt;ആഗതർ:അയ്യോ അങ്ങനെയല്ല..&lt;br /&gt;വാതിൽക്കൽ ജോസഫ്‌ എന്ത്‌ ചെയ്യണമെന്നറിയാതെ നിൽക്കുന്നു.&lt;br /&gt;കേണൽ കൊടുത്തെക്ക്‌ എന്ന ഭാവത്തിൽ ഒന്നു മൂളി&lt;br /&gt;ആഗതർ കാശ്‌ വാങ്ങി റസീപ്റ്റെഴുതാൻ തുടങ്ങുമ്പോഴേക്ക്‌&lt;br /&gt;കേണൽ:വേണ്ട വേണ്ട കാശ്‌ കിട്ടിയല്ലോ ഇനി പോകാം&lt;br /&gt;അവർ വിഷണ്ണരായി മടങ്ങി.കേണൽ അവർ പോയ വഴി നോക്കിയിരിക്കുന്നു..ഗേറ്റിനു&lt;br /&gt;മുന്നിലൂടെ കുറച്ച്‌ കുട്ടികൾ ഓടിമറഞ്ഞു,കേണൽ ധൃതിയിൽ കണ്ണട ശരിയാക്കിവച്ചു..അവർ&lt;br /&gt;പോയിക്കഴിഞ്ഞിരുന്നു.കേണൽ വീണ്ടും കസേരയിലേക്ക്‌ ചാഞ്ഞു.&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;സീൻ-22&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;പകൽ/ഇന്റീരിയർ&lt;br /&gt;കേണലിന്റെ തീ​‍േ?ശ നിറയെ വിഭവങ്ങൾ കേണൽ ഭക്ഷണം കഴിക്കുന്നു,ജോസഫ്‌&lt;br /&gt;വിളമ്പിക്കൊടുത്തുകൊണ്ട്‌ അരികിൽ തന്നെയുണ്ട്‌.കേണൽ താൽപ്പര്യമില്ലാത്തപോലെ&lt;br /&gt;സ്പൂൺകൊണ്ട്‌ ഭക്ഷണം വായിലേക്ക്‌ വെച്ച്‌ ശേഷം തുപ്പിക്കളയുന്നു.ജോസഫ്‌ ആകെ ഭയന്ന്‌&lt;br /&gt;വിറച്ചപോലെയാണ്‌ നിൽപ്പ്‌.കേണൽ എന്തോ ആലോചിച്ചപോലെ ഭിത്തിയിലേക്ക്‌&lt;br /&gt;നോക്കിയിരിക്കുന്നു.ഭിത്തിയിൽ അവസാനത്തെ അത്താഴത്തിന്റെ പെയിന്റിങ്ങ്‌.&lt;br /&gt;കേണൽ:ജോസഫെ..&lt;br /&gt;ജോസഫ്‌:ഓ..&lt;br /&gt;കേണൽ:നിനക്ക്‌ ആ കുട്ടികളെ അറിയാമോ?&lt;br /&gt;ജോസഫ്‌:അറിയാം&lt;br /&gt;കേണൽ:നീ പോയി അവരോട്‌ വരാൻ പറയൂ.നക്ഷത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ&lt;br /&gt;എടുത്തോണ്ട്‌ പോവാൻ പറ..ഇനി ഇതൊക്കെ ഇവിടെ എന്തിനാ..&lt;br /&gt;ജോസഫ്‌ കേണലിനെ അഞ്ചാളിച്ച്‌ നോക്കുന്നു മനസില്ലാത്ത മട്ടിൽ തലചൊറിയുന്നു.&lt;br /&gt;കേണൽ:എന്താ...കേട്ടില്ലേ..&lt;br /&gt;ജോസഫ്‌:ഓ&lt;br /&gt;കേണൽ ഭക്ഷണം നിർത്തി വാഷ്ബേസിനരികിലേക്ക്‌ നടക്കുന്നു..ജോസഫ്‌ പാത്രങ്ങൾ&lt;br /&gt;പെറുക്കാൻ തുടങ്ങി&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;സീൻ-23&lt;/span&gt;&lt;br /&gt;കോളനി&lt;br /&gt;സന്ധ്യാസമയം&lt;br /&gt;കുട്ടികളുടെ ഒരു സംഘം ഘോഷയാത്രയായി വരുന്നു&lt;br /&gt;ഘോഷയാത്രയ്ക്ക്‌ മുന്നിൽ കരിയും ചായവും തേച്ച ജോസഫാണ്‌ അവനെ ഒരു&lt;br /&gt;കഴുതപ്പുറത്ത്‌ കയറ്റിയിരുത്തിയിട്ടുണ്ട്‌ "കേണൽ ഭൂതത്തിന്റെ മന്ത്രി" എന്നെഴുതിയ ഒരു&lt;br /&gt;ബോർഡ്‌ കഴുത്തിൽ കെട്ടിത്തൂക്കിയിട്ടുണ്ട്‌.രണ്ട്‌ കുട്ടികൾ ചെണ്ടപോലെ തകരപ്പാത്രത്തിൽ&lt;br /&gt;അടിച്ച്‌ ശബ്ദമുണ്ടാക്കുന്നു.മുന്നിൽ അയ്യപ്പനും ആന്റോയും ഒരു മരക്കൊമ്പ്‌ മൈക്രോ&lt;br /&gt;ഫോണുപോലെ പിടിച്ചിട്ടുണ്ട്‌&lt;br /&gt;അയ്യപ്പ ൻ: "ശ്രീമാൻ കേണൽ ഭൂതത്തിന്റെ പ്രധാനമന്ത്രി..ജോസഫ്‌ കോമാളിയെ സ്വീകരിച്ച്‌ കൊണ്ടുള്ള വമ്പിച്ച ഘോഷയാത്രയാണ്‌ ഇതുവഴി വന്നുകൊണ്ടിരിക്കുന്നത്‌"&lt;br /&gt;ആന്റോ: ശ്രീമാൻ കേണൽ കിളവന്റെ നക്ഷത്രങ്ങളെല്ലാം ഞങ്ങൾക്ക്‌ തരാമെന്ന്‌ പറഞ്ഞ്‌ പറ്റിച്ച്‌&lt;br /&gt;ഞങ്ങളെ പിടിച്ച്‌ കെട്ടി എല്ലൊടിക്കാൻ വന്ന ഒടിഞ്ഞിൽ ജോസഫാണ്‌ നിങ്ങൾക്ക്‌ മുന്നിൽ&lt;br /&gt;എഴുന്നള്ളുന്നത്‌"&lt;br /&gt;ജോസഫിന്റെ അവശമായ മുഖഭാവം.ആർത്ത്‌ വിളിക്കുന്ന കുട്ടികളുടെ മുഖങ്ങൾ.ഘോഷയാത്ര&lt;br /&gt;ക്യാമറയിൽ നിന്നുമകന്ന്‌ പോകുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;സീൻ-24&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;രാത്രി/എക്സ്റ്റീരിയർ&lt;br /&gt;കേണൽ ചാരുകസേരയിലിരിക്കുന്നു&lt;br /&gt;മുറ്റത്ത്‌ അവശനായ ജോസഫ്‌ നിൽക്കുന്നു.കേണലിന്റെ കയ്യിലാണ്‌ ഇപ്പോൾ ജോസഫിന്റെ&lt;br /&gt;കഴുത്തിൽ തൂക്കിയിരുന്ന കാർഡ്ബോർഡ്‌.കേണൽ അതിൽ നോക്കി വിഷാദം മറയ്ക്കാനെന്ന&lt;br /&gt;പോലെ പൊട്ടിച്ചിരിക്കാൻ ശ്രമിക്കുന്നു.ചിരിക്കുന്ന കേണലിനെ വെറുപ്പോടെ നോക്കി&lt;br /&gt;നിൽക്കുന്ന ജോസഫിന്റെ മുഖം.അവന്റെ മുഖം നിറയെ ചായവും കരിയും.&lt;br /&gt;കേണൽ:അവരു നിന്നെ ഉപദ്രവിച്ചോ?&lt;br /&gt;ജോസഫ്‌ ഒന്നും മിണ്ടിയില്ല&lt;br /&gt;കേണൽ വീണ്ടും ബോർഡിൽ തന്നെ നോക്കിയിരുന്നു ചിരിക്കുന്നു&lt;br /&gt;കേണൽ:"കേണൽ ഭൂതം"&lt;br /&gt;കേണൽ അതുമായി അകത്തേക്ക്‌ നടക്കാൻ തുടങ്ങുമ്പോൾ നോക്കി നിൽക്കുന്ന&lt;br /&gt;ജോസഫ്‌.കേണൽ വാതിൽക്കലോളം എത്തി തിരിഞ്ഞു നോക്കി&lt;br /&gt;കേണൽ:"കുളിച്ച്‌ വല്ലതും തിന്നോണ്ട്‌ കിടന്നുറങ്ങിക്കോ..ക്ഷീണം മാറും..എനിക്കൊന്നും വേണ്ട"&lt;br /&gt;ജോസഫിന്റെ മുഖം&lt;br /&gt;കേണൽ നടന്നു തുടങ്ങി വീണ്ടും നിന്ന്‌:"വാങ്ങിവച്ച പുതിയ ഡ്രെസ്സൊക്കെ നിനക്കുവേണമെങ്കിൽ എടുത്തോ"&lt;br /&gt;നിർവികാരനായിത്തന്നെ കേണലിനെ നോക്കി നിൽക്കുന്ന ജോസഫ്‌.അവൻ മുഖത്തെ കരി&lt;br /&gt;തുടച്ചുകൊണ്ട്‌ തിരിഞ്ഞു നടന്നു ഇരുട്ടിലേക്ക്‌ മറഞ്ഞു.&lt;br /&gt;ഫെയ്ഡ്‌ ഔട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;സീൻ-25&lt;/span&gt;&lt;br /&gt;ഫെയ്ഡ്‌ ഇൻ&lt;br /&gt;പുഴക്കടവ്‌ പകൽ&lt;br /&gt;കുട്ടികൾ ചൂണ്ടലിടുകയാണ്‌ കുട്ടികളുടെ നിഴൽ വെള്ളത്തിൽ കാണാം..&lt;br /&gt;പെൺകുട്ടി:പാവമായിപ്പോയെടാ..&lt;br /&gt;അയ്യപ്പൻ:അയ്യോടാ..ഈ പെണ്ണിനെന്താ ആ ഒടിഞ്ഞിൽ ജോസപ്പിന്റൂടി ഇത്ര ഇഷ്ടം?&lt;br /&gt;പെൺകുട്ടി:നിനക്കൊക്കെ കിട്ടും..&lt;br /&gt;ആന്റോ:ഓ..&lt;br /&gt;ഒരു കുട്ടി:ആ കെളവൻ വരും ചോദിക്കാൻ സൂക്ഷിച്ചോ&lt;br /&gt;ആന്റോ:ഓ പിന്നെ അയാളിങ്ങു വരട്ടെ അയാളെ എനിക്കു കിട്ടണം&lt;br /&gt;പെൺകുട്ടി:ചുമ്മാ കടുവറക്കണ്ടേല്ലടാ..ആന്തപ്പാ..അയാളെ കണ്ടാൽ നീ പറക്കും.&lt;br /&gt;ആന്റോ:(അവളെ കളിയാക്കിക്കൊണ്ട്‌)ഓ..വറക്കും&lt;br /&gt;പെൺകുട്ടി അവനെ പുഴയിലേക്ക്‌ തള്ളിയിട്ടു"പോടാ കോന്തപ്പ"കുട്ടികൾ കൂക്കി&lt;br /&gt;വിളിച്ചു.ആന്റോ വെള്ളത്തിലൊന്നു മുങ്ങിപ്പൊന്തി.അവന്റെ നോട്ടത്തിൽ കേണൽ നടന്ന്‌&lt;br /&gt;വരുന്നു.&lt;br /&gt;?ഓടിക്കോ?  അവൻ കരയിൽ വലിഞ്ഞുകയറി മറ്റുകുട്ടികളും അയാളെ കണ്ടു&lt;br /&gt;?ഭൂതം വരുന്നേ? അവർ ഓടിപ്പോയി&lt;br /&gt;കേണൽ ഓടുന്ന കുട്ടികളെ നോക്കി അവിടെത്തന്നെ നിന്നു.കുട്ടികൾ ഓടി മറഞ്ഞു.അയാൾ&lt;br /&gt;സാവധാനം നടന്ന്‌ പുഴയിൽ കുട്ടികൾ ഇരുന്ന തിട്ടിൽ ഇരുന്നു.പുഴയിൽ അയാളുടെ മുഖം&lt;br /&gt;കാണാം..പ്രതി ബിംബം ഓളങ്ങളിൽ ഇളകുന്നു.അയാൾ അത്‌ തകർത്തുകൊണ്ട്‌ ഒരു കുമ്പിൾ&lt;br /&gt;വെള്ളം കോരി മുഖത്തു വീഴ്ത്തി.കേണലിന്റെ നനഞ്ഞ മുഖത്ത്‌ വിഷാദം നിറഞ്ഞ്‌&lt;br /&gt;നിൽക്കുന്നു.&lt;br /&gt;ഡിസോൾവ്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;സീൻ-26&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;രാത്രി/ഇന്റീരിയർ&lt;br /&gt;കിടപ്പുമുറിയിലെ കസേര നിലക്കണ്ണാടിക്കു മുന്നിലേക്ക്‌ തിരിച്ചിട്ട്‌ നോക്കിയിരിക്കുന്ന&lt;br /&gt;കേണൽ.ദൂരെ എവിടെയോ നിന്ന്‌ ഒരു കരോളിന്റെ ശ ബ്ദം കേൾക്കുന്നു.കേണൽ എണീറ്റ്‌&lt;br /&gt;ജനാലയുടെ അടുത്തെക്ക്‌ പോയി നോക്കി..ദൂരെ നിന്നും കുട്ടികളുടെ കരോൾ വരുന്നത്‌&lt;br /&gt;കാണാം.കേണൽ വേഗം ഒരു പെട്ടിക്കുള്ളിൽ നിന്നും സാന്താക്ലോസിന്റെ മുഖം മൂടി&lt;br /&gt;കയ്യിലെടുത്ത്‌ മുറി വിട്ട്‌ ഗോവണിയിറങ്ങി...&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic;"&gt;സീൻ-27&lt;/span&gt;&lt;br /&gt;രാത്രി,നിരത്ത്‌&lt;br /&gt;കുട്ടികളുടെ കരോൾ,സാന്താക്ലോസ്‌ നൃത്തം ചെയ്യുന്നു..ജിംഗിൾ ബെൽസ്‌ എന്ന പാട്ട്‌..ചെറിയ&lt;br /&gt;ബാൻഡ്‌ വാദ്യം, ഫ്ലൂട്ട്‌ ഒക്കെയുണ്ട്‌.ഒരു നക്ഷത്രത്തിനുള്ളിൽ മെഴുകുതിരി&lt;br /&gt;കൊളുത്തിവച്ചിട്ടുണ്ട്‌.അതുമായി ഒരുവൻ മുന്നിൽ.രണ്ടുമൂന്ന്‌ പെറ്റ്രോ മാക്സ്‌..കുട്ടികളുടെ&lt;br /&gt;മുഖങ്ങൾ.വീടിന്റെ ഗേറ്റിനരികെ കരൊളിന്റെ നേരേ നോക്കി കേണൽ നിൽക്കുന്നു.അയാൾ പിന്നിൽ ആ മുഖം മൂടി പിടിച്ചിട്ടുണ്ട്‌.കരോൾ അടുത്തെത്താറായി.കേണൽ മുഖം മൂടി എടുത്തുനോക്കി വീണ്ടും പിന്നിൽ പിടിച്ചു.കരോളിന്റെ വെളിച്ചം ഇപ്പൊൾ കേണലിന്റെ മുഖത്ത്‌ വീഴുന്നു.കരോൾ കേണലിന്റെ വീട്ടിലേക്ക്‌ തിരിയാതെ കടന്നുപോകുന്നു..കേണലിന്റെമുഖം..അരണ്ട വെളിച്ചം മാറിമാറി വന്നു വീണു കൊണ്ടേയിരിക്കുന്നു.&lt;br /&gt;ഫെയ്ഡ്‌ ഔട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-28&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌&lt;br /&gt;രാത്രി /ഇന്റീരിയർ&lt;br /&gt;രാത്രി മുകളിലത്തെ നിലയിലെ മുറിയിലിരുന്ന്‌ നിലക്കണ്ണാടിക്ക്‌ നേരേ കസേര തിരിച്ചിട്ടിരുന്ന്‌&lt;br /&gt;പ്രതിബിംബത്തെ നോക്കി പിറുപിറുക്കുകയും വീഞ്ഞുകുടിക്കുകയും ചെയ്യുന്ന&lt;br /&gt;കേണൽ.മുറിയിലാകെ ഊതി വീർപ്പിച്ച ബലൂണുകളും മിഠായികളും സാന്താക്ലോസിന്റെ&lt;br /&gt;വേഷവുമൊക്കെ ചിതറി കിടക്കുന്നു. അഗാധമായ ദുഃഖം നിറഞ്ഞ മുഖത്തോടെ പ്രതിബിംബത്തെ നോക്കി പുശ്ചത്തോടെ ചിരിക്കുന്ന കേണൽ&lt;br /&gt;കേണൽ :"ഹാപ്പി ക്രിസ്മസ്സ്‌ കേണൽ"&lt;br /&gt;പ്രതി ബിംബം അത്‌ പ്രതിവചിക്കുന്നപോലെ അയാൾക്ക്‌ തോന്നുന്നു.മിഴിച്ചുനോക്കിക്കൊണ്ട്‌&lt;br /&gt;ഭാവം മാറ്റി കേണൽ പൊട്ടിച്ചിരിക്കുന്നു&lt;br /&gt;കേണൽ :"ഹ ഹ ഹ..ആർ യൂ അലോൺ..ഡോണ്ട്‌ വറി..ഐ..ആം. ടൂ?."&lt;br /&gt;കണ്ണാടിയിലെ പ്രതിബിംബം&lt;br /&gt;കേണൽ മദ്യ ലഹരിയിൽ കണ്ണടച്ചിരിക്കുന്നു.സാവധാനം കണ്ണുതുറന്ന്‌ കണ്ണാടിയിൽ നോക്കി&lt;br /&gt;കേണൽ :സോറി ഐ ആം ..സോറി"&lt;br /&gt;അതു തന്നെ പ്രതിവചിക്കുന്ന പ്രതി ബിംബം&lt;br /&gt;കേണൽ കണ്ണാടിയിലേക്ക്‌ മുഖമടുപ്പിച്ച്‌ പ്രതി ബിംബത്തെ നോക്കി വിതുമ്പാൻതുടങ്ങി.. കരയുന്ന തന്റെ മുഖം കണ്ണാടിയിൽ കാണുമ്പൊൾ കേണലിനുസഹിക്കുന്നില്ല.അയാൾ പ്രതി ബിംബത്തെ ആശ്വസിപ്പിക്കുന്നു&lt;br /&gt;കേണൽ :ഡോണ്ട്‌ ക്രൈ..ബീ..എ ജെന്റിൽ മാൻ സോൽജിയർ..ശ്‌ .."&lt;br /&gt;കേണലിന്‌ പക്ഷേ കരച്ചിലടക്കാൻ കഴിയുന്നില്ല.കണ്ണീരണിഞ്ഞ തന്റെ മുഖത്തിന്റെ പ്രതി&lt;br /&gt;ബിംബം അയാളെ അസ്വസ്ഥനാക്കുന്നു.അലറിക്കൊണ്ട്‌ മുന്നോട്ടായുന്ന കേണൽ&lt;br /&gt;കേണൽ :കാണ്ട്‌ യൂ ഹിയർ..? ഡോന്റ്‌ ക്രൈ.."&lt;br /&gt;അതു തന്നെ തിരിച്ചു പറയുന്ന പ്രതി ബിംബത്തിന്റെ പ്രവർത്തി കേണലിനെ ചൊടിപ്പിച്ചു. നിയന്ത്രിക്കാനാവാത്ത കോപത്തോടെ അലറിക്കൊണ്ടെണീൽക്കുന്ന കേണൽ വീഞ്ഞുകുപ്പി യെടുത്ത്‌ കണ്ണാടി അടിച്ചു പൊട്ടിച്ചു&lt;br /&gt;കേണൽ : യൂ.. ഡേർട്ടി ഓൾഡ്‌ മാൻ.."&lt;br /&gt;ഒരു കരിങ്കൽ പ്രതിമ പോലെ നിശ്ചലനായി കുറേ നേരം നിന്നശേഷം കേണൽ സാവധാനം&lt;br /&gt;കസേരയിലേക്ക്‌ വീണ്‌ തലചെരിച്ച്‌ കിടന്നു.ദൂരെ നിന്നും ക്രിസ്മസ്‌ ആഘോഷത്തിന്റെ ശ ബ്ദങ്ങൾ.കേണൽ ജനാലയിലേക്ക്‌ നോക്കുന്നു.ജനാലയിലൂടെ അകലെ നക്ഷത്രവിളക്കുകളുടെ വെളിച്ചവും പൂത്തിരികളുടെ വർണ്ണജാലവും കിടന്ന കിടപ്പിൽ കാണാം.അതു നോക്കിയിരിക്കവേ കേണലിന്റെ ചുണ്ടിൽ ഒരു ഗാനമുണർന്നു&lt;br /&gt;കേണൽ : ആവാരാ..ഹൂം..&lt;br /&gt;കേണലിന്റെ മുഖത്ത്‌ വിയർപ്പു തുള്ളികൾ.തലചെരിച്ച്‌ കാമറയിലേക്ക്‌ നോക്കിക്കൊണ്ട്‌&lt;br /&gt;കസേരയിൽ ചാഞ്ഞ്‌ കിടക്കുന്ന കേണൽ.അങ്ങിനെ തന്നെ കിടന്ന്‌ കണ്ണുകൾ&lt;br /&gt;അടയുന്നു...ചുണ്ടുകൾ ചലിക്കുന്നുണ്ട്‌...&lt;br /&gt;ദൃശ്യം ഫെയ്ഡ്‌ ഔട്ട്‌?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-29&lt;/span&gt;&lt;br /&gt;ക്രിസ്തുമസ്‌ നാളിലെ പ്രഭാതം.കോളനിത്തെരുവ്‌&lt;br /&gt;മഞ്ഞിലൂടെ പ്രകാശം അരിച്ചിറങ്ങുന്നു.നീണ്ട തെരുവിനിരുവശവും തിങ്ങി ഞെരുങ്ങിയ&lt;br /&gt;വീടുകൾ. ദൂരെയായി പള്ളിയുടെ തലയെടുപ്പ്‌.ഫ്രെയിമിൽ ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ ആയി&lt;br /&gt;കുട്ടികളുണ്ടാക്കിയ പുൽക്കൂടിന്റെ ഭാഗം കാണാം അതിൽ മഞ്ഞ്‌ തുള്ളികൾ&lt;br /&gt;തിളങ്ങുന്നു.തെരുവിൽ ഒന്നു രണ്ട്‌ പട്ടികളും കാക്കകളും മുറ്റം വൃത്തിയാക്കുന്ന സ്ത്രീകളും&lt;br /&gt;മാത്രം.തെരുവിന്റെ അങ്ങേത്തലക്കൽ ഒരു രൂപം പ്രത്യക്ഷപ്പെടുന്നു.ഒരു സാന്താക്ലോസ്‌.ആ രൂപം വേച്ച്‌ വേച്ച്‌ അടുത്തേക്ക്‌ വരുന്നു.മുറ്റം വൃത്തിയാക്കിയിരുന്ന ഒരു പെൺകുട്ടി നിവർന്ന്‌ നോക്കുമ്പോൾ അയാളെ കണ്ട്‌ സ്തബ്ധയായി. അടുത്ത നിമിഷം അവൾ വീടിനുള്ളിലേക്ക്‌ കയറിയോടി. സാന്താ അടുത്തേക്ക്‌ നടന്ന്‌ വരുകയാണ്‌.വീടിനകത്തേക്ക്‌ കയറിപ്പോയവൾ ഒരു പയ്യനേയും വിളിച്ച്‌ പുറത്തേക്കിറങ്ങിയോടിവന്നു.അവൻ കണ്ണു തിരുമ്മി നോക്കിയപ്പോൾ സാന്താ കീശയിൽനിന്നും ഒരുപിടി മിഠായി വാരി അവനു നേരേ നീട്ടി.അവൻ അതു വാങ്ങി.&lt;br /&gt;അവൻ വിളിച്ചുകൂവി : സാന്താക്ലോസ്‌ വരുന്നേ&lt;br /&gt;വീടുകളിൽ നിന്നും കുട്ടികൾ ഇറങ്ങിയോടിവരുന്ന ദൃശ്യങ്ങൾ സ്ത്രീകളും പുരുഷ?​‍ാരും&lt;br /&gt;വാതിൽക്കൽ വന്ന്‌ മിഴിച്ചു നിൽക്കുന്നു.നിമിഷങ്ങൾക്കകം അതൊരു ഘോഷയാത്രയായി.&lt;br /&gt;കുട്ടികൾ കയ്യിൽ കിട്ടിയതൊക്കെ വാദ്യങ്ങളാക്കി സാന്തായ്ക്ക്‌ പിറകേ കൂടി.സാന്താ&lt;br /&gt;കുട്ടികളുടെ ഒരു പടയെ നയിച്ചുകൊണ്ട്‌ പോകുന്നു..&lt;br /&gt;കുട്ടികളുടെ പാട്ട്‌ : ജിംഗിൾ ബെൽ..ജിംഗിൾ ബെൽ.."&lt;br /&gt;ഡിസോൾവ്‌&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: right;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_WgeIpI-Iqrg/Spa4iT0zDjI/AAAAAAAAAcw/aZ6eFPX-cCE/s1600-h/1744114-xs.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 229px; height: 320px;" src="http://1.bp.blogspot.com/_WgeIpI-Iqrg/Spa4iT0zDjI/AAAAAAAAAcw/aZ6eFPX-cCE/s320/1744114-xs.jpg" alt="" id="BLOGGER_PHOTO_ID_5374686104890052146" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-30&lt;/span&gt;&lt;br /&gt;കേണലിന്റെ വീടിന്റെ ഗേറ്റ്‌&lt;br /&gt;പ്രഭാതം&lt;br /&gt;സാന്താക്ലോസും കുട്ടികളും കേണലിന്റെ വീടിലേക്കുള്ള വഴിയിൽ.വീടിന്റെ ഗേറ്റ്‌ തുറന്ന്‌&lt;br /&gt;കിടക്കുന്നു.സാന്താക്ലോസ്‌ ഗേറ്റിനുള്ളിലേക്ക്‌ നടക്കുമ്പോൾ വാദ്യഘോഷവും പാട്ടും&lt;br /&gt;നിലച്ചു.സാന്താ അവരെ തിരിഞ്ഞു നോക്കി കുട്ടികൾ നിശബ്ദരായി നിൽക്കുകയാണ്‌.&lt;br /&gt;സാന്താ കൈകാട്ടി വിളിച്ചു&lt;br /&gt;ഒരു കുട്ടി:ഇത്‌ കേണലിന്റെ വീടാ..ഞങ്ങളെയിഷ്ടമല്ല&lt;br /&gt;സാന്താ തളർന്ന പോലെ മുന്നോട്ട്‌ വന്ന്‌ കുട്ടികളുടെ ചുമലിൽ കയ്യിട്ട്‌ നടക്കാൻ&lt;br /&gt;ശ്രമിച്ചു.കുട്ടികൾ കുതറി മാറി&lt;br /&gt;കുട്ടികളിലൊരാൾ:കേണൽ ഭയങ്കരൻ ഭൂതമാ..ആരും അങ്ങോട്ട്‌ ചെണ്ടല്ലുന്നതിഷ്ടമല്ല.&lt;br /&gt;കേണൽ ഒരു നിമിഷം നിർന്നിമേഷനായി നിന്ന ശേഷം വേച്ച്‌ വേച്ച്‌ അകത്തേക്ക്‌ നടക്കാൻ തുടങ്ങി.&lt;br /&gt;ഭയന്ന പോലെ കുട്ടികളിലൊരാൾ: സാന്താക്ലോസേ..കേണൽ ഭയങ്കരനാ..കയ്യിൽ വലിയൊരു&lt;br /&gt;തോക്കുണ്ട്‌..അങ്ങാട്ട്‌ പോകണ്ട..&lt;br /&gt;സാന്താക്ലോസ്‌ കുട്ടികൾക്ക്‌ നേരേ തിരിഞ്ഞ്‌ കുപ്പായത്തിന്റെ കീശയിൽ നിന്നും ഒന്നുരണ്ട്‌&lt;br /&gt;മിഠായി തപ്പിപ്പെറുക്കി അവരെ കാണിച്ചുകൊണ്ട്‌ മാടി വിളിക്കുന്നു.കുട്ടികൾ അനങ്ങുന്നില്ല. സാന്തായുടെ നിവർത്തിയ കൈവെള്ളയിൽ നിന്ന്‌ മിഠായികൾ ഊർന്നുവീണു..സാന്താ നിരാശയോടെ നടന്നു..കുട്ടികളുടെ സംഭീതമായ മുഖം.&lt;br /&gt;കട്ട്‌&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സീൻ-31&lt;/span&gt;&lt;br /&gt;കേണലിന്റെ വീട്‌/ഇന്റീരിയർ&lt;br /&gt;സാന്തായായി വേഷമിട്ട കേണൽ മുറിയുടെ കോവണി കയറി വരുന്നു.ഇപ്പോൾ മുഖം മൂടി&lt;br /&gt;കേണലിന്റെ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ചിട്ടുണ്ട്‌.കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്‌.അയാൾ&lt;br /&gt;വേച്ച്‌ വേച്ച്‌ ഗോവണി കയറി.ജനാലയ്ക്കടുത്തെത്തുമ്പോഴേക്കും വീണ്ടും മുഖം മൂടി&lt;br /&gt;വച്ചു.പുറത്ത്‌ കുട്ടികൾ ആകാംശയൊടെ നിൽക്കുകയാണ്‌.അവരുടെ മുഖത്ത്‌ ഭയവും ദുഃഖവും&lt;br /&gt;ഒക്കെയുണ്ട്‌. കുട്ടികളുടെ കാഴ്ചപ്പാടിൽ ജനാലയിലൂടെ അവരെ നോക്കുന്ന സാന്താ. കേണൽ ജനാലയ്ക്ക്‌ പുറം തിരിഞ്ഞ്‌ നിന്ന്‌ മുഖം മൂടി ഇളക്കി വീണ്ടും നെഞ്ചോട്‌ ചേർത്തു.പിന്നീട്‌ അത്‌ താഴേക്ക്‌ വലിച്ചെറിഞ്ഞ്‌ കസേരയിലേക്ക്‌ വന്ന്‌ വീണു. മുഖം മൂടി മുകളിൽ നിന്നും കുട്ടികൾ നിൽക്കുന്നതിന്‌ കുറച്ച്‌ മുന്നിലായി വന്നു വീണു.കുട്ടികൾ പരസ്പരം നോക്കി.ഒരുവൻ മുന്നോട്ട്‌ വന്ന്‌ അതെടുത്ത്‌ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്‌ അവൻ അതെടുത്തുയർത്തി ഓടാൻ തുടങ്ങി&lt;br /&gt;ഓട്ടത്തിനിടെ അവന്റെ ശബ്ദം: സാന്തായെ കേണൽ ഭൂതം പിടിച്ചേ..&lt;br /&gt;അവന്റെ പിന്നാലെ ഓടുന്ന കുട്ടികൾ അവരുടെ ഓട്ടത്തിനൊപ്പം ചലിച്ച്‌ കാമറ പകർത്തുന്ന&lt;br /&gt;ദൃശ്യങ്ങൾ..ഇത്‌ തുടക്കത്തിൽ നാം കണ്ട്‌ അതേ ദൃശ്യങ്ങൾ തന്നെനേർത്ത വയലിന്റെ അകമ്പടിയിൽ ആദ്യം കേട്ട കമന്ററി തുടരുന്നു&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_WgeIpI-Iqrg/Spa4TjJOh9I/AAAAAAAAAcg/1RiiGADCVDw/s1600-h/oldsantas.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 320px; height: 240px;" src="http://1.bp.blogspot.com/_WgeIpI-Iqrg/Spa4TjJOh9I/AAAAAAAAAcg/1RiiGADCVDw/s320/oldsantas.jpg" alt="" id="BLOGGER_PHOTO_ID_5374685851304232914" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;“ ജീവനു തുല്യം സ്നേഹിച്ച മുഖം മൂടിക്കു പിന്നിൽ അവർ അങ്ങേയറ്റം വെറുക്കുന്ന&lt;br /&gt;കേണലിന്റെ കണ്ണീരൊഴുകുന്ന മുഖമായിരുന്നെന്ന്‌ അവർ ഒരിക്കലും തിരിച്ചറിഞ്ഞില്ല.അവരുടെ&lt;br /&gt;പ്രിയപ്പെട്ട സാന്താക്ലോസിനെ തടവിലാക്കിയ ഭൂതത്താൻ കേണലിനെ അവർ കൂടുതൽ കൂടുതൽ&lt;br /&gt;വെറുത്തു.എണ്ടല്ലാവരും വെറുക്കുന്ന കേണൽ എന്ന ചെകുത്താനെപ്പോലും സ്നേഹിക്കാൻ മനസുള്ള&lt;br /&gt;സാന്തക്ലോസിനെ അവർ കൂടുതൽ കൂടുതൽ സ്നേഹിച്ചു.ഓരോ വർഷവും സ്നേഹത്തിന്റെ ജീവൽ സ്വരൂപമായ സാന്താക്ലോസിനെ അവർ കാത്തിരുന്നു...വർഷം മുഴുവൻ കുട്ടികളുടെ വെറുപ്പേറ്റുവാങ്ങിക്കൊണ്ട്‌ അവർക്കൊപ്പംകേണലും കാത്തിരുന്നു.എല്ലാ ക്രിസ്തുമസ്‌ പുലരിയിലും അൽപ്പ നേരത്തേക്കെങ്കിലും അവർ ജീവനുതുല്യം സ്നേഹിക്കുന്ന സാന്താ ആയി മാറാൻ“&lt;br /&gt;&lt;br /&gt;എൻഡ്‌&lt;br /&gt;&lt;br /&gt;മുഖമ്മൂടിക്കാലം&lt;br /&gt;&lt;br /&gt;അടിക്കുറിപ്പ്:&lt;br /&gt;&lt;span style="font-weight: bold;"&gt; സങ്കുചിതന്റെ &lt;/span&gt;&lt;a href="http://sankuchitham.blogspot.com/2007/08/blog-post_01.html"&gt;&lt;span&gt;തിരക്കഥ &lt;/span&gt;&lt;/a&gt;&lt;span style="font-weight: bold;"&gt;പരോൾ &lt;/span&gt;ബ്ലോഗിലിട്ടതുകൊണ്ട് കയ്ക്കുന്നതും മധുരിക്കുന്നതുമായ അനുഭവങ്ങൾ ഉണ്ടായി..മധുരം എന്തെന്നാൽ പരോൾ ചലച്ചിത്രമായി എന്നതാണ്...കയ്പ്പ് വന്നത് പരോൾ കണ്ട ചില പ്രേക്ഷകർ പരോളിന് &lt;span style="font-weight: bold;"&gt;“മഞ്ചാടിക്കുരു”&lt;/span&gt; എന്ന സിനിമയുമായി ഫ്രെയിമുകൾക്ക് പോലും ഉള്ള സാമ്യം പറഞ്ഞപ്പോഴാണ്...പരോൾ കണ്ട എന്റെ ഒരു അടുത്ത സുഹൃത്തായ മാധ്യമപ്രവർത്തകൻ പറഞ്ഞത് ഇങ്ങനെ: “എന്തായാലും നിങ്ങൾ എടുത്തത് മഞ്ചാടിക്കുരുതന്നല്ലോ എന്നാൽ പിന്നെ പരോൾ എന്ന് പേരു മാറ്റാൻ പോയതെന്തിന് മഞ്ചാടിക്കുരു എന്ന് തന്നെ ഇട്ടാൽ പോരായോ”...&lt;br /&gt;അയ്യോ അല്ല പരോൾ ബ്ലോഗിൽ വർഷങ്ങൾക്ക് മുന്നേ പ്രസിദ്ധീകരിച്ച തിരക്കഥയാണെന്നൊക്കെ വാദിച്ചു നോക്കിയെങ്കിലും “ഓ...അഞ്ചലീ മേനോന് ബ്ലോഗ് അടിച്ചുമാറ്റിയിട്ടല്ലേ സിനിമയെടുക്കാൻ” എന്നൊരു മറുപടിയായിരുന്നു ഫലം...അതിന്റെ കയ്പ്പ് തൊണ്ടയിൽ ഇരിക്കുമ്പോഴും എന്തിനിത് ഇവിടെ പബ്ലിഷ് ചെയ്യുന്നു എന്ന് ചോദിക്കാം...ഉത്തരം സിമ്പിൾ ഇത് അത്ര മഹത്തായ സൃഷ്ടിയൊന്നുമല്ല..പക്ഷേ അടിച്ചുമാറ്റാതെ ഇരിക്കപ്പൊറുതിയേ ഇല്ല എന്നുള്ള ആരെങ്കിലും ഉണ്ടെങ്കിൽ വളരെ സൌമ്മ്യമായി,എളിമയോടെ ഒന്നു പറയട്ടെ...ഇവനെ അടിച്ചുമാറ്റിയാൽ വിവരമറിയും..അതിനുള്ള മരുന്നൊക്കെ ഈ എളിയ ഞാൻ ഒരുക്കി വെച്ചിട്ടുണ്ട്...&lt;br /&gt;&lt;br /&gt;നന്ദി നമസ്കാരം&lt;/div&gt;&lt;div class="blogger-post-footer"&gt;ബൂലോക കവിതയുടെ ഓണാശംസകള്‍...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6333112122965600496-4957816521714015591?l=onappathipp.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onappathipp.blogspot.com/feeds/4957816521714015591/comments/default' title='Post Comments'/><link rel='replies' type='text/html' href='http://onappathipp.blogspot.com/2009/08/era-of-masc.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4957816521714015591'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6333112122965600496/posts/default/4957816521714015591'/><link rel='alternate' type='text/html' href='http://onappathipp.blogspot.com/2009/08/era-of-masc.html' title='മുഖമ്മൂടിക്കാലം / The Era of Masc'/><author><name>Sanal Kumar Sasidharan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh3.googleusercontent.com/-mKOnwHLeG7U/AAAAAAAAAAI/AAAAAAAABGc/4m5Crs7yWWk/s512-c/photo.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_WgeIpI-Iqrg/SpaoRVXmGcI/AAAAAAAAAcQ/Mgp9abOj508/s72-c/sanal4.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6333112122965600496.post-251955156757461386</id><published>2009-08-21T23:43:00.004+05:30</published><updated>2009-08-29T01:53:21.219+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെറുകഥ'/><title type='text'>ഒളിച്ചോട്ടം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ShSjGkhCDww/SpeLGIk1D0I/AAAAAAAAAyo/YB9vO3yD_bM/s1600-h/olichottam.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 206px; height: 320px;" src="http://3.bp.blogspot.com/_ShSjGkhCDww/SpeLGIk1D0I/AAAAAAAAAyo/YB9vO3yD_bM/s320/olichottam.jpg" border="0" alt="" id="BLOGGER_PHOTO_ID_5374917617787408194" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:Arial;color:#003300;"&gt;&lt;span class="Apple-style-span" style="white-space: pre;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style=" white-space: pre; font-family:Arial;"&gt;&lt;span class="Apple-style-span"  style="color:#003300;"&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;സിമി&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;അച്ചന് ദേഷ്യം വന്നിരിക്കുവാ. അച്ചന്‍ ഇറങ്ങിപ്പോവാന്‍ പറഞ്ഞു. അച്ചന് എന്നെ വേണ്ട&lt;br /&gt;&lt;br /&gt;ഞാന്‍ നീല സ്ലിപ്പറിട്ട് റോട്ടിലോട്ട് ഇറങ്ങി. നേരെ നടന്ന് വഴിയുടെ അറ്റത്ത് നറുതണ്ടിക്കടയിലെ അങ്കിള്‍ കാണാതെ ഇടത്തോട്ടു തിരിഞ്ഞ് പിന്നേം നടന്നാല്‍ റെയില്‍‌വേ സ്റ്റേഷനിലെത്തും. നറുതണ്ടിക്കടയിലെ അങ്കിള് കൊള്ളൂല്ല. എന്നെ കണ്ടാല്‍ അച്ചനെന്തിയേ, ഒറ്റയ്ക്കെവിടെയാ പോന്നെ, എന്നൊക്കെ ചോദ്യം തുടങ്ങും. ആ അങ്കിള്‍ ഭയങ്കര കത്തിയാ. റെയില്‍‌വേ സ്റ്റേഷനിലെത്തിയിട്ട് ഞാന്‍ വല്യ ട്രെയിനില്‍ കേറി കുറെ കുറെ ദൂരെപ്പോവും.  എന്നിട്ട് ദൂരെ ഒരു ഗ്രാമത്തില്‍പ്പോയി ഇറങ്ങും. അവിടെ വല്യ ആല്‍മരമുണ്ട്. ഞാന്‍ അതിന്റെ മോളില്‍ കേറി ഇരിക്കും. എനിക്ക് മരത്തില്‍ കേറാന്‍ അറിയാമല്ലോ. ഞാന്‍ അപ്പുറത്തെ ആന്റിയുടെ വീട്ടിലെ മാവിന്റെ ഏറ്റവും മോളില്‍ വരെ കേറീട്ടുണ്ട്. നല്ല രസമാ‍. കേറിക്കേറി ഞാന്‍ ആകാശത്തിന്റെ അടുത്തെത്തും, താഴോട്ടു നോക്കാന്‍ പേടിയാവും. സുനിക്ക് മരത്തില്‍ കേറാന്‍ പേടിയാ. എനിക്ക് പേടിയില്ല. പക്ഷേ ഉറുമ്പുകടിക്കും. മാവു നിറയെ ചുവന്ന ഉറുമ്പാ. പക്ഷേ ഗ്രാമത്തിലെ ആലില് ഉറുമ്പൊന്നും കാണൂല്ല. ഞാന്‍ ഇറങ്ങി വരൂല്ല. അമ്മയും അച്ചനും വന്ന് എത്ര വിളിച്ചാലും ഞാന്‍ താഴെ ഇറങ്ങൂല്ല. നോക്കിക്കോ. സുനി എന്റെ പച്ച ബലൂണ്‍ പൊട്ടിച്ചിട്ട്, അവന്‍ കരഞ്ഞതിന്, ഞാന്‍ വീട്ടീന്നിറങ്ങിപ്പോവാന്‍ പറഞ്ഞേക്കുന്നു. ദുഷ്ടന്‍ അച്ചന്‍.&lt;br /&gt;&lt;br /&gt;ആലിന്റെ മോളില്‍ കേറിയിരുന്നിട്ട് ഞാന്‍ ബിസ്കറ്റ് തിന്നും. എന്നിട്ട് ബിസ്കറ്റ് തീരുമ്പൊ ഞാന്‍ വേറെ മരത്തിന്റെ മോളില്‍ കേറും. എന്നിട്ട് മരത്തിലെ ഫ്രൂട്ട്‌സ് പിച്ചിത്തിന്നും. ഒരു മരത്തിലെ ഫ്രൂട്ട്സ് തീരുമ്പൊ ഞാന്‍ അടുത്ത മരത്തിന്റെ മോളില്‍ കേറും. പിന്നെ രാവിലെ ഞാന്‍ ആലിന്റെ താഴെ ഇറങ്ങി മിണ്ടാതെ ഇരിക്കും. അപ്പൊ ആള്‍ക്കാര് വിചാരിക്കും ഞാന്‍ ദൈവമാന്ന്. എന്നിട്ട് അവര് എനിക്ക് ആഹാരം കൊണ്ടുത്തരും. എന്നിട്ട് ഞാന്‍ രാത്രിയാവുമ്പൊ പിന്നേം മരത്തിന്റെ മോളില്‍ കേറിയിരിക്കും. എന്നിട്ട് മൌഗ്ലി ഉറങ്ങിയതുപോലെ ഒരു കൊമ്പിലിരുന്ന് ഉറങ്ങും. എന്നിട്ട് രാവിലെ ഒരു വാലില്ലാത്ത പട്ടിക്കുട്ടി വരും. ഞാനും പട്ടിക്കുട്ടിയും ആയിട്ട് കൂട്ടാവും, എന്നിട്ട് ഞങ്ങള്‍ രണ്ടും കൂടെ ഗ്രാമത്തിലെ തോടിന്റെ സൈഡിലും വയലിലും ഒക്കെ കറങ്ങി നടക്കും. എന്റെ ആന്റീടെ വീട്ടിന്റെ മുന്‍പില്‍ വയലുണ്ടല്ലോ. അവിടെ പശുവുണ്ടല്ലോ.&lt;br /&gt;&lt;br /&gt;സുനി ദുഷ്ടനാ. ഇനി അവന്‍ ചേട്ടാന്നു വിളിച്ചോണ്ടു വരട്ടെ. കാണിച്ചു കൊടുക്കാം. എന്നെ ഇറക്കിവിട്ടപ്പൊ അവന് സന്തോഷമായിക്കാണും. എന്റെ നേംസ്ലിപ്പും പെന്‍സില്‍ബോക്സും മഞ്ചാടിക്കുരുവും ഒക്കെ അവന്‍ എടുത്തുകാണും. അതെല്ലാം ഒളിച്ചുവെച്ചാ മതിയായിരുന്നു. ആ ചേട്ടന്മാരും ചേച്ചിമാരും ക്രോസ് ചെയ്യുന്നതിന്റെ കൂടെ ക്രോസ് ചെയ്യാം. പക്ഷേ ഇടതുവശത്തും വലതുവശത്തും നോക്കണം എന്നാ അച്ചന്‍ പറഞ്ഞിട്ടുള്ളത്. അച്ചന്‍ ഭയങ്കര സൂക്ഷിച്ചാ ക്രോസ് ചെയ്യുന്നത്. പാവം അച്ചന് എല്ലാം പേടിയാ. എന്നിട്ടും എന്റെ അടുത്ത് മാത്രം ദേഷ്യം. സുനീടെ സൈഡും പിടിച്ചോണ്ട് എന്നെ ഇറക്കിവിട്ടേക്കുന്നു. അച്ചന്‍ കൊള്ളൂല്ല.&lt;br /&gt;&lt;br /&gt;വൈകിട്ട് അമ്മ ഓഫീസീന്നു തിരിച്ചുവരുമ്പൊ ഞാന്‍ എന്തിയേന്നു ചോദിക്കും. എന്നെ അച്ചന്‍ ഇറക്കിവിട്ടെന്ന് അറിയുമ്പൊ അമ്മ അച്ചനെ കുറെ ചീത്തപറയും. ഞാന്‍ അമ്മേടെ പുന്നാര മൂത്തമോനല്ലേ. സുനിക്കും നല്ല അടി കിട്ടും. അവന്‍ എന്റെ പച്ച ബലൂണ്‍ കുത്തിപ്പൊട്ടിച്ചോണ്ടല്ലേ ഞാന്‍ അവനെ ഇടിച്ചെ. എന്നിട്ട് നോവാഞ്ഞിട്ടും കിടന്ന് ഉറക്കെ കരഞ്ഞോണ്ടല്ലേ അച്ചന്‍ എന്നെ ഇറങ്ങിപ്പോവാന്‍ പറഞ്ഞെ. അവനെ അമ്മ അടിച്ച് ശരിയാക്കും. നോക്കിക്കോ. അമ്മ കരയുവോ? അമ്മയ്ക്ക് എന്നെ ഒരുപാട് ഇഷ്ടമാ. റെയില്‍‌വേ സ്റ്റേഷന്‍ എന്തു വല്യ ബില്‍ഡിങ്ങാ. എത്ര ആള്‍ക്കാരാ. ഈ അങ്കിള്‍മാരൊക്കെ എന്തു സ്പീഡിലാ നടക്കുന്നെ. ട്രെയിനില്‍ കേറാന്‍ എനിക്കു പേടിയില്ല. പക്ഷേ ക്ലാസില്‍ പഠിക്കുന്ന ജോണ്‍സനു ട്രെയിനില്‍ കേറാന്‍ പേടിയാ. അവന്റെ അച്ചനും അമ്മയും ടൂറിനു പോയപ്പൊ അവന്‍ ട്രെയിനില്‍ കേറാന്‍ നേരത്ത് കരഞ്ഞു. പക്ഷേ ഞങ്ങള് ട്രെയിനില്‍ കേറി ചിങ്ങവനത്ത് പോയിട്ടുണ്ടല്ലൊ. എന്തു വല്യ ട്രെയിന്‍. ട്രെയിനിന്റെ മറ്റേ അറ്റം കാണാന്‍ പറ്റത്തില്ല. അത്ര വല്യ ട്രെയിന്‍. ട്രെയിനില്‍ നിറയെ ആള്‍ക്കാരാ. ട്രെയിനിന്റേം പ്ലാറ്റ്ഫോമിന്റേം ഇടയ്ക്ക് വീഴാതെ കമ്പിയില്‍ പിടിച്ച് സൂക്ഷിച്ച് കേറണം. ട്രെയിനിന്റെ ഇടയില്‍ വീണാല്‍ കയ്യും കാലുമൊക്കെ മുറിഞ്ഞുപോവും. ട്രെയിനിന് അത്ര ഭാരമാ. ഹായ്, ആ വിന്‍ഡോ സീറ്റില്‍ ആളില്ല. എനിക്കു വിന്‍ഡോ സീറ്റാ ഇഷ്ടം. ട്രെയിന്‍ ഓടുമ്പൊ ജനലില്‍ക്കൂടി നോക്കിയാല്‍ എല്ലാം കാണാം. ഞാന്‍ ചിങ്ങവനത്ത് പോയപ്പൊ ജനലിന്റെ അറ്റത്തുള്ള സീറ്റിലാ ഇരുന്നെ. അപ്പൊ സുനിക്ക് എന്റെ സീറ്റില്‍ ഇരിക്കണം എന്നുപറഞ്ഞ് ഭയങ്കര വഴക്കായിരുന്നു. ഞാന്‍ മാറിക്കൊടുത്തില്ല. പക്ഷേ എന്റെ എതിരെ ഇരുന്ന അങ്കിള്‍ മാറിക്കൊടുത്തു. നല്ല അങ്കിളായിരുന്നു. ഇപ്പൊ എനെ എതിരേ ഉള്ള അങ്കിള്‍ കൊള്ളൂല്ല. എന്നെ കണ്ണുരുട്ടി നോക്കുന്നു.&lt;br /&gt;&lt;br /&gt;ട്രെയിന്‍ എന്താ വിടാത്തെ? ചിങ്ങവനത്തു പോയപ്പൊ ഞാനും സുനിയും ട്രെയിനിന്റെ വിന്‍ഡോയില്‍ പിടിച്ച് തള്ളി. ഐലേസാ ഏലേസാ ന്നു പറഞ്ഞ് ശക്തിയായി തള്ളിയപ്പൊഴാ ട്രെയിന്‍ അനങ്ങിയെ. അമ്മ അപ്പൊ കുട്ടിക്കുരങ്ങന്മാരെന്ന് പറഞ്ഞു. ഞാന്‍ മൂത്തതല്ലേ. അതോണ്ട് ഞാന്‍ ബാലി. സുനി സുഗ്രീവന്‍. നല്ല രസമായിരുന്നു. ചിങ്ങവനത്തെ റെജീന്റെ കയ്യില്‍ കുറെ ഗെയ്മുണ്ട്. അവന്റെ വീട്ടില്‍ പോവുമ്പൊ ഞങ്ങള് രാമനും സീതയുമാ. റെജി രാ‍മന്‍. സുനി ലക്ഷ്മണന്‍. പിന്നെ പ്രിയയില്ലേ, റെജീന്റെ സിസ്റ്ററ്, പ്രിയ സീത. സുനിയും റെജിയും ഒളിച്ചുനിന്ന് നൂറുവരെ എണ്ണണം. അപ്പൊ ഞാന്‍ സീതേനെ തട്ടിക്കൊണ്ടുപോവും. എന്നിട്ട് ഒളിച്ചിരിക്കും. തട്ടിക്കൊണ്ടുപോയിട്ട്  ഞാന്‍ സീതേനെ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടു. അപ്പൊ അവള് ഭയങ്കര ചിരി. “നോക്കിക്കോ, ഇപ്പൊ രാമനും ലക്ഷ്മണനും വന്ന് രാവണനെ കൊല്ലും“ എന്നു പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിച്ചു. അവര് സീതയെ രക്ഷിക്കാന്‍ വന്നപ്പൊ ഞാന്‍ രണ്ടുപേര്‍ക്കും ഡിഷ്യൂം ഡിഷ്യൂമെന്ന് നല്ല ഇടികൊടുത്തു. സീത കരഞ്ഞിട്ടും ഞാന്‍ കെട്ടഴിച്ചുവിട്ടില്ല. അന്നും അച്ചന്റെ അടികിട്ടി.&lt;br /&gt;&lt;br /&gt;ഹായ്, ട്രെയിനിന്റെ സൈഡില് കായല്‍. കായലില്‍ ഒരു വളളം, പക്ഷേ കായല് പിറകോട്ടുപോയി. ഇപ്പൊ വീട്, വയല്‍, വീട്, വീട് - മരങ്ങളൊക്കെ എത്ര സ്പീഡിലാ പിറകോട്ടുപോവുന്നെ. എനിക്കു ദാഹിക്കുന്നു, ട്രെയിനിന്റെ ഡോറിന്റെ സൈഡില് വാഷ് ബേസിന്‍ ഉണ്ട്, പക്ഷേ അവിടത്തെ വെള്ളം കുടിച്ചൂടാ. ട്രെയിനിലെ വെള്ളത്തില്‍ ബാക്ടീരിയ ഉണ്ട്. അതു കുടിച്ചാല്‍ ഒരുപാട് അസുഖങ്ങള് വരും. പുറത്തു പോവുമ്പൊ ബോട്ടിലിലെ വെള്ളമേ കുടിക്കാവൂ. കാപ്പി കുടിക്കാം, പക്ഷേ കാപ്പി വാങ്ങിക്കാന്‍ പൈസ ഇല്ല. അച്ചന്റെ പോക്കറ്റില്‍ എപ്പൊഴും പൈസ ഉണ്ട്. അച്ചന്‍ ട്രെയിനില്‍ പോവുമ്പൊ കാപ്പിയും വടയും വാങ്ങിച്ചുതരും. എന്റെ കയ്യില്‍ പൈസ ഇല്ല. കായലിന്റെ അടുത്ത് ട്രെയിന്‍ നിര്‍ത്തിയാ കായലില്‍ പോയി മീന്‍ പിടിച്ച് തിന്നാം. പക്ഷേ ചൂണ്ട വേണം. കായലിന്റെ അരികില്‍ പോയി നോക്കിയാല്‍ കുറെ വള്ളം കെട്ടിയിട്ടിട്ടുണ്ടാവും. പതുക്കെ പോയി ആരും കാണാതെ വള്ളം അഴിച്ചെടുത്ത് അതില്‍ കേറി തുഴഞ്ഞു പോണം. വള്ളത്തില്‍ വല കാണും. തുഴയും കാണും. എന്നിട്ട് കായലിന്റെ നടുക്കെത്തിയിട്ട് വല എടുത്ത് വെള്ളത്തില്‍ ഇടണം. കുറച്ചു കഴിയുമ്പൊ മീനെല്ലാം വലയില്‍ കയറും. അപ്പൊ വല കുലുങ്ങും. അപ്പൊ ഞാന്‍ വല വലിച്ച് പൊക്കിയെടുക്കുമ്പൊ നിറയെ മീനുണ്ടാവും. അതിലെ കുഞ്ഞുമീനെ എല്ലാം ഞാന്‍ വെറുതേ വിടും. കുഞ്ഞുമീന്‍ പാവമല്ലേ. ഞണ്ടിനേം എനിക്ക് ഇഷ്ടമല്ല, അതു വന്ന് കാലില്‍ ഇറുക്കിയാലോ? ഞണ്ടിനെ ഞാന്‍ ഒരു തടിയെടുത്ത് അടിച്ച് ഓടിക്കും. ഞണ്ട് സൈഡിലോട്ടാ ഓടുന്നെ. കുറെ പല്ലുള്ള ഭയങ്കരന്‍ മീനിനെ ഞാന്‍ എടുത്ത് വള്ളത്തിലെ തറയിലിടും. അത് ചാടിച്ചാടി വള്ളത്തില്‍ക്കിടന്ന് ചത്തുപോവും. മീനിന് കരയില്‍ ശ്വാസം വിടാന്‍ പറ്റത്തില്ലല്ലോ. എന്നിട്ട് ഞാന്‍ കരയില്‍ പോയി വല്യ മീനിനെ ചുട്ടുതിന്നും. കുറെ വിറക് കൂട്ടിയിട്ട് തീയിടണം. തീപ്പട്ടിയും വാങ്ങിക്കണം. എന്നിട്ട് എന്നും മീന്‍ പിടിക്കാന്‍ പോവും.&lt;br /&gt;&lt;br /&gt;പക്ഷേ ട്രെയിന്‍ കായലിന്റെ സൈഡില്‍ നിര്‍ത്തിയില്ല. കുറെ നേരം കഴിഞ്ഞ് മാവേലിക്കര എന്ന സ്റ്റോപ്പിലേ നിര്‍ത്തിയുള്ളൂ. പതുക്കെയാ ട്രെയിന്‍ നിര്‍ത്തുന്നെ, പിന്നെ കൂ‍ൂ‍ൂ ന്ന് ഓടിത്തുടങ്ങിയപ്പൊ എന്റെ അടുത്തിരുന്ന ആന്റി “മോന്റെ പേരെന്താ“ ന്നു ചോദിച്ചു. ഞാന്‍ ബാലൂ ന്നു പറഞ്ഞു. മോന്റെ അച്ചനും അമ്മയും എവിടെ? ന്നു ചോദിച്ചപ്പൊ ഞാന്‍ ഒന്നും പറഞ്ഞില്ല. എനിക്കാ ആന്റിയെ ഇഷ്ടപ്പെട്ടില്ല. ആന്റി എന്നെ കണ്ണുരുട്ടി നോക്കി. എന്നിട്ട് ആന്റീടെ ബാഗിലിരുന്ന ചോക്കളേറ്റ് എടുത്ത് തിന്നുന്നു. ആന്റീടെ കൂടെ ഉള്ള ആളും എന്നെ കണ്ണുരുട്ടി നോക്കി. പിന്നെ ചങ്ങനാശ്ശേരി എന്ന സ്റ്റോപ്പില്‍ നിറുത്തിയപ്പൊ ആന്റി ഇറങ്ങിപ്പോയി. ഇറങ്ങാന്‍ പോയപ്പൊ എന്നെ നോക്കിയിട്ട് ആന്റീടെ കൂടെ ഉള്ള ആളിനോട് ആന്റി എന്തോ പറഞ്ഞു. ഞാന്‍ പേടിച്ചുപോയി. ആന്റി എന്നെ പോലീസില്‍ പിടിച്ചു കൊടുത്താലോ? റ്റിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരെ പോലീസ് പിടിക്കില്ലേ? എനിക്ക് ഈ ട്രെയിനില്‍ ഉള്ള ആരെയും ഇഷ്ടമല്ല.&lt;br /&gt;&lt;br /&gt;ട്രെയിനില്‍ എന്റെ എതിരേ ഒരു അങ്കിള്‍ വന്ന് ഇരുന്നു. ഈ അങ്കിളിന് അലെക്സങ്കിളിന്റെ പോലത്തെ താടിയുണ്ട്. പക്ഷേ അലെക്സങ്കിളിന് കുടവയറുണ്ട്. ഈ അങ്കിളിന് കുടവയറില്ല. അങ്കിള്‍ എന്നെ നോക്കി ചിരിച്ചു. ഞാന്‍ ചിരിച്ചില്ല. പരിചയമില്ലാത്ത ആള്‍ക്കാരോട് കൂട്ടുകൂടരുത്. അമ്മ പറഞ്ഞിട്ടുണ്ട്. അങ്കിള്‍ ഒരു ബോബനും മോളിയും വായിച്ചോണ്ട് ഇരിക്കുന്നു. വായിച്ചു വായിച്ച് അങ്കിള്‍ ഉറങ്ങിപ്പോയി. അച്ചനെപ്പോലെ സൌണ്ട് ഉണ്ടാക്കി കൂര്‍ക്കം വലിച്ചാ ഉറങ്ങുന്നത്. അപ്പോള്‍ ട്രെയിനില്‍ അട
